• Logo

Allied Publications

Europe
ജർമനിയിൽ അപ്രന്‍റിഷിപ്പിന് ആളെക്കിട്ടാനില്ല
Share
ബെർലിൻ: ജർമനിയിൽ നിലവിൽ 40 ശതമാനം ട്രെയിനിഷിപ്പ് തസ്തികകളും നികത്തപ്പെടാതെ പോകുന്നതായി പുതിയ പഠനം സൂചിപ്പിക്കുന്നു.

പതിനായിരക്കണക്കിന് ട്രെയിനി ജോലികൾ നികത്താൻ ജർമനി പാടുപെടുകയാണന്ന് ചുരുക്കം. ജർമനി തൊഴിലാളികളുടെ ദൗർലഭ്യം അനുഭവിക്കുന്നതിന്‍റെ കൂട്ടത്തിലാണ് ട്രെയിനിഷിപ്പിനും ആളെക്കിട്ടാത്ത അവസ്ഥ സംജാതമായത്. ഭാവിയിലേക്കുള്ള പരിശീലനത്തിനായി യുവാക്കളെ കണ്ടെത്താൻ കന്പനികൾ പാടുപെടുന്നതിനാൽ ഓരോ വർഷവും ആയിരക്കണക്കിന് അപ്രന്‍റിസ്ഷിപ്പുകൾ നികത്തപ്പെടാതെ പോകുന്നതായിട്ടാണ് വ്യക്തമാവുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജർമ്മൻ ഇക്കണോമിയിലെ (ഐഡബ്ള്യു) ഗവേഷകർ പറയുന്നതനുസരിച്ച്, 2021ൽ ഏകദേശം ട്രെയിനിഷിപ്പ് സ്പോട്ടുകൾ ശൂന്യമായി വരുന്നത് ലഭ്യമായ സ്ഥാനങ്ങളുടെ 12 ശതമാനം വരും. വിദേശ വിദഗ്ധ തൊഴിലാളികൾക്കുള്ള തടസങ്ങൾ ജർമ്മനി നീക്കുമെന്ന് മന്ത്രി പറയുന്പോഴും പ്രവൃത്തിപഥത്തിൽ എത്തിയില്ല എന്നതും ശ്രദ്ധേയം.

അപ്രന്‍റീസുകൾക്ക് അവരുടെ ഒഴിവുസമയങ്ങളിൽ കൂടുതൽ പിന്തുണ, മൊബിലിറ്റി, ട്രാൻസ്പോർട്ട് എന്നിവയ്ക്കുള്ള പിന്തുണ, അപേക്ഷകർക്ക് സ്ഥാനങ്ങൾ കൂടുതൽ പര്യാപ്തമാക്കാൻ സഹായിക്കുന്നതിന് ട്രെയിനികൾക്കുള്ള ഭവന ഓഫറുകൾ എന്നിവയിൽ കന്പനികൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഇത് ശുപാർശ ചെയ്യുന്നുണ്ട്.

നിലവിൽ 60.4 ശതമാനം സ്ഥാനങ്ങളും നികത്തപ്പെടാതെ പോകുന്നു. പ്ലബിംഗ് (38.9 ശതമാനം), കാറ്ററിംഗ് (37.5 ശതമാനം), കോണ്‍ക്രീറ്റ്, റൈൻഫോഴ്സ്ഡ് കോണ്‍ക്രീറ്റ് ബിൽഡർമാർ (33.8 ശതമാനം) എന്നീ മേഖലയിലും ദൗർലഭ്യമുണ്ട്.

അടുത്ത നാല് വർഷത്തിനുള്ളിൽ ഈ വിദഗ്ധ തൊഴിലാളി ക്ഷാമം ഒരു വലിയ വെല്ലുവിളിയായി മാറുമെന്നാണ് ജർമൻ തൊഴിൽമന്ത്രി ഹൂബർട്ടൂസ് ഹൈൽ മുന്നറിയിപ്പ് നൽകുന്നത്. നൈപുണ്യമുള്ള തൊഴിലാളികളുടെ അഭാവം ജർമനിയിലെ വളർച്ചയ്ക്ക് സ്ഥിരമായ ഒരു തടസമാകരുതെന്നും മന്ത്രി പറഞ്ഞു. അതേസമയം പരിശീലനവും തുടർവിദ്യാഭ്യാസവും മന്ത്രാലയത്തിന്‍റെ കേന്ദ്ര ശ്രദ്ധയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

തൊഴിലാളികളുടെയും പ്രത്യേകിച്ച് വിദഗ്ധ തൊഴിലാളികളുടെയും കുറവുള്ളതായി ഓരോ പ്രദേശങ്ങളിലും മേഖലകളിലും കാണുന്നു. ട്രക്ക്ഡ്രൈവർമാരുടെയും കെയർ മേഖലയിലെ ജീവനക്കാരുടെയും പ്രത്യേക കുറവുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഈ പ്രശ്നം പരിഹരിക്കുന്നതിന്, ജർമനിയിൽ തുടർ വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ ഗണ്യമായി മെച്ചപ്പെടുത്തുമെന്ന് ഹൈൽ പറഞ്ഞു

ജോസ് കുന്പിളുവേലിൽ

ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ
ജപ്പാൻ അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാമ്പ്യൻഷിപ്പ്; സ്വർണ മെഡൽ ജേതാവായി മലയാളിതാരം ടോം ജേക്കബ്.
ഗ്ലാസ്ഗോ: ജപ്പാനിൽ നടന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാമ്പ്യൻ പട്ടം.