• Logo

Allied Publications

Middle East & Gulf
എം.എ. യൂസഫലി അതിസമ്പന്നനായ മലയാളി
Share
ദുബായ് : ഫോബ്‌സ് മാഗസിൻ പുറത്തിറക്കിയ ഈവർഷത്തെ മലയാളികളായ സന്പന്നരുടെ പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് ഒന്നാം സ്ഥാനം നിലനിർത്തി. 540 കോടി ഡോളറിന്‍റെ ആസ്‌തിയാണ് എം.എ. യൂസഫലിക്ക്.

410 കോടി ഡോളർ ആസ്‌തിയുള്ള ഇൻഫോസിസ് ഉടമ ഗോപാലകൃഷ്‌ണനാണ് രണ്ടാം സ്ഥാനത്ത്. ബൈജു ആപ്പ് ഉടമ ബൈജു രവീന്ദ്രൻ (360 കോടി ഡോളർ), രവി പിള്ള (260 കോടി ഡോളർ), എസ്.സി. ഷിബുലാൽ (220 കോടി ഡോളർ), സണ്ണി വർക്കി (210 കോടി ഡോളർ), ജോയ് ആലുക്കാസ് (190 കോടി ഡോളർ), മുത്തൂറ്റ് കുടുംബം (140 കോടി ഡോളർ) എന്നിവരാണ് അതിസമ്പന്നരുടെ പട്ടികയിൽ ഇടം പിടിച്ച മറ്റു മലയാളികൾ.

ഇന്ത്യയിലെ മുകേഷ് അംബാനിയും ഗൗതം അദാനിയും ലോകത്തിലെ സമ്പന്നരുടെ പട്ടികയിൽ 10, 11 സ്ഥാനങ്ങളിലാണ്. 9000 കോടി ഡോളർ വീതമാണ് ഇവരുടെ ആസ്‌തി. ഇന്ത്യയിൽ 26 ശതകോടീശ്വരന്മാരുടെ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞവർഷം 140 പേരായിരുന്നുവെങ്കിൽ ഇത്തവണ അത് 166 പേരായി. ഇത് റിക്കാർഡ് വർധനവാണ്.

21,900 കോടി ഡോളർ ആസ്‌തിയുള്ള ടെസ്‌ല കമ്പനി മേധാവി എലോൺ മസ്കാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ. 17,100 കോടി ഡോളർ ആസ്‌തിയുള്ള ആമസോൺ സിഇഒ ജെഫ് ബെസോസാണ് രണ്ടാമതും 12,900 കോടി ആസ്‌തിയുള്ള ബിൽഗേറ്റ്സ് നാലാം സ്ഥാനത്തുമാണ്.

ചാർട്ടേർഡ് ഫ്ലൈറ്റുകളൊരുക്കി സന്നദ്ധ സംഘടനകൾ; വോട്ട് ചെയ്യാൻ പറന്നിറങ്ങി പ്രവാസികൾ.
തലശേരി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ പറന്നിറങ്ങി പ്രവാസികൾ.
വെള്ളപ്പൊക്കം: യുഎഇയിൽ വാഹന ഇൻഷ്വറൻസ് നിരക്കുകൾ വർധിച്ചേക്കും.
അബുദാബി: കഴിഞ്ഞയാഴ്ചത്തെ റിക്കാർഡ് മഴയെത്തുടർന്ന് യുഎഇയിലെ മോട്ടോർ, പ്രോപ്പർട്ടി ഇൻഷ്വറൻസ് നിരക്കുകൾ വർധിച്ചേക്
കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ മാപ്പ് നൽകിയില്ല; സൗദിയിൽ പ്രവാസിയുടെ വധശിക്ഷ നടപ്പാക്കി.
റിയാദ്: സൗദി സ്വദേശിയെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസിൽ വിദേശിയുടെ വധശിക്ഷ നടപ്പിലാക്കി.
അജ്പാക് റിഗായ് ഏരിയ കമ്മിറ്റി രൂപീകരിച്ചു.
കുവൈറ്റ്‌ സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ്‌ റിഗായ് യൂണിറ്റ് രൂപീകരിച്ചു.
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി.
സന: നിമിഷപ്രിയയെ ജയിലിലെത്തി കാണാൻ അമ്മയ്ക്ക് അനുമതി.