• Logo

Allied Publications

Middle East & Gulf
കോവിഡാനന്തരകാലത്തിന്‍റെ പുതു പ്രതീക്ഷകൾ ഉണർത്തി ഫിലിം ഇവന്‍റ് മീറ്റ് ശ്രദ്ധേയമായി
Share
അബുദാബി : യുഎഇ പ്രവാസ മലയാളി കലാകാരൻമാരുടെ കൂട്ടായ്മയായ ഫിലിം ഇവന്‍റ് യുഎഇ റെഡ് എക്സ് മീഡിയ യുടെ ബാനറിൽ ഒരുക്കിയ ’ഫിലിം ഇവന്‍റ് മീറ്റ് 2022’ എന്ന പരിപാടി ശ്രദ്ധേയമായി. അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്‍ററിലാണ് വർണാഭമായ പരിപാടി അരങ്ങേറിയത്. കോവിഡ് കാലത്തിനു ശേഷം അബുദാബിയിൽ നിറഞ്ഞ സദസോടെയാണ് ഫിലിം ഇവന്‍റ് ഒരുക്കിയ പരിപാടി അരങ്ങേറിയത്. നൂറോളം കലാപ്രതിഭകളാണ് വിവിധ കലാ ആവിഷ്കാരങ്ങളുമായി വേദികളെ വർണാഭമാക്കിയത്. സൗമ്യ , രമ്യ എന്നിവരുടെ നൃത്തത്തോടെ യാണ് കലാ വിരുന്നുകൾക്കു തുടക്കമായത്. അൻസർ വെഞ്ഞാറമൂട്, ഷാഫി മംഗലം ഒന്നിച്ച ശബ്ദാനുകരണം, ഫിലിം ഇവന്‍റ് കലാ കാരന്മാർ അണിനിരന്ന നൃത്ത, സംഗീത വിരുന്നു എന്നിവയെല്ലാം ആസ്വാദകർക്ക് നവ്യാനുഭവമാണ് സമ്മാനിച്ചത്.

ഫിലിം ഇവന്‍റ് പ്രസിഡന്‍റ് ഫിറോസ് എം കെ അധ്യക്ഷനായ ചടങ്ങിൽ ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്‍റർ ജനറൽ സെക്രട്ടറി ജോജോ അന്പൂക്കൻ ഉത്ഘാടനം നിർവഹിച്ചു. ഫിലിം ഇവന്‍റ് രക്ഷാധികാരി ഹനീഫ് കുമരനെല്ലൂർ , മലയാളി സമാജം പ്രസിഡന്‍റ് സലിം ചിറക്കൽ , ഇൻകാസ് സാരഥി യേശു ശീലൻ, ഫ്രാൻസിസ് ആന്‍റണി (ഫാർ ഈസ്റ് ക്രിയേഷൻസ് ), ഫിലിം ഇവന്‍റ് ജനറൽ സെക്രട്ടറി ബിജു കിഴക്കനേല ,ട്രെഷറർ ഉമ്മർ നാലകത്ത്, മാധ്യമ പ്രവർത്തകൻ സമീർ കല്ലറ, ഐ എസ് സി ട്രെഷറർ ഷിജിൽ കുമാർ, ബാബുരാജ് എന്നിവർ ആശംസകൾ നേർന്നു.

റസാക്ക് തിരുവത്ര കലാപരിപാടികൾക്ക് നേതൃത്വം നൽകി. അബുദാബിയിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിച്ചു. നൈമ അഹമ്മദ്, തമന്ന പ്രമോദ്, കബീർ അവറാൻ , അൻസാർ വെഞ്ഞാറമൂട് , ഷാഫി മംഗലം , ഷാജി ഭജനമഠം, റസാഖ് തിരുവത്ര, സമദ് കണ്ണൂർ , സാഹിൽ ഹാരിസ്, എന്നിവരെയാണ് ആദരിച്ചത്. അപർണ്ണ സത്യദാസ് അവതാരകയായ പരിപാടി ജാസിർ ആണ് സംവിധാനം നിർവഹിച്ചത്. അമൃത അജിത് , സൈദു , ഗഫൂർ പി റ്റി , സുനിൽ ഷൊർണൂർ , മിഥുൻ , ഷജീർ , അജിത് , അനൂപ് ശശിധരൻ തുടങ്ങിയവരാണ് പരിപാടികൾ നിയന്ത്രിച്ചിരുന്നത്. നാടൻ പാട്ടുകളിലൂടെ വിസ്മയം സൃഷ്ടിച്ച ഉറവ് ടീം അണിനിരന്ന സംഗീത വിരുന്ന് ആഘോഷപരിപാടികൾക്ക് ഉത്സവാന്തരീക്ഷമാണ് സൃഷ്ടിച്ചത്.

എൽ എൽ എച് ഹോസ്പിറ്റൽ , ലുലു എക്സ്ചേഞ്ച്, ഇന്‍റർ നാഷണൽ ഇന്ത്യൻ സ്കൂൾ, സൈനർജി ടൈപ്പിംഗ് സെന്‍റർ, അൽ ഹീൽ റെസ്റ്റോറന്‍റ്, അക്മ ഫുഡ് സ്റ്റഫ് , റജബ് എക്സ്പ്രസ്‌സ് , ബ്രിസ് ഈറ്റണ്‍ റസ്റ്റൻറ് , ബ്രില്ലിയൻസ് എഡ്യൂക്കേഷണൽ ഗ്രൂപ്പ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഫിലിം ഇവന്‍റ് മീറ്റ് 2022 ഒരുക്കിയത്. ബാബുരാജ് കുറ്റിപ്പുറം , വരികൾ എഴുതി , അഞ്ജലി കല്ലേങ്ങാട്ട് സംഗീതവും ആലാപനവും നിർവ്വഹിച്ച "നമാമി വിനായകം' എന്ന ആൽബത്തിന്‍റെ പ്രകാശനം ഐ എസ് സി ജനറൽ സെക്രട്ടറി ജോജോ അന്പുക്കൻ നിർവഹിച്ചു.

അനിൽ സി ഇടിക്കുള

12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി.
സന: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി.
ശുചികരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി കൈരളി ഫുജൈറ.
ഫുജൈറ: ശക്തമായ മഴയെ തുടർന്ന് റോഡിലും താമസസ്ഥലങ്ങളിലും അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് വേണ്ടി
അജ്പക് തോമസ് ചാണ്ടി മെമ്മോറിയൽ വോളിബോൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു.
കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റും (അജ്പക്) കേരള സ്പോർട്സ് ആൻഡ് ആർട്സ് ക്ലബും (കെഎസ്എസി) സംയുക്തമായി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാൻ: ജി.എസ്. പ്രദീപ്.
റിയാദ് : അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാനെന്നും ജനാധിപത്യത്തിന്‍റേയും മതേതരത്വത