• Logo

Allied Publications

Europe
ചോരക്കളമായി യുക്രെയ്ൻ; നിരപരാധികളുടെ ജീവനെടുത്ത് റഷ്യ
Share
ബെർലിൻ: റഷ്യയുടെ യുക്രയെനിയൻ അധിനിവേശത്തിന്‍റെ പത്തൊൻപതാം ദിവസം പിന്നിടുന്പോൾ പുടിന്‍റെ പട്ടാളവും വെടിക്കോപ്പുകളും യന്ത്രസാമഗ്രികളും കൂടി ്രൈഉകന് ഒരു കൊലക്കളമാക്കി മാറ്റിക്കൊണ്ടിരിയ്ക്കുകയാണ്. നിരപരാധികളായ സിവിലയ·ാരെ കുട്ടികളെ സ്ത്രീകളെ കൊന്നൊടുക്കുക മാത്രമല്ല ഏതാണ്ട് 30 ലക്ഷത്തിലധികം ആളുകളെ അഭയാർഥികളാക്കി മറ്റു രാജ്യങ്ങളിലേയ്ക്ക് പലായനം ചെയ്യപ്പെടാൻ നിർബന്ധിതരാക്കിയിരിയ്ക്കയാണ്. തകർന്നടിയുന്ന കെട്ടിട സമുങ്ങയങ്ങളും വീടുകളും ചാരമാക്കി മാറ്റുന്പോൾ മനുഷ്യ ജീവൻ ചോരപ്പുഴയിൽ മുങ്ങി നിശ്ചലമാവുകയാണ്. യുക്രെയന് നാറ്റോയിലും യൂറോപ്യൻ യൂണിയനിലും ചേർക്കാൻ ധൃതി കൂട്ടിയ അമേരിക്കയും ജോ ബൈഡനും നാറ്റോയും മാറിനിൽക്കുന്ന കാഴ്ചയാണ് നിലവിലുള്ളത്. ആശുപത്രികളെപ്പോലും നിലംപരിശാക്കുന്ന പ്രവൃത്തിയാണ് റഷ്യൻ പട്ടാളം നടത്തുന്നത്. ആരുടെയും ജീവന് സുരക്ഷിതത്വമില്ലാത്ത രാജ്യമായി പുടിന്‍റെ കൊലക്കളമായി യുക്രെയ്ൻ മാറിയിരിയ്ക്കയാണ്. യുക്രെയ്നിലെ തന്ത്രപ്രധാനമായ മരിയുപോൾ നഗരം ഉൾപ്പടെ പുടിന്‍റെ അധീനതയിലേയ്ക്ക് അടുത്തുകഴിഞ്ഞു.

യുക്രെയ്നിനെതിരായ റഷ്യൻ ആക്രമണത്തിന് ശേഷം 1.77 ദശലക്ഷം ആളുകൾ പോളണ്ടിൽ സുരക്ഷിത സ്ഥാനത്തേക്ക് പലായനം ചെയ്തു. തിങ്കളാഴ്ച ഹ്രസ്വ സന്ദേശ സേവനമായ ട്വിറ്ററിലൂടെ പോളിഷ് അതിർത്തി കാവൽക്കാരാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച അർദ്ധരാത്രി മുതൽ രാവിലെ 11 വരെ 29,600 യുക്രെനിയക്കാരെ അയച്ചതായി റിപ്പോർട്ടിൽ പറയുന്നു. അധികാരികളുടെ കണക്കനുസരിച്ച്, യുദ്ധം ആരംഭിച്ചതിനുശേഷം പോളണ്ടിൽ നിന്ന് 1,86,000 ആളുകൾ യുക്രെയ്നിലേക്ക് പ്രവേശിച്ചു. അതനുസരിച്ച്, ഈ യാത്രക്കാരിൽ 83 ശതമാനവും യുക്രെയ്നിയൻ പൗര·ാരാണ്. മറ്റ് രാജ്യങ്ങളിലെ പൗര·ാർ പലപ്പോഴും യുക്രെയ്നിലേക്ക് മാനുഷിക സഹായം എത്തിക്കുന്ന ആളുകളാണ്. ജർമനിയുടെ വാതിലുകൾ യുക്രെയ് ജനതയ്ക്കായി തുറന്നിട്ടിരിയ്ക്കുകയാണ്. ഏതാണ്ട് ഒരുലക്ഷത്തിലധികം ആളുകൾ ജർമനിയിലേയ്ക്ക് എത്തിയിട്ടുണ്ട്. സർക്കാരും സന്നദ്ധസംഘടനകളും മറ്റു അർദ്ധ സർക്കാർ സ്ഥാപനങ്ങളും ആളുകളെ സ്വീകരിച്ച് സുരക്ഷിത സ്ഥാന0ബ്ബളിൽ എത്തിക്കുകയാണ്. കുട്ടികൾക്കായി സ്കൂൾ വരെ ആരംഭിച്ചു കഴിഞ്ഞു.

ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് തുർക്കിയിലെത്തി പ്രസിഡന്‍റ് എർദോഗാനുമായി ചർച്ച നടത്തി. സെലെൻസ്കിയുമായും പുടിനുമായും സൗഹൃദം നിലനിർത്തുമെന്ന് തുർക്കി പ്രസിഡന്‍റ് പറഞ്ഞു. റഷ്യയ്ക്കും യുക്രെയ്നും ഇടയിൽ മധ്യസ്ഥത വഹിക്കാനാണ് എർദോഗൻ ആഗ്രഹിക്കുന്നത്.

വ്ളാഡിമിർ പുടിന്‍റെ യുക്രെയ്നിനെതിരായ ക്രൂരമായ ആക്രമണ യുദ്ധവും സമാധാനം എങ്ങനെ പുനഃസ്ഥാപിക്കാം എന്ന ചോദ്യത്തിന് ഉത്തരം തേടിയാണ് ചാൻസലർ ഷോൾസ് അങ്കാറയിലേക്ക് പറന്നതും തുർക്കി പ്രസിഡന്‍റ് എർദോഗാനുമായി കൂടിക്കാഴ്ച നടത്തും. ഷോൾസിന്‍റെ തുർക്കി സന്ദർശനത്തിന്‍റെ രാഷ്ട്രീയ പശ്ചാത്തലം വിലയിരുത്തിയാൽ റഷ്യയ്ക്കെതിരായ ഉപരോധത്തെ പിന്തുണയ്ക്കാത്ത, റഷ്യയിൽ നിന്ന് ആയുധങ്ങൾ വാങ്ങാൻ ഇഷ്ടപ്പെടുന്ന, പുടിന്‍റെ യുദ്ധക്കപ്പലുകളെ ദീർഘകാലമായി തടഞ്ഞിട്ടില്ലാത്ത നാറ്റോ പങ്കാളിയായ തുർക്കിയെ പടിഞ്ഞാറുമായി അടുപ്പിക്കാനാണ് ജർമ്മനി ആഗ്രഹിക്കുന്നത്. കഴിഞ്ഞ ദിവസം ഇരു രാജ്യങ്ങളും തമ്മിൽ നടന്ന സമാധാന ചർച്ച ലക്ഷ്യം കാണാതെ പോയി. രണ്ട് മണിക്കൂറും 45 മിനിറ്റും എർദോഗനുമായി ഷോൾസ് സംസാരിച്ചു.

യുക്രെയ്നിലെ മരിയുപോളിൽ റഷ്യ നടത്തിവരുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണും ജർമൻ ചാൻസലർ ഒലാഫ് ഷോൾസും ആവശ്യപ്പെട്ടു. റഷ്യൻ അധികൃതരുമായി ഇരു നേതാക്കളും നടത്തിയ ചർച്ചയിലാണ് ആവശ്യമുന്നയിച്ചത്. തീരദേശ നഗരമായ മരിയുപോളിലെ സ്ഥിതി അസഹനീയമാക്കഴിഞ്ഞെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ചൂണ്ടിക്കാട്ടി. യുക്രെയ്ൻ സൈനികർ മനുഷ്യാവകാശ ലംഘനം നടത്തുന്നു എന്നത് റഷ്യയുടെ നിണ പ്രചരണമാണെന്നും മാക്രോണ്‍. ടെലിഫോണ്‍ മുഖേന നടത്തിയ ത്രികക്ഷി ചർച്ച 75 മിനിറ്റ് ദീർഘിച്ചു. അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കുകയും സംഘർഷത്തിന് നയതന്ത്രപരമായ പരിഹാരം കാണുകയും ചെയ്യുക എന്ന നിർദേശമാണ് ജർമനിയും ഫ്രാൻസും മുന്നോട്ടു വച്ചത്.

റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി ഈ വർഷാവസാനത്തോടെ പൂർണമായി അവസാനിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ജർമനി. യുക്രെയൻ അധിനിവേശത്തെത്തുടർന്ന് റഷ്യയ്ക്കു മേൽ ഏർപ്പെടുത്തിയ ഉപരോധത്തിന്‍റെ ഭാഗമാണ് നടപടി.

ഓരോ ദിവസവും, ഓരോ മണിക്കൂറും റഷ്യയിൽനിന്നുള്ള ഇറക്കുമതികൾ ഒഴിവാക്കിക്കൊണ്ടിരിക്കുകയാണെന്ന് സാന്പത്തിക പരിസ്ഥിതികാര്യ മന്ത്രി റോബർട്ട് ഹാബെക്ക് പറഞ്ഞു. റഷ്യൻ കൽക്കരിയുടെ ഇറക്കുമതിയും അവസാനിപ്പിക്കുകയാണ്.

ജർമനിക്ക് ആവശ്യമുള്ള ക്രൂഡ് ഓയിലിന്‍റെ മൂന്നിലൊന്നും കൽക്കരിയുടെ 45 ശതമാനവും നിലവിൽ റഷ്യയിൽനിന്നാണ് എത്തിക്കുന്നത്.അതേസമയം, റഷ്യയിയിൽനിന്നുള്ള പ്രകൃതിവാതകം പൂർണമായി ഒഴിവാക്കാൻ ജർമനിക്ക് കൂടുതൽ ബുദ്ധിമുട്ടായിരിക്കും. നിലവിൽ രാജ്യത്തിന് ആവശ്യമുള്ള പ്രകൃതി വാതകത്തിന്‍റെ പകുതിയിലധികവും റഷ്യയിൽനിന്നാണ് ലഭിക്കുന്നത്.
റഷ്യയിൽനിന്നുള്ള ഇന്ധന ഇറക്കുമതി ഉടനടി പൂർണമായി നിർത്തിവയ്ക്കണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും ഹാബെക്ക് ഇതു നിരാകരിക്കുകയാണ്. അങ്ങനെ ചെയ്യുന്നത് ശീതകാലത്ത് കടുത്ത ഉൗർജ പ്രതിസന്ധിക്കു കാരണമാകുമെന്നും രാജ്യത്ത് നാണ്യപ്പെരുപ്പമുണ്ടാക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു.

ജോസ് കുന്പിളുവേലിൽ

ജര്‍മനിയില്‍ അന്തരിച്ച ലോറന്‍സ്യ സെബാസ്റ്റ്യൻ പുതുവല്‍വിളയുടെ സംസ്കാരം വ്യാഴാഴ്ച.
ഹാനോവര്‍: കഴിഞ്ഞയാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് ജര്‍മനിയിലെ ഹാനോവറില്‍ അന്തരിച്ച ലോറന്‍സ്യ സെബാസ്റ്റ്യന്‍ പുതുവല്
റെയിൽവേ സ്റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗം നിരോധിച്ച് ജർമനി.
ബെര്‍ലിന്‍: ജർമനിയിൽ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയെങ്കിലും റെയിൽവേ സ്റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗം നിരോധിച്ച് റെ
ഗ്രേറ്റ് ബ്രിട്ടൻ രൂപത സംയുക്ത പാസ്റ്ററൽ കൗൺസിൽ സമ്മേളനം ശനിയാഴ്ച ലെസ്റ്ററിൽ.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ മുൻപുണ്ടായിരുന്ന അഡ്‌ഹോക് പാസ്റ്ററൽ കൗൺസിൽ അംഗങ്ങളുടെയും പുതുതാ
പ്രവാസികൾക്കുവേണ്ടിയുള്ള യൂറോപ്യൻ ഡാന്‍സ് ഫെസ്റ്റ് ജൂൺ ഒന്നിന് വിയന്നയിൽ.
വിയന്ന: കൈരളി നികേതന്‍ വിയന്നയുടെ ആഭിമുഖ്യത്തില്‍ പ്രവാസി മലയാളികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന യൂറോപ്യൻ ഗ്രൂപ്പ് ഡാ
ബിഎംകെഎ സംഘടിപ്പിക്കുന്ന ഈസ്റ്റർ വിഷു ആഘോഷം ശനിയാഴ്ച.
ബെഡ്ഫോർഡ്: ബെഡ്‌ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനയായ "ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസോസിയേഷൻ' ഒരുക്കുന്ന ഈസ്റ്റർ  വിഷ