• Logo

Allied Publications

Europe
യുദ്ധം പതിനെട്ടാം ദിവസവും കടന്നു
Share
ബെർലിൻ: റഷ്യയുടെ യുക്രെയ്ൻ അധിനിവേശം 18ാം ദിവസം കടന്നതോടെ പുടിൻ ചൈനയോട് പിന്തുണ അഭ്യർത്ഥിച്ചതായി റിപ്പോർട്ട്. യുക്രെയ്ൻ യുദ്ധത്തിൽ ചൈനയോട് സൈനികസാന്പത്തിക സഹായം ആവശ്യപ്പെട്ടതായിട്ടാണ് റിപ്പോർട്ട്. യുഎസ് ഉദ്യോഗസ്ഥരിൽ നിന്നുള്ള വിവരങ്ങളെ പരാമർശിച്ച് ന്ധഫിനാൻഷ്യൽ ടൈംസ്ന്ധ ആണ് ഇത് റിപ്പോർട്ട് ചെയ്തത്.

തങ്ങളുടെ രാജ്യത്തെ പ്രതിരോധിക്കാൻ യുക്രെയ്നിന്‍റെ സായുധ സേനയെ സഹായിക്കാനുള്ള പാശ്ചാത്യ ശ്രമങ്ങളെ ചൈനയ്ക്ക് തുരങ്കം വയ്ക്കാൻ കഴിയുമെന്ന് പുടിൻ പറഞ്ഞു. എന്നാൽ ബെയ്ജിംഗിൽ നിന്ന് മോസ്കോയ്ക്ക് എന്ത് ആയുധങ്ങളോ വെടിക്കോപ്പുകളോ ലഭിക്കുമെന്ന് ഇതുവരെ ഒൗദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല. കൂടാതെ, ഉപരോധത്തിന്‍റെ ആഘാതം പരിമിതപ്പെടുത്തുന്നതിന് സാന്പത്തിക പിന്തുണയും റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യയുടെ അഭ്യർഥനയോട് ചൈന എങ്ങനെ പ്രതികരിച്ചുവെന്നതും വ്യക്തമല്ല. ഫിനാൻഷ്യൽ ടൈംസ് അനുസരിച്ച് വാഷിംഗ്ടണിലെ ചൈനീസ് എംബസി ഒരു അഭ്യർത്ഥനയോട് പ്രതികരിച്ചില്ല. വൈറ്റ് ഹൗസും പ്രതികരിച്ചിട്ടില്ല.

ഉപരോധം മറികടക്കാൻ റഷ്യയെ സഹായിക്കരുതെന്ന് ചൈനയ്ക്കും ചൈനീസ് കന്പനികൾക്കും യുഎസ് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അപ്പോൾ ചൈനീസ് കന്പനികളും അമേരിക്കയുടെ ശിക്ഷാ നടപടികളുടെ ലക്ഷ്യമായി മാറിയേക്കാം.

റഷ്യൻ യുക്രെയ്ൻ യുദ്ധത്തിനിടെ അമേരിക്കൻ മാധ്യമപ്രവർത്തകൻ വെടിയേറ്റു കൊല്ലപ്പെട്ടു. ഡോക്യുമെന്‍ററി ക്യാമറമാനും ഫൊട്ടോഗ്രാഫറുമായ ന്യൂയോർക്കുകാരൻ ബ്രെന്‍റ് റിനൗഡ് എന്ന 50 ആണ് റഷ്യ യുക്രെയ്ൻ യുദ്ധത്തിൽ കൊല്ലപ്പെടുന്ന ആദ്യ വിദേശ മാധ്യമപ്രവർത്തകൻ. മുൻപ് ന്യൂയോർക്ക് ടൈംസ്, ദ ടൈംസ് എന്നീ മാധ്യമങ്ങൾക്കു വേണ്ടി പ്രവർത്തിച്ചിട്ടുള്ള ആളാണ് കൊല്ലപ്പെട്ട ബ്രെന്‍റ് റിനൗഡ്. വെടിവെപ്പിൽ യുക്രെയ്ൻകാരനായ ഒരു മാധ്യമപ്രവർത്തകനും കൊല്ലപ്പെട്ടിട്ടുണ്ട്. റഷ്യൻ സേനയുടെ വെടിവെപ്പിലാണ് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടതെന്ന് യുക്രെയ്ൻ ഉദ്യോഗസ്ഥർ പറഞ്ഞു. ബ്രെന്‍റ് റിനൗഡും യുക്രെയ്ൻ കാരായ രണ്ട് മാധ്യമപ്രവർത്തകരും കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായതെന്നാണ് വിവരം.

റഷ്യൻ സൈന്യത്തിന്‍റെ വെടിയേറ്റ് കീവിൽ സാമൂഹ്യപ്രവർത്തക മരിച്ചു. വലേരിയ മക്സെറ്റ്സ്ക എന്ന 31കാരിയാണ് മരിച്ചത്. അസുഖബാധിതയായ അമ്മയ്ക്ക് മരുന്നു വാങ്ങുന്നതിനായി യുക്രെയ്ന്‍റെ പടിഞ്ഞാറൻ അതിർത്തിയിലേക്കു കാറിൽ സഞ്ചരിക്കുന്പോൾ റഷ്യൻ ടാങ്കിൽനിന്നാണ് വെടിയേറ്റത്. ആക്രമണത്തിൽ കാറിലുണ്ടായിരുന്ന ഇവരുടെ അമ്മയുംഡ്രൈവറും കൊല്ലപ്പെട്ടു.

റഷ്യൻ സൈന്യം തട്ടിക്കൊണ്ടുപോയ മെലിറ്റോപോൾ മേയർ ഇവാൻ ഫെഡ്റോവിനെ മോചിപ്പിക്കാൻ ലോകരാജ്യങ്ങളുടെ സഹായം തേടി യുക്രെയ്ൻ പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്കി.

ഇസ്രയേൽ തീവ്രവാദത്തിന് ധനസഹായം നൽകിയെന്ന കുറ്റം ചുമത്തി വെള്ളിയാഴ്ച പത്തംഗ റഷ്യൻ സംഘം മേയർ ഇവാൻ ഫെഡ്റോവിനെ തട്ടിക്കൊണ്ടു പോയതെന്നാണു യുക്രെയ്ൻ പറയുന്നത്. മേയറെ തട്ടിക്കൊണ്ടുപോയതിൽ പ്രതിഷേധിച്ച് മെലിറ്റോപോളിൽ ജനം പ്രതിഷേധിച്ചിരുന്നു.ആയുധ കൈമാറ്റം അപകടകരമായ നീക്കമാണെന്നും ആയുധങ്ങളുമായി യുക്രെയ്നിൽ എത്തുന്ന കപ്പലുകളും വാഹനങ്ങളും റഷ്യ തടയുമെന്നും യുഎസിനു മുന്നറിയിപ്പ് നൽകി.

യുദ്ധത്തെ തുടർന്നുള്ള ഇന്ധന വില വർധിക്കുന്നതിന്‍റെയടിസ്ഥാനത്തിൽ ജർമൻ ധനമന്ത്രി ലിൻഡ്നർ വലിയ ടാക്സ് കിഴിവ് പ്രഖ്യാപിച്ചേക്കും. കാർ, ട്രക്ക്ഡ്രൈവർമാർക്കായിട്ടാണ് കിഴിവ് ആസൂത്രണം ചെയ്യുന്നത്. നിലവിൽ ഫ്രാൻസിൽ ഇത്തരമൊരു നടപടി പ്രാബല്യത്തിലാക്കിയിട്ടുണ്ട്. സാന്പത്തിക മന്ത്രി ഹബെക്ക് ഒരു ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലിറ്റർ പെട്രോളിന് ഏകദേശം 60 സെന്‍റും ഡീസലിന് 650 സെന്‍റിലധികം വിലയും ഉയർന്നു. പെട്രോളിനും ഡീസലിനും ഇപ്പോൾ ലിറ്ററിന് 2.20 യൂറോയിലധികം വിലയുണ്ട്, തൽഫലമായി, ദശലക്ഷക്കണക്കിന് യാത്രക്കാർക്ക് ജോലിസ്ഥലത്തേക്ക് യാത്ര ചെയ്യാൻ കഴിയുന്നില്ല.

ഉയർന്ന ഡീസൽ വില ജർമൻ സന്പദ്വ്യവസ്ഥയെ ഞെട്ടിച്ചു. ജർമനിയുടെ സന്പദ് വ്യവസ്ഥ അടുത്ത ഗുരുതരമായ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ എർദോഗനുമായി കൂടിക്കാഴ്ചയ്ക്ക് ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്ഹ്രസ്വ സന്ദർശനത്തിനായി തിങ്കളാഴ്ച തുർക്കിയിലെത്തി. ഉച്ചയ്ക്ക് ശേഷം അങ്കാറയിൽ തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് എർദോഗനെ ചാൻസലർ കണ്ടു ചർച്ച നടത്തി. ചർച്ചകൾക്ക് ശേഷം സംയുക്ത വാർത്താ സമ്മേളനവും നടത്തുകയുണ്ടായി. യുക്രെയ്ൻ യുദ്ധം രണ്ട് നാറ്റോ രാജ്യങ്ങളിലെ ഉന്നത പ്രതിനിധികൾ തമ്മിലുള്ള ഒരു പ്രധാന വിഷയമായി. അതേസമയം റഷ്യൻ പ്രസിഡന്‍റ് പുടിനുമായി ജർമൻ മുൻ ചാൻസലർ ഗേഹാർഡ് ഷ്രെയ്ഡർ കൂടിക്കാഴ്ച നടത്തിയെന്ന രഹസ്യ റിപ്പോർട്ട് പുറത്തായി.

ജോസ് കുന്പിളുവേലിൽ

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ