• Logo

Allied Publications

Europe
ഹംഗറിക്ക് ആദ്യ വനിതാ പ്രസിഡന്‍റ്
Share
ബുഡാപെസ്റ്റ്: ഹംഗറിയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്‍റായി കാറ്റലിൻ നോവാക് അധികാരമേറ്റു. ഫിദെസ് പാർട്ടിയുടെ പ്രതിനിധിയാണ് ഈ നാൽപ്പത്തിനാലുകാരി.

പ്രധാനമന്ത്രി വിക്ടർ ഓർബന്‍റെ തീവ്ര ദേശീയവാദ നിലപാടുകളെ ശക്തമായി പിന്തുണയ്ക്കുന്ന നേതാവാണ് കാറ്റലിൻ. മുൻപ് രാജ്യത്തിന്‍റെ കുടുംബക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു. ഫിദെസ് പാർട്ടിയുടെ ഉപാധ്യക്ഷയായും പ്രവർത്തിച്ചിട്ടുണ്ട്.

ഓർബന്‍റെ വലതുപക്ഷ ഫിഡെസ് പാർട്ടി ആധിപത്യം പുലർത്തുന്ന പാർലമെന്‍റിൽ 51 നെതിരെ 137 വോട്ടുകൾക്കാണ് ് കാറ്റലിൻ തെരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷ വെല്ലുവിളിയായ സാന്പത്തിക വിദഗ്ധനായ പീറ്റർ റോണയെക്കാൾ മുന്നിലാണ്.

ന്ധഞങ്ങൾ സ്ത്രീകൾ കുട്ടികളെ വളർത്തുന്നു, രോഗികളെ പരിചരിക്കുന്നു, പാചകം ചെയ്യുന്നു, ആവശ്യമെങ്കിൽ ഒരേ സമയം രണ്ടിടത്തുണ്ട്, പണം സന്പാദിക്കുന്നു, പഠിപ്പിക്കുന്നു, നൊബേൽ സമ്മാനങ്ങൾ നേടുന്നു, ജാലകങ്ങൾ വൃത്തിയാക്കുന്നു,ന്ധ വോട്ടെടുപ്പിന് മുന്പുള്ള ഒരു പ്രസംഗത്തിൽ നൊവാക് പറഞ്ഞു ഇതുതന്നെ പ്രാവർത്തികമാക്കുമെന്നും അവർ സത്യപ്രതിജ്ഞയ്ക്കുശേഷം വ്യക്തമാക്കി.

ജോസ് കുന്പിളുവേലിൽ

യുകെയിൽ മലയാളി നഴ്സ് മരിച്ചനിലയിൽ.
ലണ്ടൻ: യുകെയിൽ മലയാളി നഴ്സിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
സ്കോട്‌ലൻഡിൽ ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.
ലണ്ടൻ: സ്കോട്‌ലൻഡിലെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.
റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തി; ജര്‍മനിയിൽ രണ്ട് പേർ അറസ്റ്റിൽ.
ബെര്‍ലിന്‍: റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തിയെന്ന് സംശയിക്കുന്ന രണ്ട് പേരെ ജര്‍മന്‍ പോലീസ് അറസ്റ്റ് ചെയ്തു.
യുകെയിലെ ക്നാനായ കുടുംബങ്ങൾ ബർമിംഗ്ഹാമിലേക്ക്; കുടുംബ സംഗമം ഇന്ന്.
ബർമിംഗ്ഹാം: ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന കുടുംബ സംഗമം " വാഴ്‌വ് 24' ഇന്ന് ബർമിംഗ്ഹാമിൽ നട
റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.