• Logo

Allied Publications

Americas
മനുഷ്യനിൽ ആദ്യമായി വച്ചുപിടിപ്പിച്ച പന്നിയുടെ ഹൃദയം നിശ്ചലമായി
Share
മേരിലാന്‍ഡ്: ആധുനിക ശാസ്ത്ര സാങ്കേതിക രംഗത്ത് വിപ്ലവകരമായ നേട്ടമായി ശാസ്ത്രജ്ഞന്മാർ ഉയർത്തിക്കാട്ടിയ മനുഷ്യനിൽ വച്ചുപിടിപ്പിച്ച ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം ‌ഒടുവിൽ നിശ്ചലമായി.

ഹൃദയ പേശികളുടെ തകരാറുമൂലം മരണം സുനിശ്ചിതമാണെന്നു ഡോക്ടർമാർ വിധിയെഴുതിയ ഡേവിഡ് ബെന്നറ്റ് എന്ന അൻപത്തിയേഴുകാരനിലായിരുന്നു പന്നിയുടെ ഹൃദയം ആദ്യമായി ശസ്ത്രക്രിയയിലൂടെ മാറ്റിവച്ചത്.

മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്‍ററിൽ ജനുവരി ഏഴിനാണ് ഇദ്ദേഹത്തെ ശസ്ത്രക്രിയക്കു വിധേയനാക്കിയത്. തുടർന്നു സുഖം പ്രാപിച്ചുവരികയായിരുന്നു. പിന്നീട് നില കൂടുതൽ വഷളാകുകയും മാർച്ച് എട്ടിന് എല്ലാവരെയും നിരാശപ്പെടുത്തി ഡേവിഡിന്‍റെ മരണം സംഭവിക്കുകയുമായിരുന്നു.

മനുഷ്യ ഹൃദയം സ്വീകരിക്കാന്‍ നിരവധി പേര്‍ വെയിറ്റിംഗ് ലിസ്റ്റിൽ ഉള്ളതിനാല്‍ പരീക്ഷണാർഥം പന്നിയുടെ ഹൃദയം സ്വീകരിക്കാന്‍ ഡേവിഡ് തയാറാവുകയായിരുന്നു.

അതേസമയം ബെന്നറ്റിന്‍റെ മരണകാരണം എന്താണെന്ന് ഇതുവരെ കൃത്യമായി വ്യക്തമല്ല.

പി.പി. ചെറിയാൻ

തോമസ് മാലക്കരയുടെ നോവൽ പ്രകാശനം ചെയ്തു.
എഡ്മന്‍റൺ: മാത്യു മാലക്കര എഴുതിയ "ലൈവ്‌സ് ബിഹൈൻഡ് ലോക്കഡ് ഡോർസ്'എന്ന നോവൽ എഡ്‌മന്‍റണിൽ പ്രകാശനം ചെയ്‌തു.
തോമസ് മാലക്കരയുടെ നോവൽ പ്രകാശനം ചെയ്തു.
എഡ്മന്‍റൺ: മാത്യു മാലക്കര എഴുതിയ "ലൈവ്‌സ് ബിഹൈൻഡ് ലോക്കഡ് ഡോർസ്'എന്ന നോവൽ എഡ്‌മന്‍റണിൽ പ്രകാശനം ചെയ്‌തു.
ആക്സിലറേറ്റർ പെഡൽ തകരാർ: 3,878 വാഹനങ്ങൾ തിരിച്ചുവിളിച്ച് ടെസ്‌ല.
ന്യൂയോർക്ക്: ആക്‌സിലറേറ്റർ പെഡലിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ടെസ്‌ല 3,878 സൈബർട്രക്കുകൾ തിരിച്ചുവിളിക്കും.
ഓർമ ഇന്‍റർനാഷനൽ യുഎസ് റീജിയണിന് പുതിയ നേതൃത്വം.
ന്യൂയോർക്ക്: ഓർമ ഇന്‍റർനാഷനൽ അമേരിക്ക റീജിയൺ അലക്സ് തോമസിന്‍റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി ചുമതലയേറ്റു.
ഫിസാറ്റ് വിദ്യാർഥികൾക്ക് അമേരിക്കൻ അംഗീകാരം.
അങ്കമാലി: ഫിസാറ്റ് എൻജിനിയറിംഗ് കോളജിലെ അവസാനവർഷ മെക്കാനിക്കൽ എൻജിനി