• Logo

Allied Publications

Americas
ഫ്ളോറിഡയിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം സെപ്റ്റിടാങ്കിൽ; കാര്യസ്ഥൻ അറസ്റ്റിൽ
Share
ജെൻസൺ ബീച്ച് : ഫ്ളോറിഡയിലെ ജെൻസൺ ബീച്ചിൽ നിന്നും കാണാതായ അന്പത്തിനാലുകാരിയുടെ മൃതദേഹം വീടിന്‍റെ പിന്നിലുള്ള സെപ്റ്റിടാങ്കിൽനിന്നും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് സിന്ധ്യ കോളിന്‍റെ ദീർഘകാല കാര്യസ്ഥനായി പ്രവർത്തിച്ചിരുന്ന കിയൊക്കി ഹിലൊ ഡിമിക്കിനെ (34) പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

സിന്ധ്യ കോൾ എന്ന വീട്ടമ്മയെ അവസാനമായി കാണപ്പെട്ടത് ജാമിൻ ജെൻസൺ ഇവന്‍റിലാണ്. ജെൻസൺ ബീച്ച് ഡൗൺ ടൗണിലായിരുന്നു ഇവന്‍റ് സംഘടിപ്പിച്ചിരുന്നത്.

സിന്ധ്യയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കിയൊക്കിയെ പലതവണ ചോദ്യം ചെയ്തിരുന്നുവെങ്കിലും കാര്യമായ തെളിവുകളൊന്നും പോലീസിന് ‌ലഭിച്ചിരുന്നില്ല. വീടിനു സമീപമുള്ള കാമറയിൽനിന്നും കിയൊക്കിയുടെ ചിത്രം കോളിന്‍റെ വാഹനത്തിനു സമീപം കണ്ടെത്തിയിരുന്നു.

കൃത്യം നിർവഹിച്ചത് കോളിന്‍റെ വീട്ടിൽവച്ചുതന്നെ ആയിരിക്കുമെന്നും തുടർന്നു മൃതദേഹം വീടിനു പിന്നിലുളള സെപ്റ്റിടാങ്കിൽ നിക്ഷേപിക്കുകയായിരുന്നുവെന്നുമാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

പി.പി. ചെറിയാൻ

ഷിക്കാഗോ പോലീസ് ഓഫീസർ ലൂയിസ് ഹ്യൂസ്‌ക വെടിയേറ്റ് മരിച്ചു.
ഷിക്കാഗോ: വീട്ടിലേക്ക് വാഹനമോടിച്ച് പോകുന്നതിനിടെ ഷിക്കാഗോ പോലീസ് ഓഫീസർ ലൂയിസ് ഹ്യൂസ്‌ക വെടിയേറ്റ് മരിച്ചു.
പ്രശസ്ത മാധ്യപ്രവർത്തകൻ ടെറി ആൻഡേഴ്സൺ അന്തരിച്ചു.
ന്യൂയോർക്ക്: 1985ൽ യുദ്ധം തകർത്ത ലെബനനിലെ തെരുവിൽ നിന്ന് ഭീകരർ തട്ടിക്കൊണ്ടുപോയി ഏഴ് വർഷത്തോളം തടവിലാക്കിയ അമേരിക
ബിറ്റ്‌കോയിൻ എടിഎം കേന്ദ്രങ്ങൾ ഇരകളെ വേട്ടയാടുകയാണോ?.
ഡാളസ്: സാമ്പത്തിക വേട്ടയാടൽ സർവസാധാരണമായി മാറിയിരിക്കുകയാണ്.
നർത്തന ഡാൻസ് സ്കൂൾ അവതരിപ്പിക്കുന്ന നൃത്തോത്സവം ഞായറാഴ്ച.
ഡാളസ്: നർത്തന ഡാൻസ് ഡാളസ് അവതരിപ്പിക്കുന്ന നൃത്തോത്സവം മെസ്‌കിറ്റ് ആർട്സ് സെന്‍ററിൽ ഞായറാഴ്ച വൈകുന്നേരം അഞ്ച് മുതൽ
മിഷിഗണിൽ ജന്മദിന ആഘോഷത്തിലേക്ക് വാഹനം ഇടിച്ചുകയറി; രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു.
മിഷിഗൺ: ശനിയാഴ്ച ഉച്ചയ്ക്ക് മിഷിഗണിലെ ബോട്ട് ക്ലബിൽ നടന്ന ജന്മദിന പാർട്ടിയിലേക്ക് വാഹനം ഇടിച്ചുകയറിതിനെ തുടർന്ന്