• Logo

Allied Publications

Americas
ക്നാനായ കണ്‍വൻഷൻ ഡാളസ് കിക്കോഫ് പ്രൗഢഗംഭീരമായി
Share
ഡാളസ് : ഡാളസ് ക്നാനായ കാത്തലിക് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ 2022 ജൂലൈ 21 മുതൽ 24 വരെ ഇൻഡ്യാനപോളിസിൽ വച്ച് നടക്കുന്ന ക്നാനായ കണ്‍വൻഷന്‍റെ കിക്കോഫ് ഫെബ്രുവരി 19 ശനിയാഴ്ച നടത്തപ്പെട്ടു. കെസിഎഡിഎഫ്.ഡബ്ല്യു പ്രസിഡന്‍റ് ഡെന്നീസ് നടകുഴയ്ക്കലിന്‍റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ കെസിസിഎൻഎ പ്രസിഡന്‍റ് സിറിയക് കൂവക്കാട്ടിൽ, കെസിസിഎൻ.എ സെക്രട്ടറി ലിജോ മച്ചാനിക്കൽ, ടെക്സാസ് റീജിയണ്‍ വൈസ് പ്രസിഡന്‍റ് ജൂഡ് കട്ടപ്പുറം തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു.

വടക്കേ അമേരിക്കയിലെ ക്നാനായ സമുദായാംഗങ്ങളുടെ മാമാങ്കം എന്നറിയപ്പെടുന്ന ക്നാനായ കണ്‍വൻഷനിൽ യുവജനങ്ങൾക്കും കുട്ടികൾക്കും മുതിർന്നവർക്കുമായി വ്യത്യസ്തങ്ങളായ അനേകം പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കെസിസിഎൻഎ പ്രസിഡന്‍റ് സിറിയക് കൂവക്കാട്ടിൽ അഭിപ്രായപ്പെട്ടു.

സ്പിരിച്വൽ ഡയറക്ടർ അബ്രാഹം കളരിക്കലിന്‍റെ ആശംസാപ്രസംഗത്തെത്തുടർന്ന് നടന്ന കണ്‍വൻഷൻ കിക്കോഫ് 6 ഗ്രാൻഡ് സ്പോണ്‍സേഴ്സും, 40 ൽപ്പരം ഫാമിലി രജിസ്ട്രേഷനും സ്വീകരിച്ചുകൊണ്ട് കെ.സിസിഎൻഎ കണ്‍വൻഷന് ഡാളസ് ക്നാനായ സമൂഹം നൽകുന്ന ഉറച്ച പിന്തുണയ്ക്ക് കെസിസിഎൻഎ റീജിയണൽ വൈസ് പ്രസിഡന്‍റ് ജൂഡ് കട്ടപ്പുറം നന്ദി രേഖപ്പെടുത്തി.

ലിജോ മച്ചാനിക്കൽ പരിപാടിയുടെ അവതാരകനായിരുന്നു. ഗ്രാൻഡ് സ്പോണ്‍സേഴ്സായി മുന്നോട്ടുവന്ന കെസിഎഡിഎഫ്. പ്രസിഡന്‍റ് ഡെന്നീസ് നടകുഴയ്ക്കൽ, അജി തട്ടാറേട്ട്, സൈമണ്‍ കോയിത്തറ, ലിജോ മച്ചാനിക്കൽ, റ്റിമി അരീച്ചിറ, സാബു തടത്തിൽ എന്നിവർക്കും 40 ൽപ്പരം ഫാമിലി രജിസ്ട്രേഷൻസിനും കെസിസിഎൻഎ. പ്രസിഡന്‍റ് സിറിയക് കൂവക്കാട്ടിൽ നന്ദി രേഖപ്പെടുത്തുകയും, ഇൻഡ്യാനപോളിസിൽ വച്ച് നടക്കുന്ന ക്നാനായ കണ്‍വൻഷന് വടക്കേ അമേരിക്കയിലെ എല്ലാ യൂണിറ്റുകളിൽനിന്നും വളരെ നല്ല പങ്കാളിത്തമാണ് ലഭിക്കുന്നതെന്നും, ഫാമിലി രജിസ്ട്രേഷന് പുറമേ ഗ്രാൻഡ് സ്പോണ്‍സേഴ്സായും, മെഗാസ്പോണ്‍സേഴ്സായും മുൻകാലങ്ങളിലേതിനേക്കാൽ വളരെയധികം സ്പോണ്‍സേഴ്സ് ഇത്തവണത്തെ കണ്‍വൻഷന് രജിസ്റ്റർ ചെയ്യുന്നുണ്ടെന്നും ഇതുവഴി കണ്‍വൻഷനിൽ യുവജനങ്ങൾക്കും കുട്ടികൾക്കുമായി അവരുടെ അഭിരുചിക്കനുസരിച്ച് വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിക്കുവാൻ സാധിക്കുമെന്നും അദ്ദേഹം തന്‍റെ പ്രസംഗത്തിൽ പറഞ്ഞു.

വ്യത്യസ്തങ്ങളായ പരിപാടികൾകൊണ്ട് വർണമനോഹരമായിരിക്കും ഇത്തവണത്തെ കണ്‍വൻഷനെന്നും ആയതിനാൽ ഇനിയും രജിസ്റ്റർ ചെയ്യുവാനുള്ളർ എത്രയും പെട്ടെന്ന് കണ്‍വൻഷനിൽ രജിസ്റ്റർ ചെയ്ത് ഈ പ്രോഗ്രാമുകളിൽ പങ്കാളികളായി ഇതിന്‍റെ ഗുണഭോക്താക്കളായി മാറണമെന്ന് കെസിസിഎൻഎ സെക്രട്ടറി ലിജോ മച്ചാനിക്കൽ അഭ്യർഥിച്ചു. കണ്‍വൻഷൻ കിക്കോഫിനും തുടർന്ന് വർണശബളമായ വിവിധ കലാപരിപാടികൾക്കും ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് ഡാളസിന്‍റെ എക്സിക്യൂട്ടീവ് അംഗങ്ങളായ ഡെന്നീസ് നടകുഴയ്ക്കൽ, വിനിൽ പാലുതറ, വിനീത് കടുതോടിൽ, നിർമ്മൽ കോയിത്തറ, ജയ്മോൻ ചെരുവൻകാലായിൽ തുടങ്ങിയവർ നേതൃത്വം നൽകി.

സൈമണ്‍ മുട്ടത്തിൽ

പിച്ചവച്ച് നടക്കുവാൻ ഒരു കൈത്താങ്ങായി അമേരിക്കൻ മലയാളിയുടെ ലൈഫ് ആൻഡ് ലിംബ്.
ന്യൂയോർക്ക്: കാലുകൾ നഷ്ടപ്പെട്ട് ചലന ശേഷി ഇല്ലാത്തവർക്ക് പിച്ചവച്ച് നടക്കുവാൻ ഒരു കൈത്താങ്ങായി സൗജന്യ കൃത്രിമ കാലുക
ഡോ. ജെഫ് മാത്യു അമേരിക്കയിൽ അന്തരിച്ചു.
ന്യൂയോർക്ക്: ഉഴവൂർ വട്ടാടിക്കുന്നേൽ ജോസഫ് മാത്യുവിന്‍റെ (ബേബി) മേരിക്കുട്ടി മാത്യു പുറയമ്പള്ളിയുടെയും മകൻ ഡോ.
മോളി മാത്യുവിന്‍റെ സംസ്കാരം ശനിയാഴ്ച.
ന്യൂജഴ്‌സി: ന്യൂജഴ്സിയിൽ അന്തരിച്ച മിഡ്‌ലാൻഡ് പാർക്ക് സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയ വികാരി റവ. ഡോ. ബാബു കെ.
സിജു മാളിയേക്കൽ സിയാറ്റിൽ അന്തരിച്ചു.
വാഷിംഗ്‌ടൺ ഡിസി: തൃശൂർ കൊരട്ടി മാളിയേക്കൽ പരേതനായ എം.ഡി.
ഒക്‌ലഹോമ നഗരത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
ഒക്‌ലഹോമ സിറ്റി: തിങ്കളാഴ്ച രാവിലെ ഒക്‌ലഹോമ സിറ്റിയിലെ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ