• Logo

Allied Publications

Americas
സാക്രമെന്‍റോയിലുണ്ടായ വെടിവയ്പ്പിൽ അഞ്ചുമരണം; കുട്ടികളെ കൊലപ്പെടുത്തിയശേഷം പിതാവ് ജീവനൊടുക്കി
Share
സാക്രമെന്‍റോ: സാക്രമെന്‍റോ പള്ളിയിൽ പിതാവ് തോക്കുമായെത്തി മൂന്നു കുട്ടികളെ കൊലപെടുത്തിയശേഷം സ്വയം വെടിവച്ചു ജീവനൊടുക്കി. ഫെബ്രുവരി 28 തിങ്കളാഴ്ചയാണ് സംഭവം. വൈകിട്ട് പള്ളിയിൽ കൂടിയിരുന്നവരുടെ ഇടയിലേക്ക് തോക്കുമായെത്തിയ പിതാവ് അവിടെയുണ്ടായിരുന്ന 15 വയസിനു താഴെയുള്ള മൂന്നു കുട്ടികളെ വെടിവച്ചു കൊലപ്പെടുത്തിയശേഷം സ്വയം വെടിവച്ചു ജീവനൊടുക്കുകയായിരുന്നുവെന്ന് സാക്രമെന്‍റാ പോലീസ് അറിയിച്ചു.

തുടർന്ന് നടന്ന അന്വേഷണത്തിൽ കുട്ടികളുടെ മാതാവിനെ വെടിയേറ്റ് കൊലപ്പെട്ട നിലയിലും കണ്ടെത്തിയതായി വാർത്താ സമ്മേളനത്തിൽ കൗണ്ടി ഷെരീഫ് ഓഫീസിലെ സർജന്‍റ് റോഡ് ഗ്രാസ്മാൻ പറഞ്ഞു. ഇതോടെ ഒരു കുടുംബത്തിലെ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. പേരു വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

സംഭവം നടക്കുന്പോൾ ചർച്ചിൽ മറ്റുള്ളവർ ഉണ്ടായിരുന്നവെങ്കിലും അക്രമി ആരേയും വെടിവച്ചില്ല. പള്ളിയിലുണ്ടായിരുന്നവർ അവിടുത്തെ ജോലിക്കാരായിരുന്നുവെന്ന് പിന്നീട് പോലീസ് വെളിപ്പെടുത്തി.സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവർ ഈ ചർച്ചിലെ അംഗമാണോ എന്ന് വ്യക്തമല്ലെന്നും, കുടുംബകലഹമായിരിക്കും കൊലയ്ക്ക് കാരണമെന്നും പോലീസ് കരുതുന്നു. അമേരിക്കയിൽ നടക്കുന്ന ഗണ്‍വയലൻസിനെ ഗവർണർ അപലപിച്ചു.

പി.പി. ചെറിയാൻ

ഓർമ ഇന്‍റർനാഷനൽ യുഎസ് റീജിയണിന് പുതിയ നേതൃത്വം.
ന്യൂയോർക്ക്: ഓർമ ഇന്‍റർനാഷനൽ അമേരിക്ക റീജിയൺ അലക്സ് തോമസിന്‍റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി ചുമതലയേറ്റു.
ഫിസാറ്റ് വിദ്യാർഥികൾക്ക് അമേരിക്കൻ അംഗീകാരം.
അങ്കമാലി: ഫിസാറ്റ് എൻജിനിയറിംഗ് കോളജിലെ അവസാനവർഷ മെക്കാനിക്കൽ എൻജിനി
ഷിക്കാഗോ പോലീസ് ഓഫീസർ ലൂയിസ് ഹ്യൂസ്‌ക വെടിയേറ്റ് മരിച്ചു.
ഷിക്കാഗോ: വീട്ടിലേക്ക് വാഹനമോടിച്ച് പോകുന്നതിനിടെ ഷിക്കാഗോ പോലീസ് ഓഫീസർ ലൂയിസ് ഹ്യൂസ്‌ക വെടിയേറ്റ് മരിച്ചു.
പ്രശസ്ത മാധ്യപ്രവർത്തകൻ ടെറി ആൻഡേഴ്സൺ അന്തരിച്ചു.
ന്യൂയോർക്ക്: 1985ൽ യുദ്ധം തകർത്ത ലെബനനിലെ തെരുവിൽ നിന്ന് ഭീകരർ തട്ടിക്കൊണ്ടുപോയി ഏഴ് വർഷത്തോളം തടവിലാക്കിയ അമേരിക
ബിറ്റ്‌കോയിൻ എടിഎം കേന്ദ്രങ്ങൾ ഇരകളെ വേട്ടയാടുകയാണോ?.
ഡാളസ്: സാമ്പത്തിക വേട്ടയാടൽ സർവസാധാരണമായി മാറിയിരിക്കുകയാണ്.