• Logo

Allied Publications

Middle East & Gulf
ദുരിതജീവതത്തിനുശേഷം ഒടുവിൽ മലയാളി നാട്ടിലേക്ക്; പെണ്‍കുട്ടികളുടെ കല്യാണം കഴിഞ്ഞതും ഭാര്യ മരിച്ചതും ചന്ദ്രൻ അറിഞ്ഞില്ല
Share
കുവൈറ്റ് സിറ്റി : 38 വർഷങ്ങൾക്കുശേഷം മലയാളി പ്രവാസി നാടണഞ്ഞു. കയ്പമംഗലം കാളമുറി പടിഞ്ഞാറുഭാഗം കിളിക്കോട്ട് കൊച്ചുകുട്ടൻ ചന്ദ്രനാണ് ഇന്ത്യൻ എംബസിയുടേയും കുവൈറ്റിലെ സാമുഹ്യ പ്രവർത്തകൻ സലിം കൊമ്മേരിയുടെ നീണ്ട പരിശ്രമത്തിനൊടുവിൽ നാടണഞ്ഞത്.

ഹൃദയ സംബന്ധമായ അസുഖം കാരണം സ്പോണ്‍സരുടെ കൂടെ അദാൻ ആശുപതിയിലെത്തിയ ചന്ദ്രന്‍റെ ജീവിതകഥ അറിഞ്ഞു മലയാളികളായ ആരോഗ്യ പ്രവർത്തകർ ഫോട്ടോ സഹിതം സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റ് കണ്ട് ചന്ദ്രനെ തിരിച്ചറിഞ്ഞ സഹോദരന്‍റെ മക്കൾ സാമുഹ്യ പ്രവർത്തകൻ മൊയ്തീൻ ഷായെ ബന്ധപ്പെടുകയും തുടർന്ന് സലിം കൊമ്മേരി വിഷയത്തിൽ ഇടപെടുകയുമായിരുന്നു. ആശുപത്രിയിലെത്തിയ സലിം കൊമ്മേരി നേരിൽ കണ്ട് കാര്യങ്ങൾ മനസിലാക്കുകയും ചന്ദ്രൻ ജോലി ചെയ്യുന്ന സ്പോണ്‍സറെ ബന്ധപ്പെടുകയും എംബസിയെ വിവരം അറിയിക്കുകയുമായിരുന്നു.

1983ലാണ് തൃശൂർ കയ്പമംഗലം സ്വദേശി ആദ്യമായി കുവൈറ്റിലെത്തുന്നത്. വഫ്ര പ്രദേശത്ത് ആട് മേയ്ക്കൽ ജോലിക്കായി എത്തിയ ചന്ദ്രന് ജോലിയും ചുറ്റുപാടുകളും നാട്ടുകാരുമായോ കുടുംബക്കാരുമായോ ബന്ധപ്പെടുവാൻ സാധിച്ചിരുന്നില്ല. അതിനിടെ നാട്ടിൽ പോകാൻ അനുമതി തേടിയശേഷമാണ് ചന്ദ്രൻറെ ദുരിത ജീവിതം ആരംഭിക്കുന്നത്. അതുവരെ കാര്യമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ചന്ദ്രൻ പറയുന്നു. കൃത്യമായ ശന്പളമോ ഭക്ഷണമോ ലഭിക്കാതെ നാട്ടിൽ പോകാൻ പോലുമാകാതെ പ്രയാസത്തിലായ ചന്ദ്രൻ ഇതിനകം രണ്ടു തവണ നാട്ടിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനിടെ കുടുംബക്കാർ ഇടപെട്ട് പല തവണ ശ്രമം നടത്തിയെങ്കിലും ചന്ദ്രൻ എവിടെയെന്ന് കണ്ടെത്തുവാൻ സാധിക്കാത്തതിനാൽ അതൊന്നും ലക്ഷ്യം കാണാതെ ഉദ്യമം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു.

ചന്ദ്രന്‍റെ വിവരങ്ങൾ അറിയുന്നതിനായി ഭാര്യയും മൂന്ന് പെണ്‍കുട്ടികളും മകനും മുട്ടാത്ത വാതിലുകളില്ല. ജന പ്രതിനിധികളിലും അധികാരികളിലും നിരവധി തവണ സമ്മർദ്ധം ചെലുത്തിയെങ്കിലും ഫലമുണ്ടായില്ല. കൈരളി ടിവിയിലെ പ്രവാസ ലോകം പരിപാടിയിൽ ഇവരുടെ ദുരിത കഥകൾ സംപ്രേഷണം ചെയ്തെങ്കിലും ചന്ദ്രനെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാത്തതിനാൽ കണ്ടെത്താനായില്ല.നാല് പതിറ്റാണ്ടിനിടയിൽ നിരവധി സ്പോണ്‍സമാരുടെ കീഴിയിൽ ജോലി ചെയ്തത്. ഇപ്പോഴത്തെ തൊഴിലുടമയുടെ കൂടെ ചന്ദ്രൻ എത്തുന്നത് ഏഴ് വർഷം മുന്പാണ്.

നീണ്ട വർഷങ്ങൾക്കിടയിൽ മൂന്ന് പെണ്‍കുട്ടികളുടെ കല്യാണം കഴിഞ്ഞതും ഭാര്യ മരിച്ചതും ചന്ദ്രൻ അറിഞ്ഞിരുന്നില്ല. ആറു മാസം മുന്പാണ് ഭാര്യ യശോദ മരണപ്പെട്ടത്. കഴിഞ്ഞ ദിവസം നെടുന്പാശേരി വിമാനത്താവളെത്തിയ ചന്ദ്രനെ മക്കളും ബന്ധുക്കളും ചേർന്ന് സ്വീകരിച്ചു. നീണ്ട കാലത്തെ പ്രവാസ ജീവിതത്തിനോടുവിൽ പാതി തളർന്ന ചന്ദ്രൻ ജീവത്തിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷയിലാണ് മക്കളും പേരമക്കളുമടങ്ങുന്ന കുടുംബം. ചന്ദ്രനെ നാടിലെത്തിക്കുവാൻ പരിശ്രമിച്ച എല്ലാവർക്കും കുടുംബം നന്ദി അറിയിച്ചു.

സലിം കോട്ടയിൽ

പ്രവാസി വെൽഫെയർ ബാഡ്മിന്‍റൺ ടൂർണമെന്‍റ് മേയ് ഒന്നിന്.
മനാമ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് മേയ് ഒന്നിന് സിഞ്ചിലുള്ള പ്രവാസി സെന്‍ററിൽ പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന
ഗൾഫ് വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് എത്തിയില്ല.
നെടുമ്പാശേരി: കനത്ത മഴയെത്തുടർന്ന് താളം തെറ്റിയ ഗൾഫിൽനിന്നുള്ള വിമാന സർവീസുകൾ വ്യാഴാഴ്ച സാധാരണ നിലയിലേക്ക് എത്തി
നിമിഷപ്രിയയുടെ അമ്മ യെമനിലേക്ക്; ദയാധനം സംബന്ധിച്ച് ചർച്ച ന‌ടത്തും.
ന്യൂഡല്‍ഹി: യെമന്‍ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയെ കാണാൻ അമ്മ പ്രേമകുമാരി
ദുബായി വിമാനത്താവളം ഭാഗികമായി തുറന്നു.
ദുബായി: യുഎഇയിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും താറുമാറായ ജനജീവിതം സാധാരണ നിലയിലായില്ല.
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു.
നെടുമ്പാശേരി: ഒമാനു സമീപം ഹോർമുസ് കടലിടുക്കിൽനിന്ന് ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി മ