• Logo

Allied Publications

Middle East & Gulf
ദൃശ്യ വാസ്തുശില്പ വിസ്മയം "മ്യൂസിയം ഓഫ് ഫ്യുച്ചർ' തുറന്നു
Share
ദുബായ് : വരാനിരിക്കുന്ന ലോകത്തിന്‍റെ കാഴ്ചകളെ ചെപ്പിലൊളിപ്പിച്ച ദുബായുടെ പുതിയ ദൃശ്യ വാസ്തുശില്പ വിസ്മയം "മ്യൂസിയം ഓഫ് ഫ്യുച്ചർ' പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.

ആമസോൺ മഴക്കാടുകളും ബഹിരാകാശ കാഴ്ചകളും ഹരിത ലോകവും സമ്മേളിക്കുന്ന അവിസ്‌മരണീയ കാഴ്ചകളാണ് ലോകത്തെ ഏറ്റവും മനോഹരമായ ഈ പ്രദർശന നിലയം ഒരുക്കിയിരിക്കുന്നത് .

2071 ൽ ലോകം എങ്ങനെ ആയിരിക്കും ? ബഹിരാകാശത്തു നിന്നും നോക്കുമ്പോൾ ഉള്ള കാഴ്ചകൾ എന്തൊക്കെ ? ഇതിനൊക്കെ മറുപടിയാണ് ദുബായുടെ പുത്തൻ കാഴ്ചാനുഭവമായ മ്യൂസിയം ഓഫ് ഫ്യൂച്ചർ .

പ്രൗഢ ഗംഭീരവും വെളിച്ച വിതാനങ്ങളുടെ മാസ്മരികതയും നിറഞ്ഞ ഉദ്ഘാടന ചടങ്ങിൽ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യുഎഇ ധനകാര്യ മന്ത്രിയും ദുബായ് ഉപഭരണാധികാരിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഷെയ്ഖ് ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുടെ സാന്നിധ്യത്തിലാണ് മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നത്.

ഏഴു നിലകളിലായുള്ള മ്യൂസിയത്തിൽ ആമസോൺ മഴക്കാട് മുതൽ ബഹിരാകാശ നിലയംവരെ സ്വാഭാവിക രീതിയിൽ ഒരുക്കിയിട്ടുണ്ട്. ബഹിരാകാശ നിലയത്തിൽ നിന്നു നോക്കിയാൽ കാണുന്ന കാഴ്ചകൾ എന്തൊക്കെയെന്നും ഇവിടെ നിന്നും കാണാനാകും. 2071 ൽ നഗരങ്ങളും രാജ്യങ്ങളും എങ്ങനെയാകുമെന്നു അനുഭവവേദ്യമാകും. കാഴ്ചകൾ വെറുതെ കാണുകയല്ല ഇമ്മേർസീവ് സാങ്കേതിക വിദ്യയിലൂടെ നമ്മളെ കാഴ്ചകളുടെ ഭാഗമായി മാറ്റുന്നതാണ് പുതിയ ദൃശ്യാനുഭവം സൃഷ്ടിക്കുന്നത്.

ബയോ എൻജിനിയറിംഗ്, ആരോഗ്യപാരമ്പര്യേതര പദ്ധതികൾ, ചന്ദ്രനിലെയും ചൊവ്വയിലെയും തുടങ്ങിയവയ്ക്കു പ്രത്യേക മേഖലകൾ ഉണ്ട്. നൂറിനം മരങ്ങൾ നിറഞ്ഞ ഹരിതലോകവും ഈ വിസ്‌മയ ചെപ്പിലുണ്ട്.

145 ദിർഹമാണ് പ്രവേശന നിരക്ക്. മൂന്നു വയസിൽ താഴെയുള്ള കുട്ടികക്കും 60 വയസ് കഴിഞ്ഞവർക്കും പ്രവേശനം സൗജന്യമാണ് .www.motf.ae എന്ന സൈറ്റിലൂടെ മുൻകൂട്ടി ബുക്ക് ചെയ്യണം. നിലവിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റോ പിസിആർ നെഗറ്റീവ് റിപ്പോർട്ടോ ആവശ്യമില്ല.

അനിൽ സി. ഇടിക്കുള

മിഡില്‍ ഈസ്റ്റ് സംഘർഷം; എണ്ണവില കുതിക്കുന്നു.
ബെര്‍ലിന്‍: ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിക്കുന്നു.
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാർക്കെല്ലാം മടങ്ങാൻ അനുമതി.
ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇന
പ്രവാസി വെൽഫെയർ ബാഡ്മിന്‍റൺ ടൂർണമെന്‍റ് മേയ് ഒന്നിന്.
മനാമ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് മേയ് ഒന്നിന് സിഞ്ചിലുള്ള പ്രവാസി സെന്‍ററിൽ പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന
ഗൾഫ് വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് എത്തിയില്ല.
നെടുമ്പാശേരി: കനത്ത മഴയെത്തുടർന്ന് താളം തെറ്റിയ ഗൾഫിൽനിന്നുള്ള വിമാന സർവീസുകൾ വ്യാഴാഴ്ച സാധാരണ നിലയിലേക്ക് എത്തി
നിമിഷപ്രിയയുടെ അമ്മ യെമനിലേക്ക്; ദയാധനം സംബന്ധിച്ച് ചർച്ച ന‌ടത്തും.
ന്യൂഡല്‍ഹി: യെമന്‍ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയെ കാണാൻ അമ്മ പ്രേമകുമാരി