• Logo

Allied Publications

Middle East & Gulf
കെറ്റിഎംസിസി പ്ലാറ്റിനം ജൂബിലി നിറവിൽ
Share
കുവൈറ്റ്: കുവൈറ്റ് മലയാളികളുടെ പ്രഥമ ക്രൈസ്തവ കൂട്ടായ്മയായ കുവൈറ്റ് ടൗണ്‍ മലയാളി ക്രിസ്ത്യൻ കോണ്‍ഗ്രിഗേഷൻ (കെറ്റിഎംസിസി) 1953 ലാണ് പ്രവർത്തനം ആരംഭിക്കുന്നത്.

മാർത്തോമ ചർച്ച് ഓഫ് സൗത്ത് ഇന്ത്യ, സെന്‍റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ, പെന്തക്കോസ്ത് , ബ്രദറൻ അസംബ്ലി എന്നീ 5 സഭകളിൽ ഉൾപ്പെട്ട 28 സഭകളെ കെറ്റിഎംസിസി പ്രതിനിധാനം ചെയ്യുന്നു.

അറബ് ലാംഗ്വേജ് കോണ്‍ഗ്രിഗേഷൻ (എഎൽസി), ഇംഗ്ലീഷ് ലാംഗ്വേജ് കോണ്‍ഗ്രിഗേഷൻ (ഇഎൽസി)എന്നീ കോണ്‍ഗ്രിഗേഷനുകൾക്ക് ഒപ്പം നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിന്‍റെ (ചഋഇഗ) കോമണ്‍ കൗണ്‍സിലിൽ കെടിഎംസിസി പ്രവർത്തിക്കുന്നത്തിക്കുന്നു. 100 രാജ്യങ്ങളിൽ നിന്നും 85 ൽ പരം സഭകൾ ആരാധിക്കുന്ന എൻഇസികെയുടെ ഭരണ ചുമതല കെടിഎംസിസിയാണ് നിർവഹിക്കുന്നത്.

കെടിഎംസിസിയുടെ ആരാധനാ ശുശ്രൂഷകൾ എല്ലാ ബുധനാഴ്ചയും 7.30ന് നടക്കുന്നു. 200 വിദ്യാർഥികളുള്ള ഒരു സണ്‍ഡേസ്കൂളും എല്ലാ വ്യാഴാഴ്ചയും വൈകുന്നേരം 4ന് ലേഡീസ് പ്രെയർ ഗ്രൂപ്പും നടത്തപ്പെടുന്നു. ബുധനാഴ്ചകളിൽ വൈകുന്നേരം 6.30 ന് ചേരുന്ന ഒരു പ്രെയർ ഗ്രൂപ്പ് ഫെല്ലോഷിപ്പും നടത്തുന്നു.

ഇംഗ്ലീഷ്/മലയാളം ആത്മീയ ഗ്രന്ഥങ്ങൾ അടങ്ങിയ ഒരു ലൈബ്രറി ഓഫിസിനോടൊപ്പം പ്രവർത്തിക്കുന്നു.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 66 മിഷൻ ഫീൽഡുകളെ കെറ്റിഎംസിസി സ്പോണ്‍സർ ചെയ്യുന്നു.

തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ 5 യൂണിറ്റുള്ള ഒരു ഡയാലിസ് യൂണിറ്റും പ്രവർത്തിക്കുന്നു.കേരളത്തിൽ നിന്നെത്തുന്ന സാധുജന സഹായ അപേക്ഷകളിൽ കഷ്ടത അനുഭവിക്കുന്നവർക്ക് സാന്പത്തിക സഹായങ്ങൾ നൽകി വരുന്നു. കെറ്റിഎംസിസി. ഹാളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്‍റെ നിശ്ചിതഭാഗം ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു.

കോവിഡ് മഹാമാരിയിൽ കുവൈറ്റിലും കേരളത്തിലും സാന്പത്തിക സഹായങ്ങൾ നൽകുകയും അതോടൊപ്പം കേരളത്തിലേക്ക് ചാർട്ടേഡ് വിമാനം ക്രമീകരിക്കുവാനും സാധിച്ചു.

നിശ്ചിത ഇടവേളകളിൽ എൻഇസികെയുമായി ചേർന്ന് രക്ത ദാന ക്യാന്പ് നടത്തി വരുന്നു. വാർഷിക ജനറൽ ബോഡി മീറ്റിംഗിൽ ഒരു വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് പ്രവർത്തനങ്ങൾ മേൽനോട്ടം വഹിക്കുന്നത്.

സലിം കോട്ടയിൽ

12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി.
സന: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി.
ശുചികരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി കൈരളി ഫുജൈറ.
ഫുജൈറ: ശക്തമായ മഴയെ തുടർന്ന് റോഡിലും താമസസ്ഥലങ്ങളിലും അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് വേണ്ടി
അജ്പക് തോമസ് ചാണ്ടി മെമ്മോറിയൽ വോളിബോൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു.
കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റും (അജ്പക്) കേരള സ്പോർട്സ് ആൻഡ് ആർട്സ് ക്ലബും (കെഎസ്എസി) സംയുക്തമായി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാൻ: ജി.എസ്. പ്രദീപ്.
റിയാദ് : അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാനെന്നും ജനാധിപത്യത്തിന്‍റേയും മതേതരത്വത