• Logo

Allied Publications

Middle East & Gulf
അബുദാബിയിൽ മരുഭൂമിക്ക് നടുവിൽ വിനോദ താമസകേന്ദ്രം തുടങ്ങി
Share
അബുദാബി : മരുഭൂമിക്ക് നടുവിൽ കൃത്രിമ തടാകവും, കളിക്കളങ്ങളും താമസകേന്ദ്രങ്ങളുമായി മറ്റൊരു വിനോദ കേന്ദ്രത്തിനു അബുദാബിയിൽ തുടക്കമായി. രാത്രി താമസത്തിനുള്ള ടെൻറ്റ് സൗകര്യം വരെ ഒരുക്കിയിട്ടുള്ള അൽ വത്ബ ലേക്ക് ക്യാന്പാണ് പൊതുജനങ്ങൾക്കായി തുറന്നിരിക്കുന്നത്.

കോവിഡ് പ്രതിരോധങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ വിനോദ കേന്ദ്രങ്ങൾ തേടുന്ന സഞ്ചാര പ്രിയർക്കു മുൻപിൽ അബുദാബി മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് ഒരുക്കുന്ന ആകർഷകമായൊരു പിക്നിക്ക് സ്പോട്ട് ആകുകയാണ് അൽ വത്ബ ലേക്ക് ക്യാന്പ്.

മരുഭൂമിക്കു നടുവിൽ കൃത്രിമ തടാകം, സൈക്കിൾ ട്രാക്ക്, ഇരിപ്പിടം, കളിക്കളം, ബാർബിക്യൂ സൗകര്യം, വിശ്രമ കേന്ദ്രം തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് അബുദാബി നഗരസഭ ഒരുക്കിയത്. രാത്രി ഇവിടെ തങ്ങാനും അനുമതിയുണ്ട്. ഗാഫ് മരങ്ങൾ തണൽ വിരിക്കുന്ന മരുഭൂമിയിലാണ് മനുഷ്യനിർമിത തടാകം ഒരുക്കിയിരിക്കുന്നത്. ദേശാടന പക്ഷികളും, അരയന്നങ്ങളും ബഹുവർണ മത്സ്യങ്ങളും, സന്ദർശകരെ ആകർഷിക്കുന്നു. തടാകത്തിനു നടുവിൽ വെള്ളത്തിന് മുകളിലായി നടപ്പാതയുമുണ്ട്. തടാകത്തിനു ചുറ്റുമായി 120 പേർക്കു താമസിക്കാവുന്ന 13 ടെന്‍റുകളും രാത്രി താമസത്തിനായി ലഭിക്കും. 3000 ചതുരശ്ര മീറ്റർ സ്ഥലത്ത് കളിക്കാനും ഒത്തുചേരാനും സൗകര്യമുണ്ട്.

1,400 മീറ്റർ നടപ്പാത, 1,200 മീറ്റർ സൈക്കിൾ ട്രാക്ക്, 2 വോളിബോൾ കോർട്ട്, 7 കളിസ്ഥലങ്ങൾ, 2 നിരീക്ഷണ ഡെക്കുകൾ, ഫുഡ് ട്രക്കുകൾ, വിശാലമായ പാർക്കിംഗ്, പ്രഥമ ശുശ്രൂഷാ യൂണിറ്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്. അബുദാബി നഗരത്തിൽ നിന്ന് 45 മിനിറ്റ് യാത്ര ചെയ്താണ് അൽ വത്ബയിൽ എത്തേണ്ടത്.

അനിൽ സി. ഇടിക്കുള

നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമനിലേക്ക് യാത്ര തിരിച്ചു.
കൊച്ചി: യെമന്‍ പൗരന്‍ തലാല്‍ അബ്ദുള്‍ മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ
മിഡില്‍ ഈസ്റ്റ് സംഘർഷം; എണ്ണവില കുതിക്കുന്നു.
ബെര്‍ലിന്‍: ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിക്കുന്നു.
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാർക്കെല്ലാം മടങ്ങാൻ അനുമതി.
ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇന
പ്രവാസി വെൽഫെയർ ബാഡ്മിന്‍റൺ ടൂർണമെന്‍റ് മേയ് ഒന്നിന്.
മനാമ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് മേയ് ഒന്നിന് സിഞ്ചിലുള്ള പ്രവാസി സെന്‍ററിൽ പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന
ഗൾഫ് വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് എത്തിയില്ല.
നെടുമ്പാശേരി: കനത്ത മഴയെത്തുടർന്ന് താളം തെറ്റിയ ഗൾഫിൽനിന്നുള്ള വിമാന സർവീസുകൾ വ്യാഴാഴ്ച സാധാരണ നിലയിലേക്ക് എത്തി