• Logo

Allied Publications

Europe
ജോസ് പുന്നാംപറന്പിലിനെ വേൾഡ് മലയാളി കൗണ്‍സിൽ ജർമൻ പ്രൊവിൻസ് അനുമോദിക്കുന്നു
Share
ബെർലിൻ: ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമനിയുടെ ക്രോസ് ഓഫ് മെറിറ്റ് പുസ്കാരം (പ്രസിഡന്‍റിന്‍റെ മെഡൽ) നേടിയ ജർമനിയിലെ മുതിർന്ന പത്രപ്രവർത്തകനും, എഴുത്തുകാരനും ഗ്രന്ഥകർത്താവും പരിഭാഷകനും മൈനെവേൾഡ് മാസികയുടെ ചീഫ് എഡിറ്ററുമായ ജോസ് പുന്നാംപറന്പിലിനെ വേൾഡ് മലയാളി കൗണ്‍സൽ ജർമൻ പ്രൊവിൻസ് അനുമോദിക്കുന്നു.

ഫെബ്രുവരി 2 ബുധനാഴ്ച ജർമൻ സമയം വൈകുന്നേരം അഞ്ചിന് നടക്കുന്ന അനുമോദന യോഗം വെർച്ച്വൽ പ്ലാറ്റ്ഫോമിലാണ് സംഘടിപ്പിയ്ക്കുന്നത്. മലയാളത്തിലെ പ്രശസ്ത എഴുത്തുകാരൻ പോൾ സഖറിയ ചടങ്ങിൽ മുഖ്യാതിഥിയായിരിയ്ക്കും. വേൾഡ് മലയാളി കൗണ്‍സിൽ യൂറോപ്പ് റീജിയൻ, ജർമൻ പ്രൊവിൻസ് നേതാക്കളും, ഭാരവാഹികളും ചടങ്ങിൽ പങ്കെടുക്കും. പ്രവാസി ഓണ്‍ലൈൻ യൂട്യൂബിൽ ചടങ്ങിന്‍റെ തൽസമയ സംപ്രേക്ഷണം ഉണ്ടായിരിയ്ക്കും.

സൂം മീറ്റിംഗ് ലിങ്ക് :

ZoomMeeting Link
https://us02web.zoom.us/j/84669165382?pwd=c2JzYThNQVdUVy9iZFNiV1h3M29UQT09

ജോസ് കുന്പിളുവേലിൽ

യുകെയിൽ മലയാളി നഴ്സ് മരിച്ചനിലയിൽ.
ലണ്ടൻ: യുകെയിൽ മലയാളി നഴ്സിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
സ്കോട്‌ലൻഡിൽ ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.
ലണ്ടൻ: സ്കോട്‌ലൻഡിലെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.
റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തി; ജര്‍മനിയിൽ രണ്ട് പേർ അറസ്റ്റിൽ.
ബെര്‍ലിന്‍: റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തിയെന്ന് സംശയിക്കുന്ന രണ്ട് പേരെ ജര്‍മന്‍ പോലീസ് അറസ്റ്റ് ചെയ്തു.
യുകെയിലെ ക്നാനായ കുടുംബങ്ങൾ ബർമിംഗ്ഹാമിലേക്ക്; കുടുംബ സംഗമം ഇന്ന്.
ബർമിംഗ്ഹാം: ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന കുടുംബ സംഗമം " വാഴ്‌വ് 24' ഇന്ന് ബർമിംഗ്ഹാമിൽ നട
റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.