• Logo

Allied Publications

Europe
സിപിഎം ബ്രിട്ടൻ, അയർലൻഡ് സമ്മേളനത്തിന് കൊടി ഉയരുന്നു
Share
ലണ്ടൻ: സിപിമ്മിന്‍റെ 23ാം പാർട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായി ഫെബ്രുവരി 5, 6 തീയതികളിൽ നടക്കുന്ന അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (AIC) ദേശീയ സമ്മേളനത്തിന് മുന്നോടിയായി ലണ്ടനിൽ പതാകജാഥ നടക്കും.

ജനുവരി 22 ശനിയാഴ്ച രാവിലെ 11ന് ലണ്ടനിലെ കാറൽ മാർക്സിന്‍റെ ബലികുടീരത്തിൽ നിന്ന് എഐസി സെക്രട്ടറി ഹർസേവ് ബെയ്ൻസ് കൈമാറുന്ന പതാക സ്വാഗത സംഘം ചെയർമാൻ ബിനോജ് ജോണും കണ്‍വീനർ രാജേഷ് കൃഷ്ണയും ഏറ്റുവാങ്ങും. പതാക പര്യടനം മാർക്സിസം, സോഷ്യലിസം, തൊഴിലാളിവർഗ ചരിത്രം തുടങ്ങിയ വിഷയങ്ങളിൽ 60000ത്തിലധികം പുസ്തകങ്ങളും ലഘുലേഖകളും പത്രങ്ങളും ഉൾക്കൊള്ളുന്ന മാർക്സ് മെമ്മോറിയൽ ലൈബ്രറിയിലെത്തും (37A Clerkenwell Grn, London EC1R 0DU). ലെനിൻ തന്‍റെ പത്രമായ ഇസ്ക്രയുടെ (സ്പാർക്ക്) 17 ലക്കങ്ങൾ പ്രസിദ്ധീകരിച്ചത് ഇതേ കെട്ടിടത്തിൽ നിന്നാണ്. അവിടെ നിന്നും പതാക ലണ്ടൻ ഹീത്രോയിലെ സമ്മേളന നഗരിയിലേയ്ക്ക് എത്തിച്ചേരും.

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.