• Logo

Allied Publications

Europe
ഒമിക്രോണ്‍: നിയന്ത്രണങ്ങൾ പുനഃസ്ഥാപിച്ച് യൂറോപ്യൻ രാജ്യങ്ങൾ
Share
ബ്രസൽസ്: യൂറോപ്പിലാകമാനം കൊറോണവൈറസിന്‍റെ ഒമിക്രോണ്‍ വകഭേദം അതിവേഗം പടരുന്നതു കണക്കിലെടുത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ച് ഭരണകൂടം. യൂറോപ്യൻ മേഖലയിലെ 53 രാജ്യങ്ങളിൽ 38ൽ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ജർമനിയും പോർച്ചുഗലും ക്രിസ്മസിനുശേഷം നിയന്ത്രണങ്ങളും സാമൂഹിക അകലവും കർശനമായി നടപ്പാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. 28 മുതൽ ജർമനിയിൽ രാത്രി ക്ലബുകൾക്ക് നിരോധനമേർപ്പെടുത്തി. 10 പേരിൽ കൂടുതലുള്ള ഒത്തുചേരലുകൾക്കും നിരോധനമുണ്ട്. ഫുട്ബോൾ മത്സരങ്ങൾ അടഞ്ഞ സ്റ്റേഡിയങ്ങൾക്കുള്ളിൽ നടക്കും. കൊറോണ വൈറസിന് ക്രിസ്മസ് അവധി ബാധകമല്ലെന്ന് ജർമൻ ചാൻസലർ ഒലഫ് ഷോൾസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. പോർച്ചുഗലിൽ ബാറുകളും രാത്രി ക്ലബുകളും ഡിസംബർ 26 മുതൽ പ്രവർത്തിക്കില്ല. ജനുവരി ഒന്പതുവരെ വർക് ഫ്രം ഹോം നിർബന്ധമാക്കുകയും ഒത്തുചേരലുകളിൽ 10ൽ കൂടുതൽ പേർ പാടില്ലെന്ന് വ്യക്തമാക്കുന്നു.

ഫ്രാൻസിൽ കഴിഞ്ഞദിവസം 70,000 ആളുകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൂടുതലും ഒമിക്രോണ്‍ വകഭേദമാണ്. ഈ വർഷാവസാനത്തോടെ ഫ്രാൻസിൽ പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്നാണ് മുന്നറിയിപ്പ്. കോവിഡ് വ്യാപനം കുറക്കാനുള്ള തീവ്രശ്രമത്തിന്‍റെ ഭാഗമായി ഫ്രാൻസിൽ അഞ്ചിനും 11 വയസ്‌സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകിത്തുടങ്ങി. അതേസമയം, 12 മുതൽ 15 വയസുവരെയുള്ള കുട്ടികൾക്ക് ബൂസ്റ്റർ ഡോസ് തൽകാലം ഇല്ലെന്നും അധികൃതർ പറഞ്ഞു.

ഫിൻലൻഡിൽ ബാറുകളും റസ്റ്ററൻറുകളും ക്രിസ്മസ് തലേന്ന് രാത്രി 10ന് അടക്കണം. ഡിസംബർ 28 മുതൽ റസ്റ്ററൻറുകൾ വൈകീട്ട് ആറുവരെ മാത്രമേ പ്രവർത്തിക്കാവൂ. പുറത്തുനിന്നുള്ളവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കണം.

സ്വീഡനിൽ ബാറുകളും കഫേകളും റസ്റ്റററൻറുകളും സീറ്റുകൾക്ക് ആനുപാതികമായി മാത്രമേ ആളുകളെ പ്രവേശിപ്പിക്കൂ. സാധ്യമായവരോടെല്ലാം വീട്ടിലിരുന്ന് ജോലിചെയ്യാൻ നിർദേശിച്ചിട്ടുണ്ട്. നെതർലൻഡിൽ തിങ്കളാഴ്ച മുതൽ ന ലോക്ഡൗണ്‍ നിലവിലുണ്ട്. മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ ക്രിസ്മസിന് പിന്നാലെയാണ് നിയന്ത്രണം.

ജോസ് കുന്പിളുവേലിൽ

യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.
ക്നാനായ കാത്തലിക് മിഷൻ കുടുംബ സംഗമം വാഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടത്തിയ രണ്ടാമത് "കുടുംബ സംഗമം വാഴ്വ് 2024 ന് ' ഗംഭീര പരിസമാപ്തി.