• Logo

Allied Publications

Middle East & Gulf
ഇന്‍റർ കേളി ഏകദിന ഫുട്ബോൾ ഡിസംബർ 24ന്
Share
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ ഇരുപത്തിയൊന്നാം വാർഷികത്തോടനുബന്ധിച്ചു നടക്കുന്ന ഇന്‍റർ കേളി ഏകദിന ഫുട്ബോൾ ടൂർണമെന്‍റ് ഡിസംബർ 24 വെള്ളിയാഴ്ച നടത്തുമെന്ന് ടൂർണമെന്‍റ് കണ്‍വീനർ അറിയിച്ചു.

കേളിയുടെ 9 ഏരിയാ കമ്മറ്റി ടീമുകൾ തമ്മിൽ മാറ്റുരയ്ക്കുന്ന ടൂർണമെന്‍റ്, റിയാദിലെ അൽ ഇസ്കാൻ ഗ്രൗണ്ടിൽ ടീമുകളുടെ മാർച്ച് ഫാസ്റ്റോടെ തുടക്കം കുറിക്കും. ടീമുകളെ മൂന്ന് ഗ്രൂപ്പായി തിരിച്ച് ലീഗ് കം നോകൗട്ട് അടിസ്ഥാനത്തിലാണ് ടൂർണമെന്‍റ് അരങ്ങേറുന്നത്. ഗ്രൂപ്പ് എ യിൽ അസിസിയ, മലാസ്, ബദിയ, ഗ്രൂപ്പ് ബി യിൽ ബത്ത, സുലൈ, സനയ്യ അർബൈൻ, ഗ്രൂപ്പ് സി യിൽ അൽഖർജ്, ന്യൂ സനയ, ഉമ്മുൽ ഹമാം എന്നീ ടീമുകൾ മത്സരിക്കും.

രാവിലെ 9 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങൾ പ്രമുഖ പ്രവാസി വ്യവസായി അറബ്കോ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ആദ്യ മത്സരത്തിൽ ബദിയ അസിസിയയുമായി ഏറ്റുമുട്ടും. ഗ്രൂപ്പ് മത്സരങ്ങളിലെ വിജയികൾക്ക് പുറമെ പോയിന്‍റ് അടിസ്ഥാനത്തിൽ മുന്നിൽ വരുന്ന രണ്ടാം സ്ഥാനക്കാരെയോ, പോയിന്‍റിൽ തുല്യത പാലിക്കുകയാണെങ്കിൽ ഗോൾ ശരാശരിയിൽ മുന്നിൽ നിൽക്കുന്നവരെയോ അല്ലെങ്കിൽ ടോസ് മുഖേനയോ നാലാം സെമി ഫൈനലിസ്റ്റുകളെ കണ്ടെത്തുന്നതാണ്. വിജയികൾക്കുള്ള ട്രോഫിയും മെഡലുകളും ജനുവരി 7ന് നടക്കുന്ന കേളിദിന കലാപരിപാടികളുടെ സമാപന സമ്മേളനത്തിൽ നൽകുന്നതായിരിക്കും.

51000 റിയാൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി 14 വർഷത്തിന് ശേഷം പീറ്റർ മടങ്ങിയത് ജീവനറ്റ ശരീരമായി.
റിയാദ് : 2010ൽ ഹൗസ് ഡ്രൈവർ വിസയിലെത്തിയ റിയാദിലെത്തിയ തിരുവനന്തപുരം ആശ്രമം സ്വദേശി ബ്രൂണോ സെബാസ്റ്റ്യൻ പീറ്റർ(65) ഒടുവിൽ വീ
സൗദിയിൽ ഇൻഷ്വറൻസ് പോളിസി സെയിൽസ് ജോലി ഇനി വിദേശികൾക്കില്ല.
റിയാദ്: സൗദി അറേബ്യയിൽ ഇൻഷ്വറൻസ് പോളിസി സെയിൽസ് ജോലികൾ ഇനി സൗദി പൗരന്മാർക്ക് മാത്രം.
യുഎഇയിൽ മഴയ്ക്ക് ശമനം പിന്തുണയുമായി ഭരണകൂടം.
അബുദാബി: മുക്കാൽ നൂറ്റാണ്ടിനിടയിലെ റിക്കാർഡ് മഴ പെയ്തതിന്‍റെ കെടുതികളിൽനിന്നു യുഎഇ കരകയറുന്നു.
പ്രതികൂല കാലാവസ്ഥ: അജ്മാനില്‍ അപകടത്തില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനായില്ല.
കണ്ണൂർ: നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടയില്‍ അജ്മാനില്‍ അപകടത്തില്‍ മരിച്ച പയ്യന്നൂര്‍ കാരയിലെ കെ.പി.
ദുബായിയിൽ മഴ; നിരവധി വിമാന സർവീസുകൾ റദ്ദാക്കി.
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ദുബായിയിലേക്കുള്ള വിമാനങ്ങൾ ഇന്നും റദ്ദാക്കി.