• Logo

Allied Publications

Americas
പിടിയുടെ വിയോഗത്താൽ നഷ്ടമായത് കോണ്‍ഗ്രസിന്‍റെ സംശുദ്ധ രാഷ്ട്രീയ നേതാവിനെയാണെന്ന് ലീല മാരേട്ട്
Share
ന്യൂയോർക്ക്: കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ സംശുദ്ധ രാഷ്ട്രീയ പ്രവർത്തകരിലൊരാളും സ്വന്തം നിലപാടുകളിലുറച്ചുനിന്നുകൊണ്ട് രാഷ്ട്രീയ പ്രവർത്തനം നടത്തിയ അപൂർവം ചില വ്യക്തിത്വത്തിനുടമയായിരുന്നു അന്തരിച്ച കെപിസിസി വൈസ് പ്രസിഡന്‍റ് പി.ടി. തോമസ് എംഎൽഎയെന്ന് ഐഒസിയുഎസ്ആ കേരള ചാപ്റ്റർ പ്രസിഡന്‍റ് ലീല മാരേട്ട്.

കാൻസർ എന്ന മാറാരോഗവുമായി ദീർഘകാലം മല്ലിട്ടുകൊണ്ടിരുന്ന പിടി തന്‍റെ രോഗത്തെക്കുറിച്ച് ആകുലനാകുന്നത് ഒരിക്കലും കണ്ടിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പിടിയുടെ മണ്ഡലത്തിൽ പോകാൻ അവസരം ലഭിക്കുകയും അദ്ദേഹത്തെ നേരിൽ കാണുകയും ചെയ്തിരുന്നു. എഒസിയുടെ ഒരു നല്ല അഭ്യദയകാംഷിയായിരുന്ന പി.ടി. പല കാര്യങ്ങളിലും ഐഒസിയുമായി സഹകരിച്ചിട്ടുണ്ടെന്ന് ഐഒസി. യു.എസ്.ആ കേരള ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ പ്രസിഡന്‍റ് ലീല മാരേട്ട് പറഞ്ഞു.

1982ൽ അദ്ദേഹം കഐസ്യു പ്രസിഡന്‍റ് ആയപ്പോൾ മുതൽ അദ്ദേഹത്തെ അറിയാമായിരുന്നു. തികഞ്ഞ നിസ്വാർത്ഥൻകൂടിയായ അദ്ദേഹം ഒരു തലമുയിലെ യുവാക്കളെ കഐസ്യുവിലൂടെ വളർത്തിയെടുക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. പിടിയുടെ വേർപാടിന്‍റെ നഷ്ടം കോണ്‍ഗ്രസ് പാർട്ടിക്ക് മാത്രമല്ല. കേരളത്തിന് മൊത്തത്തിലാണ്. അതിലുപരി ലോകം മുഴുവനുമുള്ള മലയാളികളുടെ മനസിൽ ആ ഓർമ്മകളും നിലപാടുകളും മറക്കാതെ നിലനിൽക്കും ലീല കൂട്ടിച്ചേർത്തു.

കേരള ചാപ്റ്റർ ചെയർമാൻ തോമസ് മാത്യു അധ്യക്ഷത വഹിച്ച അനുശോചനയോഗത്തിൽ
കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി സജി കരിന്പന്നൂർ, സീനിയർ വൈസ് പ്രസിഡന്‍റുമാരായ സതീശൻ നായർ, ഡോ. മാമ്മൻ സി ജേക്കബ്, വൈസ് ചെയർമാൻ ജോബി ജോർജ്, വൈസ് പ്രസിഡന്‍റുമാരായ ബേബി മണക്കുന്നേൽ, യോഹന്നാൻ ശങ്കരത്തിൽ സെക്രെട്ടറിമാരായ സാം മണ്ണിരക്കാട്ട്, മോൻസി വർഗീസ്, ജെസി റിൻസി, ഈപ്പൻ ഡാനിയേൽ, രാജു വർഗീസ് സ്വാഗതവും അഡ്വൈസറി ബോർഡ് ചെയർമാൻ ചാക്കോത്ത് രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

തടത്തിൽ ഫ്രാൻസിസ്

വിസ്‌കോൻസെനിൽ ട്രംപിനും ബൈഡനും 54 ശതമാനം നെഗറ്റീവ് വോട്ട്.
വിസ്‌കോൻസെൻ: യുഎസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക്‌ സ്‌ഥാനാർഥിയും യുഎസ് പ്രസിഡന്‍റുമായ ജോ ബൈ
സീറോത്സവം ഞായറാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി.
ഷിക്കാഗോ: ഞായറാഴ്ച യെല്ലോ ബോക്സ് നേപ്പർവില്ലയിൽ സെന്‍റ് തോമസ് സീറോമലബാർ കത്തിഡ്രലിന്‍റെ ആഭിമുഖ്യത്തിൽ മലയാളത്തിന്‍റ
ഫൊക്കാന ദേശീയ കൺവൻഷനിൽ പുസ്തക പ്രദർശനം നടത്തുന്നു.
ന്യൂജഴ്സി: ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗണ്ടി കോൺഫറൻസ് സെന്‍ററിൽ നടക്കുന്ന ഫെഡറേഷന്‍ ഓഫ് കേര
പ്രതിഷ്ഠാദിനവാർഷികത്തിന് ഒരുങ്ങി ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം.
ഹൂസ്റ്റൺ: കൃഷ്ണനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഹൂസ്റ്റണിലെ പ്രശസ്തമായ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം മേയ് 11ന് വാർഷിക പ്രതിഷ്ഠാ
ഫോമാ ന്യൂയോർക്ക് മെട്രോ റീജിയണൽ കൺവൻഷനും നാഷണൽ കൺവൻഷൻ കിക്കോഫും വെള്ളിയാഴ്ച.
ന്യൂയോർക്ക്: ഫോമാ ന്യൂയോർക്ക് മെട്രോ റീജിയണൽ കൺവൻഷനും ഫോമാ നാഷണൽ കൺവൻഷൻ കിക്കോഫും മീറ്റ് ദി കാൻഡിഡേറ്റ് പരിപാടിയ