• Logo

Allied Publications

Middle East & Gulf
മലപ്പുറം ജില്ലാ കെഎംസിസി പ്രസാധന രംഗത്തേക്ക്; "മലപ്പുറം മനസ് ' നാളെ പ്രകാശനം ചെയ്യും
Share
ജിദ്ദ: ചരിത്ര ഗവേഷണ വിദ്യാർഥികൾക്കും, പൈതൃക പഠിതാക്കൾക്കും അധിക പഠനത്തിനുതകുന്ന റഫറൻസ് പുസ്തകങ്ങളുടെ പ്രസിദ്ധീകരണവുമായി ജിദ്ദമലപ്പുറം ജില്ലാ കെഎംസിസി.

മലപ്പുറത്തിന്‍റെ മതേതര വഴികളിലൂടെയുള്ള വാർത്താ യാത്ര "മലപ്പുറം മനസ', പ്രവാസി ജിദ്ദയിലെ ജില്ലാ കെ.എംസിസി ചരിത്രം വിളിച്ചോതുന്ന സോവനീർ "മരുഭൂവസന്തം കെഎംസിസി', കേരള നിയമസഭയിൽ മുസ്ലിം ലീഗ് സാമാജികരുടെ ഇടപെടലുകളിലൂടെ നടപ്പിലായ നിയമങ്ങളും ചട്ടങ്ങളും പ്രതിപാദിക്കുന്ന ന്ധനിയമ നിർമ്മാണത്തിലെ മുസ്ലിം ലീഗ്ന്ധ എന്നിവയാണ് ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. ജില്ലാ കഐംസിസിയുടെ ഉപഘടകമായ ’ആസ്പെയർ’ പബ്ലിക്കേഷൻസ് ആണ് പ്രസാധകർ.

മലപ്പുറം ജില്ലയിലെ മതസൗഹാർദ്ദ കഥകൾ തേടിയുള്ള വാർത്തായാത്രയുടെ പുസ്തകം ന്ധമലപ്പുറം മനസ്‌സ്’ നാളെ വെള്ളിയാഴ്ച രാത്രി 8ന് ഇന്പാല ഗാർഡനിൽ നടക്കുന്ന ചടങ്ങിൽ വൈസ് കോണ്‍സൽ പി. ഹരിദാസൻ പ്രകാശനം ചെയ്യും.

മതത്തിനും ജാതിക്കും രാഷ്ട്രീയത്തിനുമപ്പുറം മലപ്പുറത്തിന്‍റെ ന·യും സ്നേഹപാരന്പര്യവും നിറഞ്ഞ നൂറോളം വാർത്താ ഫീച്ചറുകളാണ് പുസ്തകത്തിൽ ചിത്രങ്ങൾ സഹിതം ഉൾപ്പെടുത്തിയിരിക്കുന്നത്. മതനിരപേക്ഷതയും സാഹോദര്യവും സമഭാവനയും ഓരോ മലപ്പുറത്തുകാരന്‍റെയും അഭിമാനമാണെന്ന് പുസ്തകം വിളിച്ചു പറയുന്നു. പാരന്പര്യമായി വ്യത്യസ്ത സമുദായങ്ങളുടെയും വിശ്വാസങ്ങളുടെയും പ്രാദേശിക തനിമകളുടെയും സ്നേഹസുഗന്ധങ്ങൾ അണിഞ്ഞുനിൽക്കുന്ന മലപ്പുറത്തിന്‍റെ മതേതര വഴികളിലൂടെ ഒരു വാർത്തായാത്രയാണിത്. മലപ്പുറത്തിന്‍റെ യഥാർത്ഥ സ്നേഹത്തിന്‍റെ നേർക്കാഴ്ച വരച്ചു കാണിക്കാനുള്ള എളിയ ശ്രമം കൂടിയാണ് ഈ പുസ്തകമെന്ന് ഭാരവാഹികൾ പറഞ്ഞു.മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്‍റും മലയാള മനോരമ സീനിയർ സബ് എഡിറ്ററുമായ ശംസുദ്ദീൻ മുബാറക് ആണ് രചയിതാവ്.

ജിദ്ദാ പ്രവാസ ലോകത്തിന് പ്രത്യാശയുടെ പ്രതീകമായി മാറിയ ജില്ലാ കെ.എംസിസിയുടെ മൂന്ന് പതിറ്റാണ്ട് കാലത്തെ ചരിത്ര സംഗ്രഹ സോവനീർ 2022 മാർച്ചിൽ പുറത്തിറങ്ങും. ജിദ്ദയിലെ വിവിധ മേഖലകളിലെ മലയാളി സംഭാവനകളും ചരിത്രങ്ങളും ഉൾപ്പെടുത്തപ്പെട്ട സോവനീറിൽ പ്രവാസ ലോകത്തെ നാനാ തുറകളിലെ മലയാളീ പ്രമുഖരുടെ ഓർമക്കുറിപ്പുകളും ഉണ്ടാവുന്നതായിരിക്കും.

കേരള നിയമസഭയിൽ മുസ്ലിം ലീഗ് സാമാജികരുടെ ഇടപെടലുകളിലൂടെ നടപ്പിലായ നിയമങ്ങളും ചട്ടങ്ങളും പ്രതിപാദിക്കുന്ന ന്ധനിയമ നിർമാണത്തിലെ മുസ്ലിംലീഗ്ന്ധ എന്ന റഫറൻസ് ഗ്രന്ഥത്തിന്‍റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതായും ഭാരവാഹികൾ അറിയിച്ചു. ഹബീബ് കല്ലൻ, സീതി കൊളക്കാടൻ, ബാബു നഹ്ദി, ഇൽയാസ് കല്ലിങ്ങൽ, സുൽഫിക്കർ ഒതായി, സാബിൽ മന്പാട്, ജലാൽ തേഞ്ഞിപ്പലം, അശ്റഫ് വി.വി, നാസർ കാടാന്പുഴ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

മുസ്തഫ കെ.ടി. പെരുവള്ളൂർ

12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി.
സന: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി.
ശുചികരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി കൈരളി ഫുജൈറ.
ഫുജൈറ: ശക്തമായ മഴയെ തുടർന്ന് റോഡിലും താമസസ്ഥലങ്ങളിലും അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് വേണ്ടി
അജ്പക് തോമസ് ചാണ്ടി മെമ്മോറിയൽ വോളിബോൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു.
കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റും (അജ്പക്) കേരള സ്പോർട്സ് ആൻഡ് ആർട്സ് ക്ലബും (കെഎസ്എസി) സംയുക്തമായി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാൻ: ജി.എസ്. പ്രദീപ്.
റിയാദ് : അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാനെന്നും ജനാധിപത്യത്തിന്‍റേയും മതേതരത്വത