• Logo

Allied Publications

Europe
ഒമിക്രോൺ വകഭേദത്തിന് തീവ്രത കുറവ്
Share
ജനീവ: തീവ്ര വ്യാപന ശേഷിയുണ്ടെങ്കിലും കൊറോണവൈറസിന്‍റെ ഒമിക്രോണ്‍ വകഭേദം ഡെല്‍റ്റയോളം അപകടകാരിയല്ലെന്ന് സൂചന. യൂറോപ്പില്‍ നിരവധി പേരുടെ മരണത്തിനിടയാക്കിയ അതിതീവ്ര വ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച്, ഒമിക്രോണ്‍ ബാധിതരില്‍ നേരിയ ലക്ഷണങ്ങള്‍ മാത്രമാണ് പ്രകടമാകുന്നതെന്ന് ദക്ഷിണാഫ്രിക്കയിലെ ഡോക്ടര്‍മാര്‍ പറയുന്നു.

വ്യാപനശേഷി അതിവേഗമാണെങ്കിലും ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ ബാധിച്ചവരില്‍ ആര്‍ക്കും ഗുരുതര ലക്ഷണങ്ങളില്ല. ആരെയും ആശുപത്രിയില്‍ കിടത്തി ചികിത്സിപ്പിച്ചിട്ടില്ല. പ്രാഥമിക ചികിത്സ നല്‍കി എല്ലാവരെയും വീടുകളിലേക്ക് അയക്കുകയാണ് ചെയ്തത്. അവര്‍ക്ക് വീട്ടില്‍ തന്നെ രോഗം കൈകാര്യം ചെയ്യാനാകുമെന്നും 10 മുതല്‍ 14 ദിവസത്തെ ക്വാറന്‍റീന്‍ കാലയളവില്‍ രോഗം ഭേദമാകുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കോവിഡ് ഗുരുതരമാകാനിടയുള്ള പ്രായമായ രോഗികളും ആരോഗ്യപ്രശ്നങ്ങളുള്ളവരും ഇക്കൂട്ടത്തിൽപെടും.

ജോസ് കുമ്പിളുവേലില്‍

ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ
ജപ്പാൻ അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാമ്പ്യൻഷിപ്പ്; സ്വർണ മെഡൽ ജേതാവായി മലയാളിതാരം ടോം ജേക്കബ്.
ഗ്ലാസ്ഗോ: ജപ്പാനിൽ നടന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാമ്പ്യൻ പട്ടം.