• Logo

Allied Publications

Europe
ജർമനിയിലെ പുതിയ സർക്കാരിന് വെല്ലുവിളികൾ ഏറെ
Share
ബെർലിൻ: ജർമനിയിൽ മെർക്കൽ യുഗത്തിന് അന്ത്യമായി. എസ്പിഡിയിലെ ഒലാഫ് ഷോൾസ് ചാൻസലറായി ട്രാഫിക് ലൈറ്റ് മുന്നണിയിലെ ഗ്രീൻസും, എഫ്ഡിപിയും ചേർന്നുള്ള സഖ്യകക്ഷികളുടെ സർക്കാർ അധികാരത്തിലേറി. ഷോൾസിന്‍റെ മന്ത്രിസഭയിൽ 16 മന്ത്രിമാരാണുള്ളത്. മെർക്കലിന്‍റെ 16 വർഷത്തെ ഭരണത്തിനും 31 വർഷത്തെ രാഷ്ട്രീയ ജീവിതത്തിനും തിരശീല വീണു. ഇനിയും മെർക്കൽ മുൻ ചാൻസലർ എന്ന് അറിയപ്പെടും.

ജർമനിയുടെ പുതിയ സർക്കാർ നേരിടുന്നത് അഞ്ച് വെല്ലുവിളികളാണ്. അംഗല മെർക്കലിന്‍റെ സംഭവബഹുലമായ 16 വർഷത്തെ ഭരണത്തിന് വിരാമമിട്ടുകൊണ്ട് ഒലാഫ് ഷോൾസ് ബുധനാഴ്ചയാണ് ജർമൻ ചാൻസലറായി ഒൗദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടത്.

177 പേജുകളുള്ള പ്രമാണം ഹരിതവും മികച്ചതുമായ ഭാവി കെട്ടിപ്പടുക്കുമെന്ന് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ഒലാഫ് ഷോൾസും അദ്ദേഹത്തിന്‍റെ പുതിയ കാബിനറ്റും ഈ കാഴ്ചപ്പാടിലേക്ക് നീങ്ങുന്നതിനുപകരം നിലവിലെ പ്രതിസന്ധികളോട് പ്രതികരിക്കാൻ ബാധ്യസ്ഥനാണ്. അംഗല മെർക്കലിൽ നിന്ന് അധികാരമേറ്റെടുക്കുന്പോൾ, അദ്ദേഹത്തിന് നിരവധി പ്രതിസന്ധികളും വെല്ലുവിളികളും അവകാശമായി ലഭിക്കുന്നത്. പുതിയ കോവിഡ് വേരിയന്‍റിനെ ചുറ്റിപ്പറ്റിയുള്ള ഭയം മുതൽ കടങ്ങൾ പെരുകുന്നത് വരെ, മെർക്കലിന് ശേഷമുള്ള കാലഘട്ടത്തിൽ ജർമനിയുടെ പുതിയ സർക്കാരിനെ അഭിമുഖീകരിക്കാൻ പോകുന്ന അഞ്ച് പ്രധാന പ്രശ്നങ്ങളാണ്.

കോവിഡ് നാലാമത്തെ തരംഗത്തെ മെരുക്കുക. വരാനിരിക്കുന്ന ആരോഗ്യ മന്ത്രി കാൾ ലൗട്ടർബാക്ക് തന്‍റെ പുതിയ ഓഫീസിന്‍റെ താക്കോൽ എടുക്കാൻ തയ്യാറെടുക്കുന്പോൾ, ജർമനി ഇതുവരെയുള്ള ഏറ്റവും ക്രൂരവും മാരകവുമായ കോവിഡ് തരംഗങ്ങളിൽ ഒന്നിനെതിരെ പോരാടുന്നത് അതിദുർഘടമാണ്.

ഗ്രീൻസിന്‍റെയും എസ്പിഡിയുടെയും അതിമോഹമായ ചെലവ് പദ്ധതികളുമായി ബിസിനസ് അനുകൂല എഫ്ഡിപിയുടെ കുറഞ്ഞ നികുതി നയങ്ങൾ അത്ര എളുപ്പമുള്ളതായിരിക്കില്ല.

എന്നിരുന്നാലും, ധനമന്ത്രാലയത്തിന്‍റെ ചുമതലയുള്ള എഫ്ഡിപിയിൽ, സഖ്യത്തിന്‍റെ പദ്ധതികൾക്കായി നികുതി വർധനകളൊന്നും ഉണ്ടാകില്ല, കൂടാതെ 2023ൽ രാജ്യത്തിന്‍റെ ഡെറ്റ് ബ്രേക്ക് വീണ്ടും അവതരിപ്പിക്കാൻ പുതിയ സർക്കാരും സമ്മതിച്ചിട്ടുണ്ട്.

തൊഴിൽ മേഖല പുഷ്ടിപ്പെടുത്തക, പുതിയ വേതന വർദ്ധന തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ അപഗ്രഥനം ആവശ്യമായി വരും.

അഭയാർഥി പ്രശ്നം, ഇതുവരെ മെർക്കൽ തുടർന്നുവന്ന നയങ്ങളിൽ നിന്ന് വ്യതിചിലച്ച് പുതിയൊരു നയത്തിന്‍റെ ഭാഗമായി യൂറോപ്യൻ യൂണിയേനോട് പൊരുത്തപ്പെടേണ്ടിവരും.

ജോസ് കുന്പിളുവേലിൽ

ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ
ജപ്പാൻ അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാമ്പ്യൻഷിപ്പ്; സ്വർണ മെഡൽ ജേതാവായി മലയാളിതാരം ടോം ജേക്കബ്.
ഗ്ലാസ്ഗോ: ജപ്പാനിൽ നടന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാമ്പ്യൻ പട്ടം.