• Logo

Allied Publications

Australia & Oceania
ജിബി ജോയി ’ജസ്റ്റിസ് ഓഫ് പീസ്’ ആയി ചുമതലയേറ്റു
Share
പെർത്ത്: ജിബി ജോയി ആർമഡെയിൽ മജിസ്ട്രേറ്റ് മുന്പാകെ ’ജസ്റ്റിസ് ഓഫ് പീസ്’ ആയി ചുമതലയേറ്റു. വെസ്റ്റേണ്‍ ഓസ്ട്രേലിയൻ ഗവണ്‍മെന്‍റിലെ ധനമന്ത്രി ഡോ: ടോണി ബൂട്ടിയാണ് ജിബിയെ ’ജെപി’ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന "ജസ്റ്റിസ് ഓഫ് പീസ് ' ആയി നാമനിർദ്ദേശം ചെയ്തത്.

സംസ്ഥാന ഗവർണർ നിയമിക്കുന്ന ഈ തസ്തിക പോലീസും, കോടതിയുമായും ബന്ധപ്പെട്ട് ചെയ്യുന്ന നിരവധി ചുമതലകളുണ്ട്. പോലീസിന് ഭവന പരിശോധനയ്ക്കും മറ്റുമുള്ള അനുമതി നൽകുക, ജാമ്യാപേക്ഷയിൽ ഒപ്പുവയ്ക്കുക ഇതെല്ലാം ഇവയിൽ ചിലതാണ്.

വർഷങ്ങളായി ഓസ്ട്രേലിയയിലെ തെരുവുകളിൽ അശരണരും, ഭവനരഹിതരും ആയിട്ടുള്ളവരെ സഹായിക്കുന്ന ’സ്ട്രീറ്റ് ചാപ്ലയിൻ’ എന്ന സന്നദ്ധ സംഘടനയുമായി ചേർന്നുള്ള പ്രവർത്തനം, വിവിധ സാമൂഹികരംഗത്തുള്ള പ്രവർത്തനങ്ങൾ ഇവയെല്ലാം ഇങ്ങനെയൊരു അംഗീകാരം കിട്ടുന്നതിന് ജിബിയെ സഹായിച്ചു. കേരളത്തിൽ കോതമംഗലം പുളിക്കൽ കുടുംബാംഗമായ ജിബി ഭാര്യ കവിതയോടും, അഞ്ച് മക്കളോടും ഒപ്പം പെർത്തിലെ മൗണ്ട് നസുറയിൽ താമസിക്കുന്നു.

ബിജു നടുകാണി

വിക്‌ടോറിയൻ പാർലമെന്‍റിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ഉജ്വല സ്വീകരണം.
മെൽബൺ: സീറോ മലബാർ സഭ മേജർ ആർച്ച്‌ ബിഷപ്‌ കർദിനാൾ മാർ ജോർജ്‌ ആലഞ്ചേരിക്കും മെൽബൺ സീറോ മലബാർ രൂപതയുടെ പുതിയ മെത്
മെൽബൺ സെന്‍റ് മേരീസ് ഇ‌‌ടവക വാർഷികാഘോഷം: ജപമാല പ്രദക്ഷിണം ന‌ടത്തി.
മെൽബൺ: മെൽബൺ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജപമാല പ്രദക്ഷിണം നടത്
ന്യൂസിലൻഡ് മലയാളികളുടെ സിനിമ ‘പപ്പ’ തിയറ്ററുകളിൽ.
തിരുവനന്തപുരം: ന്യൂസിലൻഡിലെ മലയാളികളുടെ പച്ചയായ ജീവിത കഥ ആദ്യമായി ചിത്രീകരിച്ച പപ്പ എന്ന ചിത്രം കേരളത്തിലെ തിയറ്ററ
സഹകരണ സംരംഭങ്ങളിലൂടെ കർഷകർക്കു സഹായമേകണം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി.
മെൽബൺ: കാർഷികോൽപന്നങ്ങളുടെ വിപണിസാധ്യതകൾക്ക് സർക്കാരുകളെ മാത്രം ആശ്രയിക്കാതെ കൂട്ടായ്മകളിലൂടെയും സഹകരണത്തിലൂ
കർദിനാൾ മാർ ജോർജ്‌ ആലഞ്ചേരിക്ക് മെൽബണിൽ ഉജ്വല സ്വീകരണം.
മെൽബൺ: സെന്‍റ് തോമസ്‌ മെൽബൺ സീറോ മലബാർ രൂപതയുടെ നിയുക്ത മെത്രാൻ മാർ ജോൺ പനന്തോട്ടത്തിലിന്‍റെ മെത്രാഭിഷേക കർമങ്ങളി