• Logo

Allied Publications

Europe
പോളണ്ട് അതിർത്തിയിൽ അഭയാർഥി യുദ്ധം
Share
ബ്രസൽസ്: ബെലാറസിൽനിന്ന് യൂറോപ്യൻ യൂണിയനിലേക്കുള്ള അഭയാർഥി പ്രവാഹം പോളണ്ടും ബെലാറൂസും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുകയാണ്.

ബെലറൂസ്പോളണ്ട് അതിർത്തിയിൽ അഭയാർഥികളും സുരക്ഷാ സൈനികരും തമ്മിൽ സംഘർഷം വളരുകയാണ്. ആഫ്രിക്കയിൽനിന്നും പശ്ചിമേഷ്യയിൽ നിന്നുമുള്ള അഭയാർഥികളെ സുരക്ഷ സൈനികർ തടഞ്ഞതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്.

ബെലറൂസ് വഴി പോളണ്ടിലേക്കും അതുവഴി മധ്യ യൂറോപ്പിലേക്കും കുടിയേറാനെത്തിയ നാലായിരത്തോളം അഭയാർഥികളും കുടിയേറ്റക്കാരുമാണ് ബെലറൂസിെൻറ പോളണ്ട് അതിർത്തിയിൽ കുടുങ്ങിയത്. അതിശൈത്യത്തെ നേരിടാനുള്ള ഉപകരണങ്ങളൊന്നുമില്ലാതെ അതിർത്തിയോട് ചേർന്ന കുസ്നിക ഗ്രാമത്തിൽ കഴിയുന്ന അഭയാർഥികളുടെ അവസ്ഥ മോശമായിക്കൊണ്ടിരിക്കുകയാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു. കാടിനോട് ചേർന്നുള്ള ഇവിടെ ഭക്ഷണമുൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങളൊന്നും ലഭ്യമല്ല.അഭയാർഥി കുടിയേറ്റം തടയുന്നതിനായി പോളണ്ട് അതിർത്തിയിൽ മുള്ളുവേലി സ്ഥാപിച്ച് സൈന്യം കാവൽ നിൽക്കുകയാണ്.

ആശങ്കയുണർത്തുന്ന നാടകീയ അഭയാർഥി വിഷയത്തിൽ ജർമൻ ചാൻസലർ അംഗല മെർക്കൽ ഷ്യെൻ പ്രസിഡന്‍റ് വ്ളാഡിമിർ പുട്ടിനെ ടെലഫോണിൽ വിളിച്ചു സംസാരിച്ചു. ലുക്കാഷെങ്കോയുടെ നിരുത്തരവാദപരമായ ചെയ്തികൾ നിർത്തണമെന്നാണ് മെർക്കൽ ക്രെംലിനുമായുള്ള സംഭാഷണത്തിൽ അഭ്യർഥിച്ചത്.

ചാൻസലർ മെർക്കലും വ്ളാഡിമിർ പുടിനും, 2020 ജനുവരി 11ന് തകർന്ന ബന്ധമാണ് ഇന്നലെ പുതുക്കിയത്. ബെലാറസ് സ്വേച്ഛാധിപതി അലക്സാണ്ടർ ലുകാഷെങ്കോ പോളണ്ട്, ജർമ്മനി, യൂറോപ്യൻ യൂണിയൻ എന്നിവയുമായി ഒരു സങ്കരയുദ്ധം നടത്തുകയാണന്നും, കൂടാതെ മിഡിൽ ഈസ്റ്റിൽ നിന്നുള്ള കുടിയേറ്റക്കാരെ പോളണ്ടുമായുള്ള അതിർത്തി കടന്ന് യൂറോപ്പിലേക്ക് അയയ്ക്കാൻ അദ്ദേഹം മുൻകൈയെടുക്കുകയാണെന്നും അതുകൊണ്ടുതന്നെ പോളിഷ് ബെലാറഷ്യൻ അതിർത്തിയിൽ സ്ഥിതിഗതികൾ വഷളാകുന്നുവെന്നും മെർക്കൽ കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ നിയുക്ത ചാൻസലർ ഓലാഫ് ഷോൾസ് മൗനം ദീക്ഷിക്കുകയാണ്.

ഏകാധിപതി ലുകാഷെങ്കോ യൂറോപ്യൻ യൂണിയനെ അപമാനിക്കുകയാണ്. പോളണ്ടുമായുള്ള അതിർത്തിയിലെ അഭയാർഥികളെക്കുറിച്ചുള്ള തർക്കത്തിൽ, സ്വേച്ഛാധിപതി കൂടുതൽ കഠിനമായ സ്വരമാണ് നൽകുന്നത്. ബെലാറഷ്യൻപോളണ്ട് അതിർത്തിയിലെ നിലവിലെ സാഹചര്യത്തെക്കുറിച്ചായിരുന്നു ഫോണ്‍ സംഭാഷണം. യൂറോപ്യൻ യൂണിയനെതിരായ കുടിയേറ്റക്കാരെ ബെലാറസ് ഭരണകൂടം മനുഷ്യത്വരഹിതവും പൂർണമായും അസ്വീകാര്യവുമാണെന്ന് ചാൻസലർ അടിവരയിട്ടു പറഞ്ഞു.

ജോസ് കുന്പിളുവേലിൽ

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ