• Logo

Allied Publications

Europe
ലോകത്തെ ഏറ്റവും മികച്ച രാജ്യമായി ജർമനി
Share
ബെർലിൻ: ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങളായി ജർമനിയും പിന്നാലെ കാനഡയും ജപ്പാനും ഇറ്റലിയും തെരഞ്ഞെടുക്കപ്പെട്ടു. മൊത്തം ഏഴു തവണയിൽ ആദ്യത്തെ പത്തിലെത്തിയതിൽ അഞ്ചാം പ്രാവശ്യവും ഒന്നാം സ്ഥാനത്തെത്തുന്നത് ജർമനിയാണ്.

ഇൻഡക്സ് ഈ വർഷം 71.1 ആയി ഉയർന്നു. ജർമൻ ഉൽപന്നങ്ങൾക്ക് ലോകമെന്പാടുമുള്ള വിശ്വാസ്യതയും അതുപോലെ ദാരിദ്യ്ര നിർമ്മാർജനത്തിന് ജർമൻ സർക്കാർ കൈക്കൊള്ളുന്ന നടപടികളുമാണ് ജർമനിയെ ഒന്നാം സ്ഥാനത്തെത്താൻ സഹായിച്ച പ്രധാന ഘടകങ്ങൾ. കൂടാതെ കായികരംഗത്തെ മികവിലും ജർമനിക്ക് ഏറെ പോയിന്‍റുകൾ നേടാനായി.

നേഷൻ ബ്രാൻഡ് ഇൻഡെക്സിൽ തുടർച്ചയായി അഞ്ചാം വർഷവും ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ജർമനിയാണ്. ലോകത്തിലെ ഏറ്റവും നല്ല രാജ്യമായി ജർമനിയെ തെരഞ്ഞെടുത്തപ്പോൾ രണ്ടാം സ്ഥാനത്ത് കാനഡയും മൂന്നാം സ്ഥാനത്ത് ഇറ്റലിയുമെത്തി. ജപ്പാനാണ് നാലാം സ്ഥാനത്തുള്ളത്. എല്ലാവർഷവും 60 രാജ്യങ്ങളെയാണ് നേഷൻ ബ്രാൻഡ്സ് ഇൻഡെക്സ് വിലയിരുത്തുന്നത്.

രാജ്യത്തിന്‍റെ ഭരണനിർവഹണം സൗഹാർദപരമായ സമീപനം, സംസ്കാരം, ജീവിതനിലവാരം എന്നിങ്ങനെ വിവിധ മാനദണ്ഡങ്ങളെ വിലയിരുത്തിയാണ് റാങ്കിംഗ് നിശ്ചയിക്കുന്നത്.

അതേസമയം കഴിഞ്ഞവർഷം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബ്രിട്ടൻ അഞ്ചാം സ്ഥാനത്തായി. കഴിഞ്ഞവർഷം പത്താം സ്ഥാനത്തുണ്ടായിരുന്ന അമേരിക്ക എട്ടാം സ്ഥാനത്തേക്ക് ഉയർന്നു. 2020ൽ മൂന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന കാനഡ ഇത്തവണ രണ്ടാം സ്ഥാനം കൈയ്യടക്കി. കുടിയേറ്റ നിയമങ്ങളും ഭരണ നിർവ്വഹണത്തിലെ ഉൾക്കാഴ്ചയുമാണ് കാനഡയ്ക്ക് ഏറെ മുന്നിലെത്താൻ സാധിച്ചത്. പാലസ്തീനും സൗദിയും നൈജീരിയയുമുള്ള പട്ടികയിലെ ആദ്യ 60 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം നാൽപതാമതാണ്.

ജോസ് കുന്പിളുവേലിൽ

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ