• Logo

Allied Publications

Australia & Oceania
ഓസ്ട്രേലിയയിൽ കോവാക്സിന് അംഗീകാരം
Share
മെൽബൺ: ഇന്ത്യ തദ്ദേശീയമായി നിർമിച്ച കോവിഡ് വാക്സിനായ കോവാക്സിന് ഓസ്‌‌ട്രേലിയയുടെ അംഗീകാരം. കോവാക്സിനെടുത്തവർക്ക് ഇനി മറ്റൊരു പരിശോധനയില്ലാതെ രാജ്യത്തു പ്രവേശിക്കാം.

കോവിഷീൽഡിന് ഓസ്ട്രേലിയ മുന്പ് അംഗീകാരം നല്കിയിരുന്നു. ഹൈദരാബാദിലെ ഭാരത് ബയോടെക്കിന്‍റെ കോവാക്സിനും അസ്ട്രാസെനക്കയും ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും സംയുക്തമായി നിർമിച്ച കോവീഷീൽഡുമാണ് ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന കോവിഡ് വാക്സിനുകൾ.

ചൈനയുടെ ബിബിഐബിപികോർ വി വാക്സിനും തെറാപ്പറ്റിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ(ടിജിഎ) അംഗീകാരം നല്കി. ഇതുപ്രകാരം കോവാക്സിനെടുത്ത 12 വയസിനു മുകളിലുള്ളവർക്കും ചൈനയുടെ ബിബിഐബിപികോർ വി വാക്സിനെടുത്ത 18 മുതൽ 60 വരെ വയസുവരെയുള്ളവർക്കും രാജ്യത്തു മറ്റു പരിശോധനകളുണ്ടാവില്ല.

രണ്ടു വാക്സിനെടുത്ത സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. കോവിഷീൽഡിനും ചൈനയുടെ മറ്റൊരു വാക്സിനായ കൊറോണവാക്കിനും ഓസ്ട്രേലിയ നേരത്തേ അംഗീകാരം നല്കിയിരുന്നു. സിഡ്നിയിലും മെൽബണിലും 80 ശതമാനം പേരും വാക്സിനെടുത്തതിനാൽ നിയന്ത്രണങ്ങളിൽ കോവിഡ് മാനദണ്ഡങ്ങളിൽ ഇളവുവരുത്തിയിരുന്നു.

മാർ ജോസഫ് പണ്ടാരശേരിയിലിന് മെൽബണിൽ ഉജ്വല സ്വീകരണം.
മെൽബൺ: മെൽബൺ സെന്‍റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുവാനും ദശാബ്
തോമസ് ചാഴികാടൻ എംപിക്ക് മെൽബണിൽ ഊഷ്മള സ്വീകരണം.
മെൽബൺ: മെൽബൺ സെന്‍റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളിൽ പങ്കെടുക്കുവാനായി എത്തിച്ചേർന്ന
പത്താം വാർഷികം സമാപനസമ്മേളനം മാർ ജോസഫ് പണ്ടാരശേരിൽ ഉദ്ഘാടനം ചെയ്യും.
മെൽബൺ: സെന്‍റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഔദ്യോഗികമായ സമാപന സമ്മേളനം കോട്ടയം അ
ഓസ്ട്രേലിയയിൽ മലയാളം മിഷനും റൂട്ട്സ് ഭാഷാ പഠന കേന്ദ്രത്തിനും തുടക്കമായി.
സിഡ്‌നി: ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ മലയാളം മിഷന്‍റെ ഭാഷാപഠന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു.
മെൽബൺ സെന്‍റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പ്രവർത്തനങ്ങൾ മാതൃകാപരം: മാർ ജോൺ പനംതോട്ടത്തിൽ.
മെൽബൺ: പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി മെൽബൺ സെന്‍റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവക നടത്തിവരുന്ന പ്രവർത്തങ്ങൾ