• Logo

Allied Publications

Europe
ജി 20 ഉച്ചകോടി റോമിൽ സമാപിച്ചു
Share
റോം: ജി 20 രാജ്യങ്ങളുടെ 16ാമത് ഉച്ചകോടി റോമിൽ സമാപിച്ചു. നേതാക്കളുടെ ഇടയിൽ കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റിയുള്ള ശക്തമായ സൂചന നൽകിയാണ് രാഷ്ട്രത്തലവ·ാർ പിരിഞ്ഞത്. ഭൂമിയുടെ രക്ഷയ്ക്കായി ആഗോള താപവർധന 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്തണമെന്ന് ലോകനേതാക്കൾ തീരുമാനിച്ചു.അതേസമയം വ്യാവസായികവും വളർന്നുവരുന്നതുമായ രാജ്യങ്ങൾ കാലാവസ്ഥാ സംരക്ഷണത്തിൽ ഏറ്റവും കുറഞ്ഞ സമവായത്തിൽ ഉറച്ചുനിൽക്കുന്നതായി അറിയിച്ചു.

ആദ്യദിവസത്തിലെ ചർച്ചയിൽ കോവിഡ് വാക്സിൻ ആഗോള തലത്തിൽ എല്ലാ രാജ്യങ്ങളിലും ലഭ്യമാക്കാൻ ഉച്ചകോടി ആഹ്വാനം ചെയ്തു. കാലാവസ്ഥയും പരിസ്ഥിതിയുമായിരുന്നു രണ്ടാം ദിവസത്തെ മുഖ്യ അജണ്ട. രാജ്യാന്തര സാന്പത്തിക മേഖലയുടെ തിരിച്ചുവരവിന് വഴിയൊരുക്കുന്ന നിലയ്ക്കാണ് ഇന്ത്യ ജി 20 ഉച്ചകോടിയിൽ സംസാരിച്ചത്. വാക്സിൻ മൈത്രിയിൽ കൂടുതൽ രാജ്യങ്ങളെ സഹായിക്കാനാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. അടുത്ത വർഷം അവസാനത്തോടെ ഇന്ത്യയ്ക്ക് അഞ്ഞൂറ് കോടി ഡോസ് വാക്സിൻ ഉൽപാദിപ്പിക്കാനാകുമെന്ന് ഉച്ചകോടിയിൽ പ്രധാനമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന എട്ടാമത് ജി 20 ഉച്ചകോടിയായിരുന്നു റോമിലേത്.

2023ൽ ആദ്യമായി ജി 20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്നും പ്രഖ്യാപിച്ചു. ഉച്ചകോടിയിൽ ഇന്ത്യയ്ക്ക് നയതന്ത്ര വിജയം തന്നെ ഉണ്ടായി. റോം പ്രഖ്യാപനത്തിൽ ഇന്ത്യയുടെ നിർദേശം ഉൾപ്പെടുത്തിയത് മോദിയുടെ തിളക്കം കൂട്ടി. കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് അംഗരാജ്യങ്ങൾ പരസ്പരം ബഹുമാനിക്കണമെന്ന ഇന്ത്യയുടെ നിർദേശമാണ് റോമിലെ പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയത്. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നിർദേശങ്ങളും പ്രഖ്യാപനത്തിന്‍റെ ഭാഗമായി.


കാലാവസ്ഥ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും ഉച്ചകോടിയിൽ ചർച്ചയായി. ഗ്രീൻ എനർജിയുടെ പ്രോത്സാഹനത്തിനുവേണ്ടി പടിഞ്ഞാറൻ രാജ്യങ്ങൾ സഹായം നൽകണമെന്ന ഇന്ത്യയുടെ നിർദേശത്തിന് അംഗ രാജ്യങ്ങൾക്കിടയിൽ അഗീകാരം ലഭിച്ചു. മാത്രമല്ല ഉൗർജ ദുരുപയോഗം അവസാനിപ്പിക്കാനായി അംഗ രാജ്യങ്ങൾ ചേർന്ന് പ്രവർത്തിക്കണമെന്ന ഇന്ത്യയുടെ നിർദേശവും സ്വീകാര്യമായി.

സ്ഥാനമൊഴിയുന്ന ജർമൻ ചാൻസലർ അംഗല മെർക്കലിന്‍റെ അവസാന ഉച്ചകോടിയായിരുന്നു റോമിലേത്. മെർക്കലിനുശേഷം സാധ്യതയുള്ള പിൻഗാമിയായി ജി20 യിലേക്ക് ഒലാഫ് ഷോൾസിനെയും പരിചയപ്പെടുത്തി. ഇവർ തമ്മിൽ നിരവധി ചർച്ചകളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതും കൗതുകമായി. എക്സിക്യൂട്ടീവ് ചാൻസലർ എന്ന നിലയിൽ അംഗല മെർക്കൽ തന്‍റെ ഭാവി പിൻഗാമിയും മുൻ ഫെഡറൽ ധനകാര്യ മന്ത്രിയുമായ ഒലാഫ് ഷോൾസുമായി രാഷ്ട്രത്തലവ·ാരുടെയും ഗവണ്‍മെന്‍റിന്‍റെയും തലവ·ാരുടെ യോഗത്തിൽ നല്ല ബന്ധത്തിന് ഉൗന്നൽ നൽകി.

മെർക്കലും ഷോൾസും ഞായറാഴ്ച തുർക്കി പ്രസിഡന്‍റ് റജബ് തയ്യിപ് എർദോഗൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ദക്ഷിണ കൊറിയൻ രാഷ്ട്രത്തലവൻ മൂണ്‍ ജെ ഇൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

ജോസ് കുന്പിളുവേലിൽ

ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ ക്വിസ് മത്സരം; പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസരം ഞായറാഴ്ച വരെ.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സുവാറ 2024 ബൈബിൾ ക്വിസ് മത്സരങ്ങൾക്
യുകെയിൽ മലയാളി നഴ്സ് മരിച്ചനിലയിൽ.
ലണ്ടൻ: യുകെയിൽ മലയാളി നഴ്സിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
സ്കോട്‌ലൻഡിൽ ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.
ലണ്ടൻ: സ്കോട്‌ലൻഡിലെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.
റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തി; ജര്‍മനിയിൽ രണ്ട് പേർ അറസ്റ്റിൽ.
ബെര്‍ലിന്‍: റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തിയെന്ന് സംശയിക്കുന്ന രണ്ട് പേരെ ജര്‍മന്‍ പോലീസ് അറസ്റ്റ് ചെയ്തു.
യുകെയിലെ ക്നാനായ കുടുംബങ്ങൾ ബർമിംഗ്ഹാമിലേക്ക്; കുടുംബ സംഗമം ഇന്ന്.
ബർമിംഗ്ഹാം: ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന കുടുംബ സംഗമം " വാഴ്‌വ് 24' ഇന്ന് ബർമിംഗ്ഹാമിൽ നട