• Logo

Allied Publications

Europe
ചരിത്രം വഴിമാറുന്നു; ഫ്രാൻസിസ് മാർപാപ്പാ ഇന്ത്യയിലേയ്ക്ക്
Share
വത്തിക്കാൻ സിറ്റി: പതിനാറാം ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇറ്റലിയിലെത്തിയ പ്രാധാനമന്ത്രി നരേന്ദ്രമോദി വത്തിക്കാനിലെത്തി കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പായുമായി കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച രാവിലെ എട്ടരമണിയ്ക്ക് ആരംഭിച്ച ഒന്നേകാൽ മണിക്കൂർ നീണ്ടുനിന്ന കൂടിക്കാഴ്ച പാപ്പായുടെ അപ്പോസ്തലിക് പാലസിൽ ലൈബ്രറി ഹാളിലായിരുന്നു നടന്നത്. മാർപാപ്പയെ വത്തിക്കാനിൽ സന്ദർശിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ മോദിക്കൊപ്പമുണ്ടായിരുന്നു.

സന്ദർശനവേളയിൽ മാർപാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേക്കു ക്ഷണിച്ചു. അധികം വൈകാതെതന്നെ സന്ദർശനം ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. കൂടിക്കാഴ്ച സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു വരാനിരിക്കുന്നതേയുള്ളൂ. വിശദാംശങ്ങൾ വിദേശകാര്യ സെക്രട്ടി മാധ്യമങ്ങളെ അറിയിക്കും. വത്തിക്കാനും ഇതുസംബന്ധിച്ച കാര്യങ്ങൾ വിശദമാക്കും.

കോവിഡ് 19 അടക്കം ആഗോള വിഷയങ്ങൾ മാർപാപ്പയുമായി പ്രധാനമന്ത്രി ചർച്ച ചെയ്തു. കാലാവസ്ഥാ വ്യതിയാനം, കോവിഡ് പാൻഡമിക് സാഹചര്യങ്ങൾ, ദാരിദ്യ്ര നിർമ്മാജനം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുന്നു.

ഇന്ത്യയിലെ വാക്സിനേഷൻ രംഗത്തെ സ്വീകാര്യതയും വാക്സിനേഷൻ നൂറുകോടി ക്ലബിൽ ഇന്ത്യ അംഗമായതിനെയും മാർപാപ്പാ മോദിയെ ഏറെ പ്രശംസിച്ചു, ഇന്ത്യയുടെ മാതൃക ലോകത്തിനു തന്നെ ഒരു വലിയ മാത്യകയായി മാർപാപ്പാ പറഞ്ഞു. ആഗോള വിഷയങ്ങളിൽ മാർപാപ്പയുടെ തുറന്ന സമീപനത്തെ മോദി പ്രശംസിക്കുക മാത്രമല്ല ലോകത്ത് സമാധാനം സ്ഥാപിക്കാനുള്ള സഹകരണവും വാഗ്ദാനം ചെയ്തു.

ഇരുവരും സമ്മാനങ്ങളും കൈമാറി. വെള്ളിയിൽ തീർത്ത മെഴുകുതിരി പീഠവും കാലവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പുസ്തകവും പ്രധാനമന്ത്രി നരേന്ദ്ര മോദി മാർപാപ്പയ്ക്കു സമ്മാനമായി നൽകി. ഇന്ത്യയിൽ പ്രത്യേകമായി നിർമിച്ചത് എന്ന ആമുഖത്തോടെയാണു മെഴകുതിരി പീഠം സമ്മാനിച്ചത്. കാലാവസ്ഥാ വ്യതിയാനം നേരിടാൻ ഇന്ത്യ സ്വീകരിച്ച നടപടികളെക്കുറിച്ചാണ് ദ് ക്ളൈമെറ്റ് ക്ളൈംബ് എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. അതേസമയം ഫ്രാൻസിസ് മാർപാപ്പ ഒലിവില ചില്ല പതിച്ച വെങ്കല ഫലകം നരേന്ദ്ര മോദിക്ക് സമ്മാനിച്ചു.

വെങ്കല ഫലകത്തിന്‍റെ പ്രത്യേകതകൾ മാർപാപ്പയും മോദിയ്ക്ക് വിവരിച്ചു നൽകുകയും ചെയ്തു. ബെബിളിൽ പ്രതീക്ഷയുടെ അടയാളമാണ് ഒലിവില. മരുഭൂമിയും പൂന്തോട്ടമാകും എന്ന് വെങ്കല ഫലകത്തിൽ പ്രത്യേകം ആലേഖനം ചെയ്തിട്ടുണ്ട്.

പ്രധാനമന്ത്രിക്കൊപ്പം വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ മാർപാപ്പയുമായുള്ള കൂടിക്കാഴ്ചക്കുശേഷം വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി കർദിനാൾ പിയത്രാ പരോളിൻ ഉൾപ്പെട്ട പ്രതിനിധി സംഘവുമായി മോദി കൂടിക്കാഴ്ച നടത്തി.

21 വർഷം മുന്പ് പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് റോമിലെത്തി ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി മാർപാപ്പയെ വത്തിക്കാനിലെത്തി സന്ദർശനം നടത്തുന്നത്.

ഇന്ത്യയും വത്തിക്കാനുമായി നയതന്ത്ര ബന്ധം തുടങ്ങിയത് 1948ലാണ്

1955 ജൂണിൽ ജവാഹർലാൽ നെഹ്റുവാണ് ആദ്യമായി മാർപാപ്പായെ സന്ദർശിച്ച ഇൻഡ്യൻ പ്രധാനമന്ത്രി. മാർപാപ്പയും നെഹ്റുവുമായുള്ള കൂടിക്കാഴ്ച 20 മിനിറ്റായിരുന്നു. 1981 നവംബറിൽ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഇറ്റലി സന്ദർശിച്ചപ്പോൾ ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പയുമായി കൂടിക്കണ്ടിരുന്നു. 1997 സെപ്റ്റംബറിൽ പ്രധാനമന്ത്രി ഐ.കെ. ഗുജ്റാളും 2000 ജൂണിൽ പ്രധാനമന്ത്രി എ.ബി.വാജ്പേയിയും ജോണ്‍ പോൾ മാർപാപ്പയെ സന്ദർശിച്ചിരുന്നു. വാജ്പേയിക്കു ശേഷം ഇതാദ്യമായാണ് ബിജെപി സർക്കാരിന്‍റെ പ്രതിനിധിയായി മറ്റൊരു ഇന്ത്യൻ പ്രധാനമന്ത്രി മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. മുൻപ് കോണ്‍ഗ്രസ്് നയിച്ച യുപിഎ സർക്കാരിന്‍റെ 10 വർഷകാലത്ത് മാർപാപ്പയുമായി കൂടിക്കാഴ്ചയ്ക്ക് അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗോ കോണ്‍ഗ്രസ് നേതൃത്വമോ അഭ്യർഥിക്കുകയോ, മാർപാപ്പയെ ഇന്ത്യയിലേക്കു ക്ഷണിക്കുകയോ ചെയ്തില്ല എന്നതും ഈയവസരത്തിൽ പരാമർശിക്കുകയാണ്.

ജോണ്‍ പോൾ രണ്ടാമൻ മാർപ്പാപ്പയാണ് ഏറ്റവുമൊടുവിൽ ഇന്ത്യ സന്ദർശിച്ചത്. 1986ൽ പാപ്പാ കേരളത്തിൽ വന്നിരുന്നു.1999ൽ വീണ്ടും ഇന്ത്യ സന്ദർശനത്തിൽ പ്രധാനമന്ത്രിയായിരുന്ന എ.ബി. വാജ്പേയിയെ കണ്ടിരുന്നു.

1986ലും പിന്നീട് 1999ലും ഇന്ത്യ സന്ദർശിച്ച ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പയ്ക്കു ശേഷം മറ്റൊരു മാർപാപ്പയും ഇന്ത്യ സന്ദർശിച്ചിട്ടുമില്ല. മുംബൈയിൽ നടന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിൽ പങ്കെടുക്കാനായി 1964ൽ പോൾ ആറാമൻ മാർപാപ്പയും ഇന്ത്യ സന്ദർശിച്ചിരുന്നു. 1955 ജൂണിൽ വത്തിക്കാനിൽ 12ാം പിയൂസ് മാർപ്പാപ്പയെ ജവഹർലാൽ നെഹൃ സന്ദർശിച്ചിരുന്നു.

ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പയുടെ വത്തിക്കാനിലെ സംസ്കാര ചടങ്ങിൽ അന്നത്തെ ഉപരാഷ്ട്രപതി ഭൈറോണ്‍ സിംഗ് ഷെഖാവത്തും ഉന്നതതലസംഘവും ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തിരുന്നു.

പിന്നീട് 2008ൽ സിസ്റ്റർ അൽഫോൻസയെ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിച്ച ചടങ്ങിലേക്ക് കേന്ദ്രമന്ത്രിയായിരുന്ന ഓസ്കർ ഫെർണാണ്ടസിൻറെ നേതൃത്വത്തിൽ 13 അംഗ സംഘത്തെയും, 2014 ൽ കുര്യാക്കോസ് ഏലിയാസ് ചാവറ അച്ചനെയും സിസ്ററർ എവുപ്രാസിയയെയും വിശുദ്ധരായി പ്രഖ്യാപിച്ച ചടങ്ങിലേക്കു രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻറെ നേതൃത്വത്തിലുള്ള സംഘത്തെയും ഇന്ത്യ അയച്ചിരുന്നു.

2016 ൽ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ച ചടങ്ങിന് വിദേശകാര്യമന്ത്രി സുഷമ സ്വരാജും സംഘവും വത്തിക്കാനിലെത്തിയപ്പോൾ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി.ഇതിനു ശേഷം 2019ൽ മറിയം തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചപ്പോൾ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻറെ നേതൃത്വത്തിലുള്ള സംഘത്തെയും കേന്ദ്രസർക്കാർ വത്തിക്കാനിലേക്ക് അയച്ചിരുന്നു.

മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പ്രധാനമന്ത്രി ജി20 ഉച്ചകോടിയുടെ ആദ്യ യോഗത്തിൽ പങ്കെടുക്കും. ’ആഗോള സാന്പത്തികം, ആഗോള ആരോഗ്യം’ എന്ന വിഷയത്തിലാണ് യോഗം നടക്കുന്നത്. തുടർന്ന്, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണ്‍, ഇൻഡൊനീഷ്യൻ പ്രസിഡന്‍റ് ജോക്കോ വിഡോഡോ, സിങ്കപ്പൂർ പ്രധാനമന്ത്രി ലീ ഹൊസൈ എന്നിവരുമായും കൂടിക്കാഴ്ച നടത്തി. ഇന്നലെ ഇറ്റലിയൻ പ്രധാനമന്ത്രി മാരിയോ ഡ്രാഗിയുമായും, യൂറോപ്യൻ യൂണിയൻ കൗണ്‍സിൽ പ്രസിഡന്‍റ് ചാൾസ് മിഷേലുമായും, ഇയുകമ്മീഷൻ പ്രസിഡന്‍റ് ഉർസുല വോണ്‍ ഡെർ ലെയനുമായും പ്രധാനമന്ത്രി സംയുക്ത കൂടിക്കാഴ്ച നടത്തിയിരുന്നു.

ജോസ് കുന്പിളുവേലിൽ

ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ : ഇന്ത്യയിൽ നടക്കുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകര
റെക്കോര്‍ഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ; കാലാവസ്ഥാ വ്യതിയാനം ജര്‍മനിയെ ബാധിച്ചു.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റെക്കോര്‍ഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മ്മനിയെ ഏറെ ബാധിച്ചു.
ക്നാനായ കാത്തലിക് മിഷൻ കുടുംബ സംഗമം വാഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടത്തിയ രണ്ടാമത് "കുടുംബ സംഗമം വാഴ്വ് 2024 ന് ' ഗംഭീര പരിസമാപ്തി.
ലണ്ടൻ ടിസിഎസ് മിനി മരാത്തോണിൽ തുടുർച്ചയായി മൂന്നാമതും മെഡൽ നേട്ടവുമായി മലയാളി സഹോദരിമാർ.
ലണ്ടൻ : 2024ലെ ലണ്ടൻ ടി സി എസ് മിനി മരാത്തോണിൽ തുടുർച്ചയായി മൂന്നാമതും പങ്കെടുത്ത് മെഡൽ കരസ്ഥമാക്കിയ സഹോദരിമാരായ ആ