• Logo

Allied Publications

Europe
സമാധാന നൊബേൽ പുരസ്കാരം ഫിലിപ്പീൻസ്, റഷ്യൻ മാധ്യമ പ്രവർത്തകർക്ക്
Share
സ്റേറാക്ഹോം: സമാധാനത്തിനുള്ള ഇക്കൊല്ലത്തെ നൊബേൽ പുരസ്കാരം മാധ്യമ പ്രവർത്തകരായ ഫിലിപ്പീൻസ്, റഷ്യൻ സ്വദേശികളായ മരിയ റെസ, ദിമിത്രി മുറാറ്റോവ് എന്നിവർക്കാണ് പുരസ്കാരം. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടമാണ് ഇവരെ പുരസ്കാരത്തിന് അർഹരാക്കിയത്.

ഫിലിപ്പീൻകാരനായ മരിയ റെസ, അധികാര ദുർവിനിയോഗത്തിനെതിരെയാണ് പോരാടിയത്. കലാപങ്ങളും മറ്റും നടത്തി അധികാരം പിടിച്ചുനിർത്താൻ ശ്രമിച്ചവരുടെ ഇരുണ്ട തടവറകൾ തുറന്നുകാട്ടിയതിനാണ് ഇവരെ പുരസ്കാരത്തിന് അർഹമായിയത്.

2012 ൽ സ്ഥാപിച്ച റാപ്ളർ എന്ന ഡിജിറ്റൽ മീഡിയ സ്ഥാപനത്തിന്‍റെ സ്ഥാപകരിൽ ഒരാളാണ് മരിയ റെസ. സി എൻഎന്നിനുവേണ്ടി നിരവധി അന്വേഷണാത്മക റിപ്പോർട്ടുകൾ തയാറാക്കിയ റെസ ആവിഷ്കാര സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി ഇറങ്ങിത്തിരിച്ച ഇവർ ഫിലിപ്പൈൻസിൽ ആറു വർഷം തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഒരു ജഡ്ജിയും വ്യവസായ പ്രമുഖനും തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ട് പുറത്തുകൊണ്ടുവന്നതിന്‍റെ പേരിലായിരുന്നു ശിക്ഷ. തീവ്രവാദത്തിന്‍റെ പേരിൽ നിലവിൽ ലോകം നേരിടുന്ന ഭീഷണിയെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

റഷ്യൻ ദിനപത്രമായ 1993 പ്രവർത്തനം തുടങ്ങിയ സ്വതന്ത്ര ദിനപത്രമായ നൊവായ ഗസെറ്റയുടെ സ്ഥാപക എഡിറ്ററാണ് മുറാറ്റോവ്. സർക്കാരിന്‍റെ അഴിമതിക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരായ റിപ്പോർട്ടുകൾക്ക് പേരുകേട്ട പത്രമാണ് നൊവായ ഗസെറ്റ.അഭിപ്രായ സ്വാതന്ത്ര്യത്തിനായി നീണ്ട പോരാട്ടം നടത്തിയിട്ടുള്ള വ്യക്തിയാണ്.

ജോസ് കുന്പിളുവേലിൽ

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ