• Logo

Allied Publications

Americas
കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക പി. ശ്രീകുമാറിനെ അനുമോദിച്ചു
Share
ഫിനിക്സ്: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക സംഘടനയുടെ കേരളത്തിലെ കോർഡിനേറ്ററായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനും കുവൈറ്റിലെ സാമൂഹിക സാംസ്കാരിക സേവന സംഘടനയായ സേവാദർശന്‍റെ കർമ്മയോഗി പുരസ്കാര ജേതാവുമായ പി. ശ്രീകുമാറിനെ കെ എച്ച് എൻ എ അനുമോദിച്ചു. ശ്രീകുമാർ അമേരിക്കയിലെ പ്രവാസി സമൂഹവുമായി വളരെ അടുത്ത ബന്ധമുള്ള മലയാളി മാധ്യമ പ്രവർത്തകനാണെന്ന് കെഎച്ച്എൻഎ പ്രസിഡന്‍റ് ഡോ. സതീഷ് അന്പാടി പറഞ്ഞു.

നിരവധി തവണ അമേരിക്ക സന്ദർശിച്ചിട്ടുള്ള ശ്രീകുമാർ എഴുതിയ ’അമേരിക്ക കാഴ്ചക്കപ്പുറം’ എന്ന യാത്രാ വിവരണം ഏറെ ശ്രദ്ധേയമായിരുന്നു. അമേരിക്കയുടെ സാമൂഹ്യ സാംസ്ഗാരിക രാഷ്ട്രീയ ചരിത്രം വിശകലനം ചെയ്യുന്ന ഈ പുസ്തകം പ്രകാശനം ചെയ്തത് കഐച്ച്എൻഎ വാഷിംഗ്ടണ്‍ കണ്‍വൻഷൻ വേദിയിലായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

’മാനവ സേവാ മാധവ സേവാ’ എന്ന ആപ്തവാക്യവുമായി പ്രവർത്തിക്കുന്ന സാമൂഹിക സാംസ്കാരിക സംഘടനയായ സേവാദർശൻ വിവിധ മേഖലകളിലെ സമഗ്ര സംഭാവന ചെയ്യുന്ന വ്യക്തിത്വങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ളതാണ് ’കർമ്മയോഗി പുരസ്കാരം’ കവി എസ.് രമേശൻ നായർക്കായിരുന്നു കഴിഞ്ഞ വർഷത്തെ പുരസ്കാരം.

കോട്ടയം പുതുപ്പള്ളി സ്വദേശിയായ പി. ശ്രീകുമാർ മൂന്നു പതിറ്റാണ്ടിലേറെയായി മാധ്യമ പ്രവർത്തന രംഗത്ത് സജീവമാണ്. നിരവധി ദേശിയ അന്തർ ദേശീയ സംഭവങ്ങൾ റിപ്പോർട്ടു ചെയ്തു. കേരളം ചർച്ച ചെയ്ത നിരവധി വാർത്തകൾ പുറത്തു കൊണ്ടു വന്നു.

അമേരിക്ക, യുഎഇ, ഓസ്ട്രേലിയ ശ്രീലങ്ക, മലേഷ്യ സിംഗപ്പുർ തുടങ്ങിയ വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള ശ്രീകുമാറിന്‍റെ യാത്രാ വിവരണ ലേഖനങ്ങൾ പ്രത്യേക അനുഭവം നൽകുന്നവയാണ്. അമേരിക്ക കാഴ്ചയ്ക്കപുറം അമേരിക്കയിലും തരംഗമായി മോദി, മോദിയുടെ മനസിലുള്ളത. പി.ടി. ഉഷ മുതൽ പി പരമേശ്വരൻ വരെ, പ്രസ് ഗാലറി കണ്ട സഭ, മോഹൻലാലും കൂട്ടുകാരും, അയോധ്യ മുതൽ രാമോശ്വരം വരെ തുടങ്ങി നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്.

ബാലാവകാശം സംബന്ധിച്ച പഠനത്തിന് യുനിസെഫ് ഫെലോഷിപ്പ്, ആധുനിക കേരളത്തിന്‍റെ സമരചരിത്ര രചനയ്ക്ക് കേരള മീഡിയ അക്കാദമിയുടെ ഫെലോഷിപ്പ് ഉൾപ്പെടെ പുരസ്ക്കാരങ്ങൾ നേടി. ചാനൽ ചർച്ചകളിൽ ദേശീയ കാഴ്ചപ്പാടോടെ വിഷയങ്ങൾ അവതരിപ്പിക്കുന്നതിൽ മികവ് പുലർത്തുന്ന സംവാദകനുമാണ് പി. ശ്രീകുമാർ

പി.പി. ചെറിയാൻ

പിച്ചവച്ച് നടക്കുവാൻ ഒരു കൈത്താങ്ങായി അമേരിക്കൻ മലയാളിയുടെ ലൈഫ് ആൻഡ് ലിംബ്.
ന്യൂയോർക്ക്: കാലുകൾ നഷ്ടപ്പെട്ട് ചലന ശേഷി ഇല്ലാത്തവർക്ക് പിച്ചവച്ച് നടക്കുവാൻ ഒരു കൈത്താങ്ങായി സൗജന്യ കൃത്രിമ കാലുക
ഡോ. ജെഫ് മാത്യു അമേരിക്കയിൽ അന്തരിച്ചു.
ന്യൂയോർക്ക്: ഉഴവൂർ വട്ടാടിക്കുന്നേൽ ജോസഫ് മാത്യുവിന്‍റെ (ബേബി) മേരിക്കുട്ടി മാത്യു പുറയമ്പള്ളിയുടെയും മകൻ ഡോ.
മോളി മാത്യുവിന്‍റെ സംസ്കാരം ശനിയാഴ്ച.
ന്യൂജഴ്‌സി: ന്യൂജഴ്സിയിൽ അന്തരിച്ച മിഡ്‌ലാൻഡ് പാർക്ക് സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയ വികാരി റവ. ഡോ. ബാബു കെ.
സിജു മാളിയേക്കൽ സിയാറ്റിൽ അന്തരിച്ചു.
വാഷിംഗ്‌ടൺ ഡിസി: തൃശൂർ കൊരട്ടി മാളിയേക്കൽ പരേതനായ എം.ഡി.
ഒക്‌ലഹോമ നഗരത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
ഒക്‌ലഹോമ സിറ്റി: തിങ്കളാഴ്ച രാവിലെ ഒക്‌ലഹോമ സിറ്റിയിലെ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ