• Logo

Allied Publications

Middle East & Gulf
കുവൈറ്റിൽ ട്രാഫിക് സിഗ്നലുകളിൽ വേഗപരിധി നിശ്ചയിച്ചു
Share
കുവൈറ്റ് സിറ്റി : കുവൈറ്റിൽ ട്രാഫിക് സിഗ്നലുകളിൽ നിശ്ചിത വേഗപരിധിക്ക് മുകളിൽ വാഹനം ഓടിച്ചാൽ പിഴ ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡയറക്ടർ ബ്രിഗേഡിയർ തൗഹിദ് അൽ കന്ദരി അറിയിച്ചു.

വിവിധ ട്രാഫിക് സിഗ്നലുകളിലും ഇന്‍റർ സെക്ഷനുകളിലും 45 മുതൽ 80 കിലോ മീറ്റർ വേഗതയാണ് അനുവദിച്ചിരിക്കുന്നത്. ഭൂരിഭാഗം ഇന്‍റർ സെക്ഷനുകൾക്കും 60 കിലോമീറ്റരാണ് വേഗപരിധി എങ്കിലും 45 ഉം 80 ഉം കിലോ മീറ്റർ വേഗപരിധിയുള്ള ഇടങ്ങളുണ്ട്.

ഗതാഗത നിയമങ്ങൾ പാലിക്കുന്നതിൽ പൗര·ാരും താമസക്കാരും പരമാവധി ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ഗ്രീൻ സിഗ്നലിൽ പലരും പരമാവധി വേഗതയിലാണ് വാഹനം ഓടിക്കാറുള്ളത്. ഇത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകാറുണ്ടെന്നും അമിതവേഗം അവരെ വലിയ അപകടങ്ങളിലേക്ക് നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സലിം കോട്ടയിൽ

പ്രവാസി വെൽഫെയർ ബാഡ്മിന്‍റൺ ടൂർണമെന്‍റ് മേയ് ഒന്നിന്.
മനാമ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് മേയ് ഒന്നിന് സിഞ്ചിലുള്ള പ്രവാസി സെന്‍ററിൽ പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന
ഗൾഫ് വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് എത്തിയില്ല.
നെടുമ്പാശേരി: കനത്ത മഴയെത്തുടർന്ന് താളം തെറ്റിയ ഗൾഫിൽനിന്നുള്ള വിമാന സർവീസുകൾ വ്യാഴാഴ്ച സാധാരണ നിലയിലേക്ക് എത്തി
നിമിഷപ്രിയയുടെ അമ്മ യെമനിലേക്ക്; ദയാധനം സംബന്ധിച്ച് ചർച്ച ന‌ടത്തും.
ന്യൂഡല്‍ഹി: യെമന്‍ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയെ കാണാൻ അമ്മ പ്രേമകുമാരി
ദുബായി വിമാനത്താവളം ഭാഗികമായി തുറന്നു.
ദുബായി: യുഎഇയിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും താറുമാറായ ജനജീവിതം സാധാരണ നിലയിലായില്ല.
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു.
നെടുമ്പാശേരി: ഒമാനു സമീപം ഹോർമുസ് കടലിടുക്കിൽനിന്ന് ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി മ