• Logo

Allied Publications

Middle East & Gulf
കുവൈറ്റിൽ തീപിടുത്തം; നാലു വാഹനങ്ങൾ കത്തി നശിച്ചു
Share
കുവൈറ്റ് സിറ്റി : അഹമ്മദിയിലെ കുവൈറ്റ് ഫ്ളോർ മിൽസ് ആൻഡ് ബേക്കറീസ് കന്പനിയുടെ കോന്പൗണ്ടിനുള്ളിൽ നിർത്തിയിട്ടിരുന്ന നാല് വാഹനങ്ങൾ കത്തി നശിച്ചു. ഒരു ജീപ്പും രണ്ട് മിനി ബസുകളും ഒരു ലോറിയിലുമാണ് അഗ്നിയ്ക്കിരയായത്.

പരിസരത്തായി 80 ഓളം വാഹനങ്ങൾ പാർക്ക് ചെയ്തിരിന്നുവെങ്കിലും അഹ്മദി അഗ്നിശമന കേന്ദ്രത്തിൽ നിന്നുള്ള ഫയർഫോസ് അംഗങ്ങളുടെ സമയോചിതമായ ഇടപെടലിലൂടെ വലിയ അപകടമാണ് ഒഴിവായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

വാഹനങ്ങൾക്ക് തീ പിടിച്ചതിനെ കുറിച്ച് അന്വേഷണം നടക്കുന്നതായി അധികൃതർ അറിയിച്ചു. കുവൈത്ത് സിറ്റിയിലെ മറ്റൊരു കെട്ടിടത്തിലെ ബേസ്മെന്‍റിലുണ്ടായ തീപിടുത്തത്തിൽ തുണിക്കട കത്തിനശിച്ചു. ഹിലാലി, മദീന എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിശമന സേന, കെട്ടിടത്തിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

സലിം കോട്ടയിൽ

12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി.
സന: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി.
ശുചികരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി കൈരളി ഫുജൈറ.
ഫുജൈറ: ശക്തമായ മഴയെ തുടർന്ന് റോഡിലും താമസസ്ഥലങ്ങളിലും അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് വേണ്ടി
അജ്പക് തോമസ് ചാണ്ടി മെമ്മോറിയൽ വോളിബോൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു.
കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റും (അജ്പക്) കേരള സ്പോർട്സ് ആൻഡ് ആർട്സ് ക്ലബും (കെഎസ്എസി) സംയുക്തമായി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാൻ: ജി.എസ്. പ്രദീപ്.
റിയാദ് : അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാനെന്നും ജനാധിപത്യത്തിന്‍റേയും മതേതരത്വത