• Logo

Allied Publications

Americas
ഫോമാ: സന്നദ്ധ സേവനത്തിന്‍റെ ഒരു വർഷം പിന്നിടുന്പോൾ
Share
ന്യൂയോർക്ക്: ഫോമാ ദേശീയ നിർവ്വാഹക സമിതി അധികാരമേറ്റിട്ട് ഒരു വർഷം. ചരിത്രത്തിൽ എങ്ങും കണ്ടിട്ടില്ലാത്ത ഏറ്റവും ദുർഘടമായ വെല്ലുവിളികളിലൂടെ ലോമമെന്പാടുമുള്ള ജനത കടന്നുപോകുന്ന ഏറ്റവും ദുരിതപൂർണമായ കോവിഡ് മഹാമാരിയുടെ കാലത്താണ് അനിയൻ ജോർജി പ്രസിഡന്‍റും, ടി ഉണ്ണികൃഷ്ണൻ ജനറൽ സെക്രട്ടറിയും, തോമസ് ടി. ഉമ്മൻ ട്രഷററും, പ്രദീപ് നായർ, വൈസ് പ്രസിഡന്‍റും, ജോസ് മണക്കാട്ട് ജോയിന്‍റ് സെക്രട്ടറിയും, ബിജു തോണിക്കടവിൽ ജോയിന്‍റ് ട്രഷററുമായി പുതിയ സമിതി ചുമതലയേൽക്കുന്നത്.

ലോകക്രമത്തെ ആകെ മാറ്റിമറിച്ച,് ആഗോള സാന്പത്തിക വ്യവസ്ഥിതിയെ താറുമാറാക്കിയ കോവിഡ് കാലത്ത് എണ്ണിയാലൊടുങ്ങാത്ത ജീവിതങ്ങളും നമ്മുടെ സഹോദരങ്ങളും നമ്മെ വിട്ടുപോയ സങ്കടകരമായ കാലത്ത് ഭരണച്ചുമതല ഏൽക്കുന്പോൾ, വലിയ വെല്ലുവിളികളും പരിമിതികളുമാണ് മുന്നിലുണ്ടായിരുന്നത്. എന്നാൽ കാര്യക്ഷമതയോടെ, അച്ചടക്കത്തോടെ, ഉറച്ച തീരുമാനങ്ങളോടെ, വ്യക്തമായ കാഴ്ചപ്പാടുകളോടെ, പുതിയ കർമ്മ പദ്ധതികൾ ആവിഷ്ക്കരിക്കുകയും അവ നടപ്പിലാക്കുന്നതിനാവശ്യമായ ഇച്ഛാശക്തിയോടെയും പുതിയ ഭരണസമിതി മുന്നോട്ട് പോയി. ഒരു സമിതിക്കും അവകാശപ്പെടാനാവാത്തത്ര കർമ്മ പദ്ധതികളാണ് നടപ്പിലാക്കിയത്. മൂന്നരക്കോടി രൂപയോളം വരുന്ന വെന്‍റിലേറ്ററുകൾ ഉൾപ്പടെയുള്ള ജീവൻ സുരക്ഷാ ഉപകരണങ്ങൾ മാത്രം കോവിഡ് കാലത്ത് കേരളത്തിൽ എത്തിച്ചത് ഫോമാ മാത്രമാണ്.

പ്രവാസി മലയാളി സംഘടനകൾക്കും കഴിയാത്ത സഹായം കേരളത്തിൽ എത്തിക്കാൻ ഫോമയ്ക്ക് കഴിഞ്ഞത് അംഗസംഘടനകളുടെ പിന്തുണയും, സഹചാരികളുടെ സഹായവും കൊണ്ട് മാത്രമാണ്. ഫോമ ഓരോ കർമ്മ പദ്ധതികളും വിജയത്തിലെത്തിച്ചത്.

കാരുണ്യത്തിന്‍റെ സ്നേഹ സ്പർശവുമായി ഫോമാ ആരംഭിച്ച ഹെൽപിംഗ് ഹാൻഡ്, പദ്ധതിയുടെ വ്യത്യസ്തതകൊണ്ട് തന്നെ ശ്രദ്ധേയമായി. നിർദ്ധനരും ആലംബഹീനരും അശരണരുമായവരെ സഹായിക്കുന്നതിനും, അവരുടെ ജീവിത പ്രതിസന്ധികളിൽ ഒരു കൈത്താങ്ങാകുവാനും, ഫോമാ രൂപം നൽകിയ സാന്പത്തിക സഹായ പദ്ധതിയാണ് ഫോമാ ഹെൽപിംഗ് ഹാൻഡ്.

ഹെൽപിംഗ്് ഹാന്‍റിന്‍റെ ആരംഭകാലം മുതൽ നിരാലംബരും നിരാശ്രയരുമായവരെ ചേർത്ത് നിർത്തിയും, കാരുണ്യത്തിന്‍റെ സാന്ത്വന സ്പർശം നൽകിയും ഫോമാ ഹെൽപിംഗ് ഹാന്‍റ് വേറിട്ട് നിൽക്കുന്നു. നിരവധി പേർക്ക് സഹായം നൽകാൻ കഴിഞ്ഞ് എന്നത് ഫോമയെ സംബന്ധിച്ച് അഭിമാനകാരവുമാണ്. റിയാലിറ്റി ഷോയിലൂടെയും, നിരവധി സ്റ്റേജ് പരിപാടികളിലൂടെയും, ബിഗ് ബോസിലൂടെയും പ്രശസ്തനായ ഗായക പ്രതിഭ സോമദാസ് ചാത്തന്നൂരിന്‍റെ അകാല മരണത്തിലൂടെ അനാഥമായ അദ്ദേഹത്തിന്‍റെ മക്കൾക്ക് പത്ത് ലക്ഷം രൂപ സംഭാവന നൽകിയാണ് ഹെൽപിംഗ് ഹാന്‍റ് പ്രവർത്തനം തുടങ്ങിയത്. കോവിഡ് മഹാമാരിമൂലം ഇന്ത്യയിലെ സാധാരണക്കാരായ രോഗികൾ ഗുരുതരമായ പ്രതിസന്ധി നേരിട്ട സമയത്ത് ഫോമാ ഹെൽപിംഗ് ഹാന്‍റ് കോവിഡ്19 ഹെൽപ് , ഇൻഡ്യാ ഹീൽ എന്ന പേരിൽ പതിനൊന്നായിരം ഡോളറോളം വില വരുന്ന ജീവൻ രക്ഷാ ഉപകരണങ്ങൾ കൈമാറി.

പഠനാവശ്യത്തിനായി വിദ്യാർഥികൾക്ക് മൊബൈൽ ഫോണുകളും ടാബ്ലറ്റുകളും നൽകി ഫോമാ കേരളത്തിന് മാതൃകയായി. കോവിഡ് മൂലം പ്രതിസന്ധിയിലായി അടച്ചുപൂട്ടൽ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ബാലരമപുരം കൈത്തറി തൊഴിലാളികൾ നെയ്തെടുത്ത കെട്ടിക്കിടക്കുന്ന ഉൽപന്നങ്ങൾ ഏറ്റുവാങ്ങി, പത്തനാപുരം ഗാന്ധി ഭവനിലെ അഗതികളും, നിരാലംബരുമായവർക്ക് ഓണക്കോടിയായി നൽകുകയും, ഓണ സദ്യ നൽകുകയും ചെയ്തതിലൂടെ ഫോമാ രണ്ടു സ്ഥാപനങ്ങൾക്ക് കൈത്താങ്ങായി.

പത്താനാപുരത്ത് നിരാശ്രയരായവർക്ക് പതിനാറ് വീടുകൾ വച്ച് നൽകാനുള്ള പദ്ധതി പുരോഗമിക്കുന്നു. എല്ലാ വിദ്യാർഥികൾക്കും വിവര സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പഠനം തുടരാൻ, കേരള സർക്കാർ തുടങ്ങിയ ന്ധവിദ്യാകിരണം: ബ്രിഡ്ജിംഗ് ദി ഡിജിറ്റൽ ഡിവൈഡ്ന്ധ എന്ന സംരംഭത്തിന്‍റെ ഭാഗമാകാൻ ഫോമയെ തെരെഞ്ഞെടുത്തിരിക്കുകയാണ്.

ഫോമയുടെ വിവിധ സമിതികൾക്ക് കീഴിൽ വ്യത്യസ്തങ്ങളായ കർമ്മപദ്ധതികളാണ് ആവിഷ്കരിച്ചു നടപ്പിലാക്കിയതും നടപ്പിലാക്കി കൊണ്ടിരിക്കുന്നതും. വിദ്യാർഥികൾക്കുള്ള സഞ്ചയിനി എന്ന സ്കോളർഷിപ്പ് പദ്ധതി അതിലൊന്നാണ്.

ഫോമാ നടപ്പിലാക്കിയ മുഖാമുഖം പങ്കെടുത്ത അതിഥികളുടെ പ്രത്യേകതകൾ കൊണ്ട് വളരെ സവിശേഷതയുള്ള പരിപാടിയായിരുന്നു. ബിസിനസ് ഫോറത്തിന്‍റെയും, സാസ്കാരിക സമിതിയുടെയും പൊളിറ്റിക്ൾൽ ഫോറത്തിെൻറയും, നഴ്സിംഗ് ഫോറത്തിന്‍റെയും കീഴിലുള്ള വിവിധ കർമ്മ പദ്ധതികൾ, കാര്യണ്യ പ്രവർത്തനങ്ങൾ തുടങ്ങി ഈ കമ്മറ്റിയുടെ മേൽനോട്ടത്തിലും ചുമതലയിലും തുടങ്ങിയ പദ്ധതികൾ പാതിവഴിയിലാണ്. അടുത്ത ഒരു വർഷത്തിനകം ചെയ്തു തീർക്കാനുള്ള പദ്ധതികൾ നിരവധിയാണ്. ഫോമയുടെ പ്രവർത്തങ്ങളുമായി ഈ സമിതി ഉൗർജ്ജസ്വലതയോടെ മുന്നോട്ട് പോകുകയാണ്. കാരുണ്യത്തിന്‍റെ വറ്റാത്ത കർവുകൾ അഗതികൾക്കും, നിരാലംബർക്കും പ്രവാസിമലയാളികൾക്കും നൽകാൻ കഴിഞ്ഞതും കഴിയുന്നതും ഫോമയുടെ അംഗസംഘടനകളും അതിന്‍റെ ഭാരവാഹികളും പ്രവർത്തകരും, നൽകുന്ന നിസ്‌സീമമായ സഹകരണം കൊണ്ട് മാത്രമാണ്.

പ്രവാസിമലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫോമയെ കൂടുതൽ കരുത്തോടെ മുന്നോട്ട് നയിക്കാനും, തെറ്റുകൾ തിരുത്തിയും, കർമ്മ പഥങ്ങളിലെ തടസങ്ങൾ മറികടന്നും തുടങ്ങിവെച്ചതും തീർക്കാനുള്ളതുമായ കർമ്മ പദ്ധതികൾ പൂർത്തിയാക്കാനും എല്ലാവരും ഒരേ മനസോടെ ഫോമയെ പിന്തുണയ്ക്കാനും വെല്ലുവിളികളെ അതിജീവിക്കാനും ഫോമാ ദേശീയ നിർവാഹക സമിതി പ്രസിഡന്‍റ് അനിയൻ ജോർജ് ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി. ഉമ്മൻ, വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ , ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭ്യർഥിക്കുന്നു.

ടി. ഉണ്ണികൃഷ്ണൻ

40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്ടങ്ങൾ നോർത്ത് ടെക്സസ് സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെക്സസ്: ടെക്സസിലെ സ്മിത്ത് കൗണ്ടിയിൽ, ഏകദേശം 40 വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ അധികൃതർ തിരിച്ചറിഞ്ഞു.
വിഷു ആഘോഷപൂർവം കൊണ്ടാടി വാഷിംഗ്ടൺ ഡിസിയിലെ ശ്രീ നാരായണ മിഷൻ സെന്‍റർ.
വാഷിംഗ്ടൺ ഡിസി: പാരമ്പര്യത്തിന്‍റേയും സാമുദായിക ചൈതന്യത്തിന്‍റേയും വർണാഭമായ ചടങ്ങുകളോടെ വാഷിംഗ്ടൺ ഡിസിയിലെ ശ്രീ നാരായ
ക്ലിഫ്ടൺ സെന്‍റ് ഗ്രിഗോറിയോസ് ഇടവകയിൽ ഫാമിലി യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് തുടക്കമായി.
ക്ലിഫ്ടൺ (ന്യൂജേഴ്സി) : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി, യൂത്ത് കോൺഫറൻസ
റോയി ആൻഡ്രൂസ് ന്യുജേഴ്സിയിൽ അന്തരിച്ചു.
ന്യൂജേഴ്സി: വാകത്താനം വള്ളിക്കാട്ട് പുതുവേലിൽ പരേതനായ പി. വി.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഓസ്ട്രേലിയ ക്വീൻസ്ലാൻഡ് കേരള ചാപ്റ്റർ.
ക്വീൻസ്ലാൻഡ് : ഐഒസി ഓസ്ട്രേലിയയുടെ ക്വീൻസ്ലാൻഡ് കമ്മിറ്റി രൂപീകൃതമായി.