• Logo

Allied Publications

Americas
അന്തരാഷ്ട്ര മാധ്യമ കോണ്‍ഫറൻസിന് വിജയാശംസകളുമായി എല്ലാ ചാപ്റ്റർ ഭാരവാഹികളും ഒരു കുടക്കീഴിൽ
Share
ന്യൂയോർക്ക്: നവംബർ 11 മുതൽ 14 വരെ ഷിക്കാഗോയിൽ നടക്കുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അന്തരാഷ്ട്ര മാധ്യമ കോണ്‍ഫറൻസിന് ആശംസകളും പിന്തുണയുമായി പ്രസ്ക്ലബ് ന്യു യോർക്ക് ചാപ്റ്റർ. ഓരോ തവണയും കൂടുതൽ മികച്ച കണ്‍വൻഷൻ നടത്തുന്ന പ്രസ് ക്ലബിന്‍റെ പാരന്പര്യം ഷിക്കാഗോയിലും ആവർത്തിക്കുമെന്നതിൽ സംശയമില്ലെന്ന് ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്‍റ് ജോർജ് ജോസഫ്, സെക്രട്ടറി റെജി ജോർജ് എന്നിവർ പറഞ്ഞു.

മലയാളി മാധ്യമ പ്രവർത്തകർ കൂടുതലുള്ള ന്യുയോർക്കിൽ നിന്ന് ഇത്തവണയും വലിയ പ്രാതിനിധ്യം കണ്‍വൻഷനിലുണ്ടായിരിക്കും. മാധ്യമപ്രവർത്തകരുടെ വൈദഗ്ധ്യവും കാഴ്ചപ്പാടുകളും മെച്ചപ്പെടുത്തുന്ന കണ്‍വൻഷൻ ഈ കോവിഡ് കാലത്തിൽ നിന്നുള്ള മാറ്റത്തിന്‍റെ സന്ദേശവുമായാണ് എത്തുന്നത്. വിജ്ഞാനവും വിനോദവും പകരുന്ന മൂന്നു ദിനരാത്രങ്ങൾ ജീവിതത്തെ കൂടുതൽ സന്പന്നമാക്കുമെന്നുറപ്പ്അവർ ചൂണ്ടിക്കാട്ടി.

ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഒന്പതാമമത് അന്താരാഷ്ട്ര കോണ്‍ഫ്രൻസിന് മിഷിഗണ്‍ ചാപ്റ്ററിന്‍റെ ആശംസകൾ നേരുന്നു. ഇന്നത്തെ വാർത്തകൾ നാളത്തെ ചരിത്രമാണ്, അതുകൊണ്ടു തന്നെ മാധ്യമ പ്രവർത്തകർ ചരിത്രം എഴുതി ചേർക്കുന്നവർ കൂടിയാണ്. മാധ്യമ സംസ്കാരത്തിന് പുതിയ മാനങ്ങളും ദിശാബോധവും നൽകുവാൻ ഈ മഹാസമ്മേളനത്തിന് കഴിയട്ടെ എന്ന് ആശിക്കുന്നു. ചിക്കാഗോയിൽ നടത്തപ്പെടുന്ന നോർത്ത് അമേരിക്കയിലെ മാധ്യമ പ്രവർത്തകരുടെ ഈ സംഗമത്തിലേക്ക് ഏവരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നുവെന്ന് ഡിട്രോയിറ്റ് ചാപ്റ്റർ പ്രസിഡന്‍റ് അലൻ ജോണ്‍ ചെന്നിത്തലയും, സെക്രട്ടറി ഷാരണ്‍ സെബാസ്റ്റ്യനും പ്രസ്താവനയിൽ പറഞ്ഞു.

സാമൂഹ്യ അകലം സോഷ്യൽ മീഡിയയുടെ അതിപ്രസരം ഭാവിയെക്കുറിച്ച് യുവജനം അതിജീവനത്തിനായി നെട്ടോട്ടമോടുന്ന സാധാരണ മനുഷ്യൻ ദൈവത്തിന്‍റെ കയ്യൊപ്പില്ലാത്ത രാഷ്ട്രീയ സാമുദായിക സാംസ്കാരിക നേതാക്കൾ ഇവിടെയാണ് ലാൻഡ് ഓഫ് ഓപ്പർച്യൂണിറ്റി ലുള്ള മാധ്യമപ്രവർത്തകരുടെ കർമ്മശേഷി യുടെ മാറ്റുരയ്ക്കുന്നത്. ജനാധിപത്യത്തിന്‍റെ നെടുംതൂണായ മാധ്യമ ധർമ്മത്തിന് അമേരിക്കൻ മണ്ണിൽ ലോകമെന്പാടുമുള്ള മലയാളികൾക്ക് വേണ്ടി മലയാളികൾ പടുത്തുയർത്തിയ ഐപിസിഎൻ എയുടെ നാഷണൽ കോണ്‍ഫറൻസിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു എന്ന് നോർത്ത് ടെക്സാസ് ചാപ്റ്റർ പ്രസിഡന്‍റ് സണ്ണി മാളിയേക്കൽ പറഞ്ഞു. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നാഷൽ കോണ്‍ഫ്രൻസിനു നോർത്ത് ടെക്സാസ് ചാപ്റ്ററിന്‍റെ ആശംസകൾ നേരുന്നതായി ചാപ്റ്റർ സെക്രട്ടറി പി പി ചെറിയാൻ അറിയിച്ചു.

മാധ്യമ പ്രവർത്തനത്തിന്‍റെ മഹത്തായ മാതൃകയാണ് സത്യസന്തതയും സുതാര്യതയും ....ദിർശ്യ മാധ്യമം , അച്ചടി മാധ്യമം എല്ലാം അതിൽ ഉൾപ്പെടും .സോഷ്യൽ മീഡിയ യുടെ ശക്തി എല്ലാര്ക്കും അറിയാം . ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ലഷ്യം അണികളെ പ്രബുദ്ധരാകുകയാണ്. എല്ലാ ന·കളും നേരുന്നു ആശംസിക്കുന്നു എന്ന് ഹൂസ്റ്റണ്‍ ചാപ്റ്റർ സെക്രട്ടറി ഫിന്നി രാജു അറിയിച്ചു.

ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ ഐപിസിഎൻഎയുടെ നാഷണൽ കോണ്‍ഫറസിന്‍റെ ഭാഗമാവാൻ കഴിഞ്ഞതിൽ ഞാൻ വളരെ അധികം അഭിമാനിക്കുന്നു. കേരളത്തിൽ നിന്ന് മാധ്യമ രംഗത്തും രാഷ്ട്രീയരംഗത്തും നിന്നുള്ള വിവിധ വിശിഷ്ട വ്യക്തികളെ കാണാനും അവരുമായി ആശയവിനിമയം നടത്താനും ഉള്ള അവസരം ആണ് ഈ കോണ്‍ഫറൻസ്. കജഇചഅ യുടെ 9 മത് കോണ്‍ഫറൻസ് നു കനേഡിയൻ ചാപ്റ്ററിന്‍റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു എന്ന് പുതിയതായി രൂപം കൊണ്ട കാനഡ ചാപ്റ്ററിന്‍റെ പ്രസിഡന്‍റ് സേതു വിദ്യാസാഗർ അഭിപ്രായപ്പെട്ടു.

സ്ഥിരോത്സാഹത്തിന്‍റെയും , നിശ്ചയദാർഡ്യത്തിന്‍റെയും , ഒരുമയുടെയും ഫലം ഒന്ന് കൊണ്ട് മാത്രം ആണ് ഐപിസിഎൻഎ അംഗങ്ങൾക്ക് മാതൃ മലയാളത്തിന്‍റെ മാധ്യമ അരങ്ങ്, കോവിഡ് മഹാമാരിയുടെ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട്, സൂം തട്ടകം വിട്ട് ആദ്യമായ് രണ്ടു വർഷത്തിനുശേഷം മുഖാ മുഖം നടത്താൻ സാധിക്കുന്നത് . അതുകൊണ്ട് തന്നെ ഇതിനെ ചരിത്രനിമിഷത്തിൽ അരങ്ങേറാൻ പോകുന്ന ’അതി ബ്രഹ്മാണ്ഡ സംഗമം’ എന്ന് വിശേഷിപ്പിച്ചേ തീരൂ. ഐപിസിഎൻഎ കാനഡ ചാപ്റ്ററിന്‍റെ പേരിൽ നവംബറിൽ നടക്കാൻ പോകുന്ന അന്തർ ദേശീയ മാധ്യമ സംഗമത്തിന് ആശംസകൾ നേർന്നു കൊള്ളുന്നു എന്ന് കാനഡ ചാപ്റ്ററിന്‍റെ സെക്രട്ടറി കവിത കെ മേനോൻ പറയുകയുണ്ടായി.

ഇന്ത്യാ പ്രസ് ക്ലബ്ബിന്‍റെ ഒൻപതാമത് ഇന്‍റർനാഷണൽ കോണ്‍ഫറൻസിന് ആതിഥ്യം വഹിക്കുവാൻ ഷിക്കാഗോ ചാപ്റ്ററിനു വളരെയധികം സന്തോഷമുണ്ട്. മുൻപ് മൂന്നു തവണ കോണ്‍ഫറൻസ് നടത്തിയ പരിചയം ഇത്തവണത്തെ കോണ്ഫറന്സും വൻവിജയമാക്കുന്നതിൽ സഹായിക്കും. ചിക്കാഗോ ചാപ്റ്റർ പ്രസിഡന്‍റ് എന്ന നിലയിൽ എല്ലാ മാധ്യമ സുഹൃത്തുക്കൾക്കും ഷിക്കാഗോയിലേക്കു സ്വാഗതം അറിയിക്കുന്നുവെന്ന് ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്‍റ് ബിജു സക്കറിയ പറഞ്ഞു.

ഷിക്കാഗോ നഗരം ഇന്ത്യാ പ്രസ് ക്ലബ് അംഗങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. പ്രസ് ക്ലബ്ബിന്‍റെ മുന്നേറ്റത്തിൽ വലിയൊരു പങ്കു വഹിച്ച രണ്ടാം സമ്മേളനം അരങ്ങേറിയത് ഇവിടെയാണ്. മലയാള നാട്ടിലെ മാധ്യമ പ്രസ്ഥാനങ്ങളുടെ അമരക്കാരിൽ മിക്കവരും ഷിക്കാഗോയിൽ നടന്ന വിവിധ സമ്മേളനങ്ങളിൽ പങ്കാളികളായിട്ടുണ്ട്. അതുപോലെ തന്നെ നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കും ഈ നഗരം വേദിയായിട്ടുണ്ട്. അടുത്ത സമ്മേളനവും ചിക്കാഗോയിൽ നടക്കുന്നതിൽ ചിക്കാഗോ ചാപ്റ്റർ അംഗങ്ങൾക്കു അതിയായ സന്തോഷമുണ്ട്. ചാപ്റ്റർ സെക്രട്ടറി എന്ന നിലയിൽ എല്ലാ സുഹൃത്തുക്കൾക്കും ഒൻപതാം കോണ്‍ഫറൻസിലേക്കു സ്വാഗതം. ചെയ്യുന്നതായി ചിക്കാഗോ ചാപ്റ്റർ സെക്രട്ടറി പ്രസന്നൻ പിള്ള
പറഞ്ഞു.

ചിക്കാഗോയിൽ നവംബർ 11 മുതൽ 14 വരെ നടക്കുന്ന ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അന്താരാഷ്ട്ര കോണ്‍ഫറൻസിന് ആത്മാർത്ഥമായ സഹകരണവും പിന്തുണയും ഫിലാഡൽഫിയ ചാപ്റ്റർ വാഗ്ദാനം ചെയ്യുന്നു. അമേരിക്കൻ ഐക്യനാടുകളിൽ മലയാള പത്രപ്രവർത്തനം സജീവമാക്കുന്നതിൽ ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്ക നൽകി വരുന്ന സേവനങ്ങളും പ്രചോദനങ്ങളും വരും തലമുറയ്ക്ക് മാർഗദർശനമാകും. മാധ്യമ കോണ്‍ഫറൻസിന് നേതൃത്വം കൊടുക്കുന്ന എല്ലാ സാരഥികളെയും അഭിനന്ദിക്കുന്നു. ഫിലഡൽഫിയ ചാപ്റ്ററിന്‍റെ ആശംസകളും ഭാവുകങ്ങളും നേരുന്നുവെന്ന് ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡന്‍റ് ജോർജ് ഓലിക്കലും ജോയിന്‍റ് സെക്രട്ടറി അരുണ്‍ കോവാട്ടും അറിയിച്ചു,

വീണ്ടും ഒരിക്കൽ കൂടി ഷിക്കാഗോ നഗരം മാധ്യമ കോണ്‍ഫറൻസിന് വേദിയാകുന്പോൾ കാലിഫോർണിയ ചാപ്റ്റർ പ്രവർത്തനം ആവേശത്തിലാണ്. ഇതുവരെ നടന്ന എല്ലാ കോണ്‍ഫറൻസുകളിലും പങ്കെടുത്ത വ്യക്തി എന്ന നിലയിൽ വ്യക്തിപരമായി സെക്രട്ടറി എന്ന നിലയിൽ അഭിമാനിക്കുകയും ചാപ്റ്ററിലെ മുഴുവൻ അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കുകയും ചെയ്യുന്നു. അമേരിക്കയിലെ മാധ്യമ പ്രവർത്തനങ്ങളുടെ പൊതുവേദിയായ ഐപിസിഎൻഎയുടെ പ്രസിഡന്‍റ് ബിജു കിഴക്കേകൂറ്റ്, സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ, ട്രഷറർ ജീമോൻ ജോർജ്ജ് എന്നിവർക്കും, നേതൃത്വം നൽകുന്ന കമ്മറ്റിക്കും എല്ലാവിധ ആശംസകളും നേരുന്നതായി കാലിഫോർണിയ ചാപ്റ്റർ പ്രസിഡന്‍റ്, സെക്രട്ടറി മനു തുരുത്തിക്കാടൻ എന്നിവർ പ്രസ്താവിച്ചു.

വടക്കേ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ സൗഹൃദ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക വിജയകരമായ പ്രവർത്തനവീഥിയിൽ ഒന്നര പതിറ്റാണ്ട് പിന്നിടുകയാണ്. നാളിതുവരെ വരെ തുടർന്ന് വന്ന സംഘബോധവും, അർപ്പണബോധവും, സ്നേഹവും, സഹകരണവുമാണ് നമ്മുടെ സംഘടനയുടെ ശക്തി. രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് അന്തർദേശീയ കണ്‍വൻഷനുകൾ എന്നും ഓർമയിൽ നിറഞ്ഞു നിൽക്കുന്ന ആത്മസംത്യപ്തി നൽകുന്ന ഒട്ടേറെ അനുഭവങ്ങളും സ്മരണകളും സമ്മാനിച്ചവയാണ്. ഷിക്കാഗോയിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അന്തർദേശീയ സമ്മേളനത്തിന് ഇന്ത്യ പ്രസ് ക്ലബ് ഫ്ളോറിഡ ചാപ്റ്ററിന്‍റെ വിജയാശംസകൾ നേരുന്നതായി ഫ്ലോറിഡ ചാപ്റ്റർ പ്രസിഡന്‍റ് മാത്യു വർഗീസ് (ജോസ് ഫ്ളോറിഡ) സെക്രട്ടറി ജെസി പാറതുണ്ടിൽ എന്നിവർ പറഞ്ഞു.

സുനിൽ ട്രൈസ്റ്റാർ

റെയ്ച്ചല്‍ ഏബ്രഹാം അന്തരിച്ചു.
പോത്താനിക്കാട്: കീപ്പനശേരില്‍ പരേതനായ കെ.കെ. ഏബ്രഹാമിന്‍റെ (ആദായി മാസ്റ്റര്‍) ഭാര്യ റെയ്ച്ചല്‍ ഏബ്രഹാം(84) അന്തരിച്ചു.
സൂസൻ ഫിലിപ്പിന്‍റെ സംസ്കാരം ബുധനാഴ്ച.
ന്യൂജഴ്സി: ന്യൂജഴ്സിയിൽ അന്തരിച്ച വെൺമണി ആലുംമൂട്ടിൽ മലയിൽ പരേതനായ ഫിലിപ്സ് ഫിലിപ്പിന്‍റെ(ജോബി) ഭാര്യ സൂസൻ ഫിലിപ്പി
ഫിലാഡൽഫിയയിൽ അന്തരിച്ച ജോജോ ജോസഫിന്‍റെ സംസ്കാരം ബുധനാഴ്ച.
ഫിലാഡൽഫിയ: കഴിഞ്ഞ ദിവസം ഫിലഡൽഫിയയിൽ അന്തരിച്ച ജോജോ ജോസഫ് തെള്ളിയിലിന്‍റെ(48) പൊതുദർശനവും സംസ്കാര ശുശ്രൂഷകളും ബു
അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു.
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ അരിസോണയിൽ തെലങ്കാനയിൽ നിന്നുള്ള രണ്ട് വിദ്യാർഥികൾ വാഹനാപകടത്തിൽ മരിച്ചു.
2022ല്‍ യുഎസ് പൗരത്വം ലഭിച്ചത് 65,960 ഇന്ത്യക്കാര്‍ക്ക്.
വാഷിംഗ്ടണ്‍ ഡിസി: 2022ല്‍ 65,960 ഇന്ത്യക്കാര്‍ക്ക് അമേരിക്കന്‍ പൗരത്വം ലഭിച്ചതായി യുഎസ് കോണ്‍ഗ്രസിന്‍റെ ഗവേഷണ വിഭാഗം (സി