• Logo

Allied Publications

Europe
ഗിൽഫോർഡ് അയൽക്കൂട്ടം കൾച്ചറൽ അസോസിയേഷന്‍റെ ഓണാഘോഷം പ്രൗഢോജ്വലമായി
Share
ഗിൽഫോർഡ്: യുകെയിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ ഗിൽഫോർഡ് അയൽക്കൂട്ടം കൾച്ചറൽ അസോസിയേഷന്‍റെ (ജിഎസിഎ) ഈ വർഷത്തെ ഓണാഘോഷം പ്രൗഢോജ്വലമായി നടന്നു.

പൂക്കളമൊരുക്കിതിരുവാതിരയും വള്ളംകളിയും കളരിപ്പയറ്റും പുലിക്കളിയും തുടങ്ങി വിവിധ കലാരൂപങ്ങൾ വേദിയിൽനിറഞ്ഞാടി. ഓണപ്പാട്ടിന്‍റെയും മുത്തുക്കുടകളുടെയും അകന്പടിയോടെയാണ് മാവേലിത്തന്പുരാനെ വേദിയിലേക്ക് എതിരേറ്റത്. മാവേലിയുടെ സാന്നിധ്യത്തിൽ ജിഎസിഎ പ്രസിഡൻറ് നിക്സണ്‍ ആന്‍റണിയും എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളും ചേർന്ന് തിരിതെളിച്ച് ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. നിക്സണ്‍ ആന്‍റണി അധ്യക്ഷ പ്രസംഗം നടത്തി. മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്‍റും യുക്മ സാംസ്കാരിക വേദിരക്ഷാധികാരിയുമായ സിഎ ജോസഫ് ഓണസന്ദേശം നൽകി. യുകെയിലെ ഏറ്റവും മികച്ച മാവേലിമാരിൽഒരാളായി അറിയപ്പെടുന്ന ക്ളീറ്റസ് സ്റ്റീഫൻ മാവേലിത്തന്പുരാനായെത്തി തന്‍റെ പ്രജകൾക്കായി അനുഗ്രഹപ്രഭാഷണം നടത്തി.

ഗിൽഫോർഡിൽ നിന്നും ബേസിംഗ്സ്റ്റോക്കിലേക്ക് താമസിക്കുവാനായി പോകുന്ന സി.എ. ജോസഫിനും കുടുംബത്തിനും ചടങ്ങിൽ ജിഎസിഎയുടെ ഉപഹാരം നൽകി ആദരിച്ചു. കഴിഞ്ഞ 15 വർഷമായി ഗിൽഫോർഡിൽ താമസിച്ചിരുന്ന യുകെയിലെ കലാ സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യവും യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്‍റുമായ സി.എ ജോസഫ് ഗിൽഫോർഡിലെ സാമൂഹ്യസാംസ്കാരിക ആദ്ധ്യാത്മിക മേഖലകളിലും സജീവസാന്നിധ്യമായിരുന്നുവെന്നും അനുസ്മരിച്ചുകൊണ്ട് ജിഎസിഎയുടെ ഉപഹാരം പ്രസിഡൻറ് നിക്സണ്‍ ആന്‍റണി നൽകി. മാവേലി സി എജോസഫിനെ പൊന്നാടയണിയിച്ച് ആദരിച്ചു. മറുപടി പ്രസംഗത്തിൽ ജിഎസിഎ നൽകിയ സ്നേഹാദരവിന ്പ്രസിഡന്‍റ് നിക്സണ്‍ ആന്‍റണിക്കും വൈസ് പ്രസിഡന്‍റ് മോളി ക്ളീറ്റസിനും ജിഎസിഎയുടെ എല്ലാ ഭാരവാഹികൾക്കും കുടുംബാംഗങ്ങൾക്കും സി.എ. ജോസഫ് നന്ദി പറഞ്ഞു. ഇക്കഴിഞ്ഞ യുക്മ ദേശീയകലാമേളയിൽ ഉപകരണ സംഗീതത്തിൽ (ഗിറ്റാർ) രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കെവിൻ ക്ളീറ്റസിന് ജിഎസിഎയുടെ ഉപഹാരം പ്രസിഡന്‍റ് നിക്സണ്‍ ആന്‍റണി നൽകി അഭിനന്ദിച്ചു.

വർണശബളിമയാർന്ന കലാപരിപാടികൾ കൊണ്ട് സന്പന്നമായ ഇത്തവണത്തെ ഓണാഘോഷം സംഘടിപ്പിച്ചത് ഗിൽഫോർഡ് ജേക്കബസ് വില്ലേജ് ഹാളിലായിരുന്നു. കോവിഡ് മഹാമാരിയുടെ വിഷമതകളിലൂടെ കടന്നുപോയതിനാലും ഗവണ്‍മെൻറിന്‍റെ നിയന്ത്രണങ്ങൾ പാലിക്കേണ്ടിയിരുന്നതുകൊണ്ടും കഴിഞ്ഞവർഷംഓണാഘോഷം നടത്തുവാൻ കഴിയാതിരുന്നതിനാൽ എല്ലാ കുടുംബാംഗങ്ങളും ആവേശപൂർവമാണ് ഇത്തവണത്തെ ഓണാഘോഷത്തിൽ പങ്കെടുക്കുവാനെത്തിയത്.

തിരുവോണാഘോഷങ്ങളുമായി ബന്ധപ്പെട്ട വർണപ്പകിട്ടാർന്ന മുഴുവൻ കലാരൂപങ്ങളും സമന്വയിപ്പിച്ച് വേദിയിൽഓണത്തീമായി അവതരിപ്പിച്ച സംഗീത നൃത്ത ശിൽപ്പം മുഴുവൻ കാണികളുടെയും മനം കവർന്നു. മനോഹരമായതിരുവോണപ്പാട്ടിന് വശ്യതയാർന്ന അഭിനയമികവിൽ ദൃശ്യാനുഭവം സമ്മാനിച്ച സനു ബേബി, ആതിര സനു, എൽദോ കുര്യാക്കോസ് ഒപ്പം നാടുകാണാനും കേരളത്തിന്‍റെ പൈതൃകം അടുത്തറിയാനുമായി എത്തിച്ചേർന്നറുക്സണ ടിനു എന്ന വിദേശ വനിതയും ചേർന്ന് തിരുവോണത്തിന്‍റെ തീം ഡാൻസിന് തുടക്കം കുറിച്ചപ്പോൾ ശ്രീലക്ഷ്മി, ചിന്നു, ആനി, ആതിര, ചിഞ്ചു, മോളി, ഫാൻസി, ജിൻസി തുടങ്ങിയ കലാപ്രതിഭകളായ വനിതകൾ ചേർന്നവതരിപ്പിച്ച തിരുവാതിര വേറിട്ട മികവുപുലർത്തി.

കുട്ടികളായ ആമി, ലക്സി, സാറാ, റോഹൻ, റയാൻ, ബേസിൽ എന്നിവർ ചേർന്നവതരിപ്പിച്ച പുതുമയാർന്ന നൃത്തം ഏറെ ആകർഷണീയമായിരുന്നു. സെമിക്ലാസിക്കൽ ഡാൻസുമായി എത്തിയ ദിവ്യ, മെറിൻ, തിയ, ലക്സി, എൽസ എന്നിവരും സോളോ ഡാൻസ് അവതരിപ്പിച്ച എൽസയും ചിന്നുവും കാണികളുടെ നിറഞ്ഞ കൈയ്യടി നേടി. മാനസ്വനി, എലിസബത്ത്, മെറിൻ, ദിവ്യ, സ്റ്റീഫൻ, ജേക്കബ്ബ് , ഗിവർ, കെവിൻ എന്നിവർ ചേർന്ന് അവതരിപ്പിച്ച അടിപൊളി ബോളിവുഡ് ഡാൻസ് സദസിന്‍റെ ഹർഷാരവം ഏറ്റുവാങ്ങി.

മലയാളികളുടെ ഓണാഘോഷങ്ങളിൽ പങ്കുകൊള്ളുവാനും ഓണസദ്യ ആസ്വദിക്കുവാനും ബ്രിട്ടീഷുകാരും എത്തിയത് ജിഎസിഎയുടെ ഓണാഘോഷത്തിന് മാറ്റുകൂട്ടി. നർത്തകിയും കലാകാരിയുമായ ബ്രിട്ടീഷ് വനിത ടെലിയാന വേദിയിൽ അവതരിപ്പിച്ച കിടിലൻ ഫോക്ക് ഡാൻസ് കാണികളെ ഒന്നടങ്കം ഇളക്കിമറിച്ചു.

കെവിൻ, ജേക്കബ്, സ്റ്റീഫൻ, ഗീവർ എന്നിവരുടെ ടീം നയിച്ച വള്ളംകളിയും കളരിപ്പയറ്റും സദസിന് മനോഹരമായ ദൃശ്യാനുഭവമാണ്സമ്മാനിച്ചത്. ജിഷ, മീര, അഭിജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കിയ അതിമനോഹരമായ പൂക്കളം ഏറെആകർഷണീയമായിരുന്നു

കുട്ടികൾക്കും വനിതകൾക്കും പുരുഷ·ാർക്കും പ്രത്യേകം പ്രത്യേകമായി സംഘടിപ്പിച്ച സൗഹൃദ വടംവലി മത്സരം ഏവരിലും ആവേശംപകർന്നു. ഓണസദ്യയുടെ ഇടവേളകളിൽ ജിഎസിഎയുടെ ഗായകരായ അബിൻജോർജ്ജ്, നിക്സണ്‍ ആൻറണി, സജി ജേക്കബ്, ചിന്നു ജോർജ്, സി എ ജോസഫ്, സിബി കുര്യൻ എന്നിവരുടെഗാനാലാപനങ്ങൾ ഹൃദ്യമായ അനുഭവമാണ് സമ്മാനിച്ചത്. കുട്ടികളും മുതിർന്നവരും ചേർന്നവതരിപ്പിച്ചവൈവിധ്യമാർന്ന എല്ലാ കലാപരിപാടികളും കാണികളുടെ മുഴുവൻ പ്രശംസ ഏറ്റുവാങ്ങി.


മലയാളികളുടെ മനസ്‌സുകളിൽ നാടൻ പാട്ടിന്‍റെ മണിനാദമായി ചിരിയുടെ മണികിലുക്കമായി ഒരിക്കലുംനിലയ്ക്കാത്ത മണിമുഴക്കമായി ജീവിക്കുന്ന കലാഭവൻ മണിക്ക് പ്രണാമം അർപ്പിച്ചു കൊണ്ട് അദ്ദേഹം ആലപിച്ചഗാനങ്ങൾ കോർത്തിണക്കി സന്തോഷ്, നിക്സണ്‍, എൽദോ, ജെസ്വിൻ, മോളി, ഫാൻസി, ജിൻസി, ജിനിഎന്നിവർ ചേർന്നവതരിപ്പിച്ച നൃത്തസംഗീതാർച്ചന മുഴുവൻ കാണികളിലും കലാഭവൻ മണിയുടെകലാജീവിതത്തിന്‍റെ വൈകാരികമായ ഓർമ്മകളുണർത്തി. വ്യത്യസ്തതയാർന്ന അവതരണ മികവിൽ മുഴുവൻപരിപാടികളുടെയും ആങ്കറിംഗ് നടത്തിയ ശരത്, ജിജിൻ, ചിന്നു എന്നിവർ എല്ലാവരുടെയും അഭിനന്ദനമേറ്റുവാങ്ങി.

ഓണാഘോഷ പരിപാടികളുടെ കോർഡിനേറ്റർസ് ആയ മോളി ക്ളീറ്റസ്, ഫാൻസിനിക്സണ്‍, എൽദോ കുര്യാക്കോസ്, ഷിജു മത്തായി എന്നിവർ പരിപാടികൾ അവതരിപ്പിച്ച കലാപ്രതിഭകൾക്കുംപരിപാടികളിൽ പങ്കെടുക്കുവാനായി ഹാളിൽ നിറഞ്ഞുകവിഞ്ഞെത്തിയ മുഴുവനാളുകൾക്കും കൃതജ്ഞതപ്രകാശിപ്പിച്ചു.

റിപ്പോർട്ട്: ജിൻസി കോരത്

ബിഎംകെഎ സംഘടിപ്പിക്കുന്ന ഈസ്റ്റർ വിഷു ആഘോഷം ശനിയാഴ്ച.
ബെഡ്ഫോർഡ്: ബെഡ്‌ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനയായ "ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസോസിയേഷൻ' ഒരുക്കുന്ന ഈസ്റ്റർ  വിഷ
വാട്ടർഫോർഡിൽ മേയ് ദിനാഘോഷം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: വാട്ടർഫോർഡിൽ മേയ് ദിനാഘോഷ പരിപാടി സംഘടിപ്പിക്കുന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അൻസിറാബെ (മഡഗാസ്കർ): 178 വർഷം പഴക്കമുള്ള ലാസലെറ്റ് സന്യാസ സഭയുടെ പുതിയ സുപ്പീരിയർ ജനറലായി മലയാളിയായ ഫാ.
ലണ്ടൻ മേയർ തെരഞ്ഞെടുപ്പ്: ഇന്ത്യൻ വംശജൻ തരുൺ ഗുലാത്തിയും മത്സരരംഗത്ത്.
ലണ്ടൻ: അടുത്ത മാസം രണ്ടിനു നടക്കുന്ന ലണ്ടൻ മേയർ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ വ്യവസായ പ്രമുഖൻ തരുൺ ഗുലാത്തിയും മ
ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ ക്വിസ് മത്സരം; പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസരം ഞായറാഴ്ച വരെ.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സുവാറ 2024 ബൈബിൾ ക്വിസ് മത്സരങ്ങൾക്