• Logo

Allied Publications

Americas
അനുമതിയില്ലാതെ മകളുടെ മുടി മുറിച്ചു; സ്കൂളിനെതിരെ പരാതിയുമായി പിതാവ് കോടതിയിൽ
Share
മിഷിഗണ്‍: മാതാപിതാക്കളുടെ അനുമതിയില്ലാതെ ഏഴുവയസുള്ള കുട്ടിയുടെ മുടി ഭാഗികമായി മുറിച്ചു കളഞ്ഞ സ്കൂൾ അധികൃതർ ഒരു മില്യൻ ഡോളർ നഷ്ടപരിഹാരം നൽകണമെന്നു കുട്ടിയുടെ പിതാവ്. സംഭവത്തിനു ശേഷം കുട്ടി മാനസികമായി തകർന്നിരിക്കുകയാണെന്നു പിതാവ് പറഞ്ഞു.

മകൾ വംശീയ അധിക്ഷേപത്തിനും വർണ വിവേചനത്തിനും ഇരയായതായി പിതാവ് ആരോപിച്ചു. തലയുടെ ഒരുഭാഗത്ത് ഉണ്ടായിരുന്ന ചുരുണ്ട മുടിയാണു മുറിച്ചു കളഞ്ഞത്. മൗണ്ട് പ്ലസന്‍റ് പബ്ലിക് സ്കൂളിനെതിരെയാണ് കേസ് ഫയൽ ചെയ്തിട്ടുള്ളത്.

സ്കൂളിലെ ലൈബ്രേറിയനും അധ്യാപകനുമാണ് പ്രതിചേർക്കപ്പെട്ടിട്ടുള്ളത്. എന്നാൽ യാതൊരു തരത്തിലുമുള്ള വംശീയാക്രമണവും കുട്ടി നേരിട്ടിട്ടില്ലെന്നാണു സ്കൂൾ അധികൃതർ പറയുന്നത്. സംഭവത്തെ കുറിച്ച് ജില്ലാ സ്കൂൾ അധികൃതർ അന്വേഷണം നടത്തിയിരുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

പിച്ചവച്ച് നടക്കുവാൻ ഒരു കൈത്താങ്ങായി അമേരിക്കൻ മലയാളിയുടെ ലൈഫ് ആൻഡ് ലിംബ്.
ന്യൂയോർക്ക്: കാലുകൾ നഷ്ടപ്പെട്ട് ചലന ശേഷി ഇല്ലാത്തവർക്ക് പിച്ചവച്ച് നടക്കുവാൻ ഒരു കൈത്താങ്ങായി സൗജന്യ കൃത്രിമ കാലുക
ഡോ. ജെഫ് മാത്യു അമേരിക്കയിൽ അന്തരിച്ചു.
ന്യൂയോർക്ക്: ഉഴവൂർ വട്ടാടിക്കുന്നേൽ ജോസഫ് മാത്യുവിന്‍റെ (ബേബി) മേരിക്കുട്ടി മാത്യു പുറയമ്പള്ളിയുടെയും മകൻ ഡോ.
മോളി മാത്യുവിന്‍റെ സംസ്കാരം ശനിയാഴ്ച.
ന്യൂജഴ്‌സി: ന്യൂജഴ്സിയിൽ അന്തരിച്ച മിഡ്‌ലാൻഡ് പാർക്ക് സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയ വികാരി റവ. ഡോ. ബാബു കെ.
സിജു മാളിയേക്കൽ സിയാറ്റിൽ അന്തരിച്ചു.
വാഷിംഗ്‌ടൺ ഡിസി: തൃശൂർ കൊരട്ടി മാളിയേക്കൽ പരേതനായ എം.ഡി.
ഒക്‌ലഹോമ നഗരത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
ഒക്‌ലഹോമ സിറ്റി: തിങ്കളാഴ്ച രാവിലെ ഒക്‌ലഹോമ സിറ്റിയിലെ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ