• Logo

Allied Publications

Europe
ജർമൻ തെരഞ്ഞെടുപ്പിൽ അഭിപ്രായ സർവേകളിൽ ലീഡ് ഉയർത്തി എസ്പിഡി
Share
ബെർലിൻ: ജർമൻ പൊതു തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ ഏറ്റവും പുതിയ അഭിപ്രായ സർവേകളിലും മുന്നിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി തന്നെ. നില കൂടുതൽ മെച്ചപ്പെടുത്തിയ പാർട്ടിക്ക് ഇപ്പോൾ 25 ശതമാനം വോട്ടർമാരുടെ പിന്തുണയാണ് കണക്കാക്കുന്നത്.

അതേസമയം 21 ശതമാനം പിന്തുണയുമായി സിഡിയു സിഎസ്യു സഖ്യത്തിന്‍റെ നില കൂടുതൽ പരുങ്ങലിലായി. ഗ്രീൻ പാർട്ടി മെച്ചപ്പെട്ട പ്രകടവനുമായി 16 ശതമാനത്തിൽ നിൽക്കുന്നു. എഫ്ഡിപിക്ക് 12 ശതമാനം പേരുടെയും തീവ്ര വലതുപക്ഷക്കാരായ എഎഫ്ഡിക്ക് 11 ശതമാനം പേരുടെയും പിന്തുണയുണ്ട്.

ഇടതുപക്ഷ പാർട്ടികൾക്കുള്ള പിന്തുണയിൽ നേരിയ കുറവ് വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും ആറ് ശതമാനമുണ്ട്. എസ്പിഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായാൽ ഇടതുപക്ഷവുമായുള്ള സഖ്യസാധ്യത തള്ളിക്കളയാൻ കഴിയില്ല. ജർമനിയിൽ ഈ മാസം 26 നാണ് തെരഞ്ഞെടുപ്പ് നടക്കുക.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.