• Logo

Allied Publications

Europe
കുടിയേറ്റക്കാരിൽ കണ്ണുംനട്ട് ജർമനി; പ്രതിവർഷം വേണ്ട‌ത് നാലു ലക്ഷത്തോളം തൊഴിലാളികളെ
Share
ബെർലിൻ: ജർമനിക്ക് ഓരോ വർഷവും ജോലി നികത്താൻ 400,000 കുടിയേറ്റക്കാർ ആവശ്യമാണെന്ന് റിപ്പോർട്ട്. അതുകൊണ്ടു തന്നെ കൂടുതൽ തൊഴിലാളികൾക്കായി ജർമനി രാജ്യത്തിന്‍റെ വാതിലുകൾ തുറന്നുവെങ്കിലും ഇപ്പോഴും നിരാശയിലാണ്.

ജർമനിയിലെ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസി മേധാവി സർക്കാരിന് അടിയന്തിരമായി നൽകിയ അഭ്യർഥനയിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. രാജ്യത്തെ വിവിധ മേഖലകൾ ആവശ്യപ്പെടുന്ന കഴിവുകളുള്ള കൂടുതൽ കുടിയേറ്റക്കാരെ രാജ്യത്തേക്ക് അനുവദിക്കാൻ ജർമനിയിൽ വിദഗ്ദ്ധരായ തൊഴിലാളികൾ ഇല്ലാതായിരിക്കുന്നു, എന്നാണ് ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസി ചെയർമാൻ ഡെറ്റ്ലെഫ് ഷീലെ വെളിപ്പെടുത്തിയത്.

ജനസംഖ്യാപരമായ സംഭവവികാസങ്ങൾ കാരണം, ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജീവനക്കാരുടെ എണ്ണം ഈ വർഷം ഏകദേശം 1,50,000 ആയി കുറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സന്പദ്വ്യവസ്ഥയുടെ പരിവർത്തനത്തേക്കാൾ ജനസംഖ്യാ പ്രവണതകൾ വളരെ നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു. ജർമനിക്ക് പ്രശ്നം പരിഹരിക്കാൻ മാത്രമേ കഴിയൂ, അവിദഗ്ധരായ തൊഴിലാളികളെ പരിശീലിപ്പിക്കുക, പാർട്ട് ടൈം ജോലികളുള്ള വനിതാ ജീവനക്കാരെ കൂടുതൽ മണിക്കൂർ ജോലി ചെയ്യാൻ അനുവദിക്കുക എല്ലാറ്റിനുമുപരിയായി, കുടിയേറ്റക്കാരെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിലൂടെ മാത്രമേ ഇത് നികത്താനാവൂ.

അതേസമയം ഓരോ വർഷവും ജർമനിക്ക് ഇത്തരത്തിലുള്ള 5,00,000 പുതിയ കുടിയേറ്റക്കാരെ ആവശ്യമാണെന്ന് മറ്റ വിദഗ്ധർ പറയുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്, നഴ്സിംഗ് മുതൽ എയർ കണ്ടീഷനിംഗ് ടെക്നീഷ്യൻമാർ വരെയും, ലോജിസ്റ്റിക് തൊഴിലാളികളും അക്കാദമിക് വിദഗ്ധരും വരെയും എല്ലായിടത്തും വിദഗ്ദ്ധ തൊഴിലാളികളുടെ കുറവുണ്ടാകും. താലിബാൻ അധികാരത്തിൽ വന്നതിനുശേഷം അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ജർമൻ പൗരന്മാരെയും അഭയാർഥികളെയും ജർമ്മനി ഒഴിപ്പിക്കുന്നത് തുടരുന്പോഴാണ് ഷീലെ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ
ജപ്പാൻ അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാമ്പ്യൻഷിപ്പ്; സ്വർണ മെഡൽ ജേതാവായി മലയാളിതാരം ടോം ജേക്കബ്.
ഗ്ലാസ്ഗോ: ജപ്പാനിൽ നടന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാമ്പ്യൻ പട്ടം.