• Logo

Allied Publications

Middle East & Gulf
സൗദിയിൽ 103 പേർക്ക് കോവിഡ്; 6 മരണം
Share
ജിദ്ദ: സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വരുന്നതോടെ ആശ്വാസത്തിന് ഇടനൽകുന്നു. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 2,289 കോവിഡ് രോഗികൾ മാത്രം. ഇവരിൽ 565 പേരുടെ നില ഗുരുതരമാണ്.

വ്യാഴാഴ്ച 103 പുതിയ കോവിഡ് കേസുകളും ആറു മരണവുമാണ് റിപ്പോർട്ട് ചെയ്തത്. 195 പേർ രോഗമുക്തരായി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,45,727ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,34,834ഉം ആയി. രാജ്യത്തെ ആകെ മരണം 8,604 ആയി. ഇതുവരെ രാജ്യത്തെ രോഗമുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.57 ശതമാനവുമാണ്.

ഇതുവരെ രാജ്യത്ത് 3,87,36,360 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 34, മക്ക 18, കിഴക്കൻ പ്രവിശ്യ 9, അൽ ഖസീം 7, ജീസാൻ 6, അസീർ 6, മദീന 5, അൽ ജൗഫ് 5, നജ്റാൻ 4, തബൂക്ക് 3, വടക്കൻ അതിർത്തി മേഖല 3, ഹായിൽ 2, അൽബാഹ 1.

12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി.
സന: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി.
ശുചികരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി കൈരളി ഫുജൈറ.
ഫുജൈറ: ശക്തമായ മഴയെ തുടർന്ന് റോഡിലും താമസസ്ഥലങ്ങളിലും അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് വേണ്ടി
അജ്പക് തോമസ് ചാണ്ടി മെമ്മോറിയൽ വോളിബോൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു.
കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റും (അജ്പക്) കേരള സ്പോർട്സ് ആൻഡ് ആർട്സ് ക്ലബും (കെഎസ്എസി) സംയുക്തമായി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാൻ: ജി.എസ്. പ്രദീപ്.
റിയാദ് : അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാനെന്നും ജനാധിപത്യത്തിന്‍റേയും മതേതരത്വത