• Logo

Allied Publications

Americas
യുഎസിലെ ഏറ്റവും ശക്തമായ ഗർഭച്ഛിദ്രവിരുദ്ധ നിയമം ടെക്സസിൽ
Share
വാഷിംഗ്ടൺ ഡിസി: ഗർഭം ധരിച്ച് ആറാഴ്ചയ്ക്കു ശേഷം ഗർഭച്ഛിദ്രം നടത്തുന്നത് നിരോധിക്കുന്ന നിയമം യുഎസിലെ ടെക്സസ് സംസ്ഥാനത്ത് പ്രാബല്യത്തിൽ വന്നു. ഭ്രൂണത്തിൽനിന്നു ഹൃദയമിടിപ്പ് കേൾക്കാൻ തുടങ്ങിയാൽ(ആറ് ആഴ്ചയോടെ) ഛിദ്രം പാടില്ല. ‘ഹൃദയമിടിപ്പു നിയമം’ എന്നാണു വിളിക്കുന്നത്. യുഎസിൽ നടപ്പിലാക്കുന്ന ഏറ്റവും ശക്തമായ ഗർഭച്ഛിദ്രവിരുദ്ധ നിയമമാണിത്.

റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് മേയിൽ നിയമത്തിൽ ഒപ്പുവച്ചിരുന്നു. എന്നാൽ, നിയമം നടപ്പാക്കാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഗർഭച്ഛിദ്രാനുകൂലികൾ സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി ഹർജി പരിഗണിക്കേണ്ടെന്നു തീരുമാനിച്ചതോടെയാണ് നിയമം പ്രബല്യത്തിലായത്.

2224 ആഴ്ചവരെ ഗർഭച്ഛിദ്രം നടത്താനാണു നിലവിൽ അനുമതിയുള്ളത്. ടെക്സസിലെ പുതിയ നിയമപ്രകാരം ആറ് ആഴ്ചയ്ക്കുശേഷം ഗർഭച്ഛിദ്രം നടത്തുന്ന ഡോക്ടർമാർക്കെതിരേ ആർക്കും കോടതിയെ സമീപിക്കാം. ബലാത്സംഗം, വിലക്കപ്പെട്ട ബന്ധങ്ങൾ മുതലായ കാരണങ്ങളാലുള്ള ഗർഭവും അലസിപ്പിക്കാൻ പാടില്ല.

ടെക്സസിലെ 90 ശതമാനം ഗർഭച്ഛിദ്രങ്ങളും ആറ് ആഴ്ചയ്ക്കു ശേഷമാണെന്നു കണക്കുകൾ വ്യക്തമാക്കുന്നു.

ഡോ. ജെഫ് മാത്യു അമേരിക്കയിൽ അന്തരിച്ചു.
ന്യൂയോർക്ക്: ഉഴവൂർ വട്ടാടിക്കുന്നേൽ ജോസഫ് മാത്യുവിന്‍റെ (ബേബി) മേരിക്കുട്ടി മാത്യു പുറയമ്പള്ളിയുടെയും മകൻ ഡോ.
മോളി മാത്യുവിന്‍റെ സംസ്കാരം ശനിയാഴ്ച.
ന്യൂജഴ്‌സി: ന്യൂജഴ്സിയിൽ അന്തരിച്ച മിഡ്‌ലാൻഡ് പാർക്ക് സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയ വികാരി റവ. ഡോ. ബാബു കെ.
സിജു മാളിയേക്കൽ സിയാറ്റിൽ അന്തരിച്ചു.
വാഷിംഗ്‌ടൺ ഡിസി: തൃശൂർ കൊരട്ടി മാളിയേക്കൽ പരേതനായ എം.ഡി.
ഒക്‌ലഹോമ നഗരത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
ഒക്‌ലഹോമ സിറ്റി: തിങ്കളാഴ്ച രാവിലെ ഒക്‌ലഹോമ സിറ്റിയിലെ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ
നഴ്സിംഗ് ഹോമുകൾക്ക് ദേശീയ മിനിമം സ്റ്റാഫിംഗ് മാനദണ്ഡങ്ങൾ സ്ഥാപിക്കും: കമല ഹാരിസ്പി.
ല ക്രോസ്‌സ് (വിസ്കോൺസിൻ): ഫെഡറൽ ധനസഹായമുള്ള നഴ്സിംഗ് ഹോമുകൾക്കായി ബൈഡൻ ഭരണകൂടം ദേശീയ മിനിമം സ്റ്റാഫിംഗ് മാനദണ്ഡ