• Logo

Allied Publications

Americas
ഫൊക്കാന ഒർലാന്‍റോ കണ്‍വൻഷൻ: ഷിക്കാഗോ കിക്ക് ഓഫ് അന്പതിനായിരലധികം ഫണ്ട് സ്വരൂപിച്ചു
Share
ഷിക്കാഗോ: 2022 ജൂലൈ 710 വരെ ഒർലാന്‍റോയിൽ നടത്തപെടുന്ന ഫൊക്കാനയുടെ നാഷണൽ കണ്‍വൻഷന്‍റെ പ്രഥമ കിക്ക് ഓഫ്, ഫൊക്കാനയുടെ സ്ഥാപക നേതാവ് ഡോ. അനിരുദ്ധന്‍റെ നാടായ ഷിക്കാഗോയിൽ ചരിത്ര വിജയത്തോടെ ശ്രദ്ധേയമായി. കിക്ക് ഓഫ് ദിനത്തിൽ തന്നെ 50000 ലധികം ഡോളർ സ്പോണ്‍സർഷിപ്പിലൂടെ സമാഹരിച്ചുകൊണ്ടാണ് ഫൊക്കാന മിഡ്വെസ്റ്റ് റീജിയണ്‍, സമാനതകളില്ലാത്ത ചരിത്രം കുറിച്ചത്.

നാഷണൽ പ്രസിഡന്‍റ് ജോർജി വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, നാഷണൽ സെക്രട്ടറി സജി മോൻ ആന്‍റണി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ജെയ്ബു കുളങ്ങര, വൈസ്പ്രസിഡന്‍റ് തോമസ് തോമസ് (ന്യൂയോർക്ക്) , അസോസിയേറ്റ് സെക്രട്ടറി ഡോ. മാത്യു വർഗീസ് (ഡിട്രോയിറ്റ്), കണ്‍വൻഷൻ ചെയർമാന് ചാക്കോ കുര്യൻ (ഒർലാന്േ‍റാ) , നാഷനൽ കമ്മറ്റി അഗങ്ങളായ അനിൽകുമാർ പിള്ള, സതീശൻ നായർ, ജോർജ് പണിക്കർ, റ്റോമി അന്പനാട്ട്, വിമൻസ് ഫോറം കമ്മറ്റി അംഗങ്ങളായ ഡോ. ബ്രിഡ്ജറ് ജോർജ്ജ് തുടങ്ങി ഫൊക്കാനയുടെ നിരവധി നേതാക്ക·ാർ കിക്ക് ഓഫിന് ശക്തിപകരുവാനായി മീറ്റിംഗിൽ പങ്കെടുത്തു. ഡോ എബ്രഹാം മാത്യു, അറ്റോർണി സ്റ്റീവ് ക്രിഫെയ്സ്, മറിയാമ്മ പിള്ള , ജെയ്ബു കുളങ്ങര , സിറിയക് കൂവക്കാട്ടിൽ, ടിജോ കൈതക്കത്തൊട്ടിയിൽ, ടോണി കിഴക്കേക്കുറ്റ്, ഡോ. മാത്യു വർഗീസ് എന്നീ സ്പോണ്‍സർമാരെ കൂടാതെ പല കുടുംബങ്ങളും ഈ ചരിത്ര വിജയം കുറിച്ച കിക്ക് ഓഫ് മീറ്റിനോടനുബന്ധിച്ച് കണ്‍വൻഷന് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

ഷിക്കാഗോയിലെ വിവിധ സംഘടനാ നേതാക്കളും അഭ്യുദയകാംഷികളും പങ്കെടുത്ത ചടങ്ങിൽ കണ്‍വൻഷൻ ചെയർമാൻ ചാക്കോ കുര്യൻ കണ്‍വൻഷൻ സംബന്ധിച്ചുള്ള വിവരങ്ങൾ പങ്കുവച്ചു. ഫൊക്കാനയുടെ ഉൗർജ്ജ ശ്രോതസുകൂടിയായ ഷിക്കാഗോ സമൂഹത്തിന്‍റെ പിന്തുണ ഫൊക്കാനയെ സംബന്ധിച്ചിടത്തോളം ഏറെ വിലപ്പെട്ടതാണ് എന്നും , പ്രഥമ കിക്ക് ഓഫിൽ തന്നെ ബഹുദൂരം മുന്നേറുവാനുള്ള ഉൗർജ്ജം പകർന്നു നൽകിയ ഷിക്കാഗോ സമൂഹത്തിന് നന്ദി അറിയിക്കുന്നതായും പ്രസിഡന്‍റ് ജോർജി വർഗീസ് അറിയിച്ചു. വളരെ സുതാര്യവും ഏറ്റവും ലളിതവുമായ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കുവാനായി ഏവരെയും ക്ഷണിക്കുന്നതായി അദ്ദേഹം അറിയിച്ചു. വൻ വിജയമായി തീർന്ന ഈ കിക്ക് ഓഫ് മീറ്റിംഗിന് ചുക്കാൻ പിടിച്ച എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ജെയ്ബു കുളങ്ങരെയെയും ടെക്നിക്കൽ കോർഡിനേറ്റർ പ്രവീണ്‍ തോമസിനെയും മുൻ പ്രസിഡന്‍റ് മറിയാമ്മ പിള്ളയെയും അഭിനന്ദിക്കുന്നതായും അദ്ദേഹം അറിയിച്ചു. വളരെ എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിക്കത്തക്ക രീതിയിൽ ഓണ്‍ലൈനിൽ ചെയ്യുവാൻ സാധിക്കുന്ന ഫൊക്കാന കണ്‍വെൻഷൻ രജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങൾ സെക്രട്ടറി സജി മോൻ ആന്‍റണി പങ്കുവച്ചു. ഈ മീറ്റിങ്ങിനോടനുബന്ധിച്ച് രാജഗിരി മെഡിക്കൽ കോളേജിൽ ചികിത്സാ ഇളവുകളും ഡയഗണോസ്റ്റിക് ടെസ്റ്റ് പാക്കേജ് അടങ്ങിയ ഹെൽത്ത് കാർഡുകൾ വിതരണം ചെയ്യുകയുണ്ടായി. നാട്ടിലുള്ള ബന്ധുക്കൾക്കും ഈ സൗജന്യം ലഭ്യമാണ് എന്നും ഇതുസംബന്ധിച്ച വിശദീകരണമധ്യേ ജനറൽ സെക്രട്ടറി സജിമോൻ ആന്‍റണി അറിയിച്ചു.

ഇന്ത്യ പ്രസ് ക്ലബ് നാഷനൽ പ്രസിഡന്‍റ് ബിജു കിഴക്കേക്കുറ്റ്, കെസിസിഎൻഎ പ്രസിഡന്‍റ് സിറിയക് കൂവക്കാട്ടിൽ, ഷിക്കാഗോയിലെ അസോസിയേഷൻ പ്രസിഡന്‍റുമാരായ ജോണ്‍സൻ കണ്ണൂക്കാടൻ (ഷിക്കാഗോ മലയാളി അസോസിയേഷൻ), സ്റ്റീഫൻ കിഴക്കേക്കുറ്റ് (മിഡ്വെസ്റ് മലയാളി അസോസിയേഷൻ), സിബു കുളങ്ങര (ഇല്ലിനോയി മലയാളി അസോസിയേഷൻ), ബിജി എടാട് (കേരളൈറ്റ് മലയാളീ അസോസിയേഷൻ), ഷിക്കാഗോയിലെ പ്രമുഖ നേതാക്ക·ാരായ അയ പീറ്റർ കുളങ്ങര, ഫ്രാൻസിസ് കിഴക്കേക്കുറ്റ്, സന്തോഷ് നായർ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. സിഎംഎ ഓഫീസിൽ വച്ചു നടന്ന റീജിയണൽ മീറ്റിംഗ്, സംഘടിപ്പിച്ചത് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ജെയ്ബു കുളങ്ങരയുടെ നേതൃത്വത്തിലാണ്. പ്രവീണ്‍ തോമസ് മാസ്റ്റർ ഓഫ് സെറിമണി ആയി പ്രവർത്തിക്കുകയും, ജോർജ് പണിക്കർ സ്വാഗതവും സൂസൻ ചാക്കോ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

റിപ്പോർട്ട്: അനിൽ മറ്റത്തികുന്നേൽ

പിച്ചവച്ച് നടക്കുവാൻ ഒരു കൈത്താങ്ങായി അമേരിക്കൻ മലയാളിയുടെ ലൈഫ് ആൻഡ് ലിംബ്.
ന്യൂയോർക്ക്: കാലുകൾ നഷ്ടപ്പെട്ട് ചലന ശേഷി ഇല്ലാത്തവർക്ക് പിച്ചവച്ച് നടക്കുവാൻ ഒരു കൈത്താങ്ങായി സൗജന്യ കൃത്രിമ കാലുക
ഡോ. ജെഫ് മാത്യു അമേരിക്കയിൽ അന്തരിച്ചു.
ന്യൂയോർക്ക്: ഉഴവൂർ വട്ടാടിക്കുന്നേൽ ജോസഫ് മാത്യുവിന്‍റെ (ബേബി) മേരിക്കുട്ടി മാത്യു പുറയമ്പള്ളിയുടെയും മകൻ ഡോ.
മോളി മാത്യുവിന്‍റെ സംസ്കാരം ശനിയാഴ്ച.
ന്യൂജഴ്‌സി: ന്യൂജഴ്സിയിൽ അന്തരിച്ച മിഡ്‌ലാൻഡ് പാർക്ക് സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയ വികാരി റവ. ഡോ. ബാബു കെ.
സിജു മാളിയേക്കൽ സിയാറ്റിൽ അന്തരിച്ചു.
വാഷിംഗ്‌ടൺ ഡിസി: തൃശൂർ കൊരട്ടി മാളിയേക്കൽ പരേതനായ എം.ഡി.
ഒക്‌ലഹോമ നഗരത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
ഒക്‌ലഹോമ സിറ്റി: തിങ്കളാഴ്ച രാവിലെ ഒക്‌ലഹോമ സിറ്റിയിലെ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ