• Logo

Allied Publications

Americas
ഗ്രേസി ഈപ്പൻ ദാനിയലിന് ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം കർഷകരത്നം അവാർഡ്
Share
ഫിലഡൽഫിയ: വിളവെടുപ്പിന്‍റെ ഉത്സവം കൂടിയായ ഓണാഘോഷത്തോടനുബന്ധിച്ച് കേരളാഫോറം ട്രൈസ്‌സ്റ്റേറ്റ് ഏരിയായിലെ മികച്ച കർഷകനെ കണ്ടെത്താനുള്ള മത്സരത്തിൽ പെൻസിൽവേനിയ ഹണ്ടിംടണ്‍വലിയിൽ നിìള്ള ഗ്രേസി ഈപ്പൻ ദാനിയൽ കർഷകരത്നം അവാർഡിന് അർഹയായി.

ഫിലഡൽഫിയായിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളി കുടുംബങ്ങളെ ജൈവ കൃഷിയിലേയക്ക് ആകർഷിപ്പിക്കുവാനും കേരളത്തിന്‍റെ തനതായ പച്ചക്കറികളും പഴവർഗങ്ങളും അമേരിക്കൻ മണ്ണിൽ വികസിപ്പിച്ചെടുക്കുന്നവരെ പ്രോത്സസാഹിപ്പിക്കുവാനുമുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് കർഷകരത്നം അവാർഡ് ഏർപ്പെടുത്തിയത്.

കൃഷിയിൽ തൽപരരും, നിപുണരുമായ നിരവധിപേർ മത്സരത്തിൽ പങ്കെടുത്തിരുന്നു. വിത്തുൽപ്പാദനം മുതൽ വിളവെടുപ്പുവരെയുള്ള പ്രക്രിയകൾ സൂക്ഷ്മമായി പരിശോധിച്ചശേഷമാണ് വിധിനിർണയം നടത്തിയത്. പന്ത്രണ്ട് അടുക്കളത്തോട്ടങ്ങൾ മത്സരത്തിൽ പങ്കെടുക്കുവാൻ രജിസ്റ്റർ ചെയ്തിരുന്നു, ഇതിൽ നിന്നും എട്ട് തോട്ടങ്ങൾ ഫൈനൽ റൗണ്ടിൽ എത്തുകയുണ്ടായി. അതിൽ നിന്നാണ് കർഷകരത്നത്തെയും മറ്റുവിജയികളെയും കണ്ടെത്തിയത്.

മത്സരത്തിൽ പങ്കെടുത്ത കൃഷിത്തോട്ടങ്ങളെല്ലാം മികച്ച നിലവാരം പുലർത്തുന്നതായിരുണെന്ന്് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. മലയാളികളുടെ കൃഷിയോടുള്ള ആഭിമുഖ്യം എത്ര വലുതാണെന്ന്് കർഷകരത്നം അവാർഡുജേതാവായ ഗ്രേസി ഈപ്പൻ ദാനിയലിന്‍റെ കൃഷിത്തോട്ടത്തിൽ നിന്നും മനസിലാക്കുമെന്ന്് വിധികർത്താക്കൾ പറഞ്ഞു.

രണ്ടാം സമ്മാനം ലാങ്ഹോണിൽ നിന്നുള്ള സോയ നായരുടെഅടുക്കളത്തോട്ടം കരസ്ഥമാക്കിയപ്പോൾ മൂന്നാം സ്ഥാനം ഫിലാഡൽഫിയായിൽ നിന്നുള്ള ജേക്കബ് കണ്ണാടന്‍റെ അടുക്കളത്തോട്ടവും നേടി.

കർഷരത്നം ഗ്രേസി ഈപ്പൻ ദാനിയലിന് ഫിലഡൽഫിയായിലെ ഇമ്മാനുവൽ റിയാലിറ്റിയുടെ പേരിലുള്ള എവർറോളിംഗ് ട്രോഫി ട്രൈസ്റ്റേറ്റ് ചെയർമാൻ സുമോദ് നെല്ലിക്കാലയും, ഓണാഘോഷ ചെയർമാൻ വിൻസന്‍റ് ഇമ്മാനുവലും ചേർന്ന് നൽകി. സ്പോണ്‍സറായ കേരള കിച്ചൻ നൽകിയ കാഷ് അവാർഡുകൾ സെക്രട്ടറി സാജൻ വറുഗീസും, ട്രഷറർ രാജൻ സാമുവലും സമ്മാനിച്ചു. അവാർഡ് കമ്മറ്റി കോഡിനേറ്ററുന്മാരായ ഫീലിപ്പോസ് ചെറിയാൻ ജോർജ് ഓലിക്കൽ, ടി.ജെ. തോംസണ്‍ എന്നിവർ വിധി കർത്താക്കളായി പ്രവർത്തിച്ചു.

റിപ്പോർട്ട്: ജോർജ് ഓലിക്കൽ

ഫിലാഡൽഫിയയിൽ അന്തരിച്ച ജോജോ ജോസഫിന്‍റെ സംസ്കാരം ബുധനാഴ്ച.
ഫിലാഡൽഫിയ: കഴിഞ്ഞ ദിവസം ഫിലഡൽഫിയയിൽ അന്തരിച്ച ജോജോ ജോസഫ് തെള്ളിയിലിന്‍റെ(48) പൊതുദർശനവും സംസ്കാര ശുശ്രൂഷകളും ബു
അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു.
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ അരിസോണയിൽ തെലങ്കാനയിൽ നിന്നുള്ള രണ്ട് വിദ്യാർഥികൾ വാഹനാപകടത്തിൽ മരിച്ചു.
2022ല്‍ യുഎസ് പൗരത്വം ലഭിച്ചത് 65,960 ഇന്ത്യക്കാര്‍ക്ക്.
വാഷിംഗ്ടണ്‍ ഡിസി: 2022ല്‍ 65,960 ഇന്ത്യക്കാര്‍ക്ക് അമേരിക്കന്‍ പൗരത്വം ലഭിച്ചതായി യുഎസ് കോണ്‍ഗ്രസിന്‍റെ ഗവേഷണ വിഭാഗം (സി
ഗ്രാമി പുരസ്കാര ജേതാവും പ്രശസ്ത ഗായികയുമായ മാൻഡിസ വിടവാങ്ങി.
നാഷ്‌വില്ല: ഗ്രാമി പുരസ്കാര ജേതാവും പ്രശസ്ത ഗായികയുമായ മാൻഡിസ ലിൻ ഹണ്ട്‌ലി(47) അന്തരിച്ചു.
സ്വർഗീയ നാദം സംഗമം അറ്റ്ലാന്‍റയിൽ ഓഗസ്റ്റ് രണ്ട് മുതൽ.
അറ്റ്ലാന്‍റാ: അറ്റ്ലാന്‍റാ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വർഗീയ നാദം എന്ന ക്രിസ്ത്യൻ ഡിവോഷണൽ ലൈവ് സൂം പ്രോഗ്രാമിന്‍റെ ആഭി