• Logo

Allied Publications

Americas
കലയുടെ പൂർണിമ നേടിയ പി.ടി. ചാക്കോയ്ക്ക് ജന്മദിനാശംസകൾ
Share
ന്യൂയോർക്ക്: കലയുടെ പൂർണിമ നേടി തൊണ്ണൂറു വയസ്‌സിലെത്തി നിൽക്കുന്ന പി.ടി. ചാക്കോയ്ക്ക് ജ·ദിനാശംസകൾ.മലയാളത്തെയും കേരളക്കരയെയും എന്നു നെഞ്ചിലേറ്റിയ ഈ ഭാഷാസ്നേഹി അമേരിക്കൻ മലയാളികളുടെ മിഴികളിലാണ് അത്ഭുതസദസൊരുക്കിയത്. അമേരിക്കൻ മലയാളികളുടെ സർഗബോധത്തെ ഉയർത്തിയ പി.ടി. ചാക്കോ സ്റ്റേജുകളുടെ തന്പുരാനാണ്. ഇന്നും തിങ്ങി നിറഞ്ഞ ഒരു സദസിനു മുന്നിൽ ഡയലോഗുകളുടെയും ദൃശ്യവിസ്മയത്തിന്‍റെയും സ്റ്റേജ് ഒരുക്കാൻ അദ്ദേഹം തയാറാവും. അത്രയ്ക്കും നാടകങ്ങളോടും അക്ഷരങ്ങളോടും ചേക്കേറിയ മനുഷ്യസ്നേഹിയായിരുന്നു പി.ടി. ചാക്കോ.

മലയാളകലയ്ക്ക് അമേരിക്കയിൽ സ്വന്തമായ ഇടമൊരുക്കിയ കലാസ്നേഹിയുടെ തൊണ്ണൂറാം പിറന്നാൾ ആഘോഷിക്കുന്പോഴും പ്രവാസത്തിന്‍റെ ഏകാന്തജ്വാലകളിൽ കലയുടെ നാട്യഗൃഹമൊരുക്കിയ അനുഗ്രഹീത കലാകാരൻ എന്ന നിലയ്ക്കാണ് പി.ടി ചാക്കോ അറിയപ്പെടുന്നത് ഓഗസ്റ്റ് 27നാണ് അദ്ദേഹത്തിന്‍റെ ജന്മദിനം. പിറന്നാൾ നിറവിൽ നിൽക്കുന്പോഴും നാടകവും ഡാൻസ്ഡ്രാമയും കവിതയും ലേഖനങ്ങൾക്കുമൊപ്പം നാടകത്തിന്‍റെ നടനവൈഭവത്തിന്‍റെ ലഹരിയിലാണ് പ്രിയപ്പെട്ട ചാക്കോച്ചൻ.

ഇന്ത്യയിൽ നിന്നു മല്യേഷ്യ വഴി സിംഗപ്പൂരിലെത്തി, പിന്നീട് യൂറോപ്പ് കടന്നു അമേരിക്കയിലെത്തുന്പോഴും ചാക്കോച്ചൻ എന്ന യാത്രക്കാരനൊപ്പം സാഹിത്യവും കലയും ഒരു കൂടപ്പിറപ്പു പോലെ ഒപ്പമുണ്ടായിരുന്നു. കംപ്യൂട്ടർ ഗ്രാഫിക്സിന്‍റെ കാഴ്ചയിലും ഉഗ്രമായ പ്രകാശവിസ്മയങ്ങളുടെയും മായാജ്വാലത്തിലും ശബ്ദവിന്യാസങ്ങളുടെ മായികതയിലും മയങ്ങിയ വൻ പ്രോഗ്രാമുകളുടെ കാലത്ത്, സ്റ്റേജുകളിൽ തന്‍റെ നാടകങ്ങൾ വിജയിപ്പിക്കുന്ന ചാക്കോച്ചൻ എക്കാലത്തുമൊരു വിസ്മയമാണ്. മലങ്കര ആർട്സ് ഇന്‍റർനാഷണലിന്‍റെ ബാനറിൽ ചാക്കോച്ചൻ ഒരുക്കിയ നാടകങ്ങളിലൂടെ വളർന്ന അമേരിക്കൻ മലയാളികൾക്കിടയിൽ നാടകരംഗത്തെ കുലപതി എന്ന റെക്കോഡ് പി.ടി ചാക്കോയ്ക്ക് മാത്രം സ്വന്തം.

നാടകങ്ങൾക്ക് വേണ്ടി മാത്രം ഫൈൻ ആർട്സ് ക്ലബ് സ്ഥാപിച്ച് ജീവൻ നൽകി, ഒട്ടനവധി പേരെ കലാരംഗത്തേക്ക് കൈപ്പിടിച്ചുയർത്തിയ കലാസ്നേഹിയാണ് പി.ടി. ചാക്കോ. ബിബ്ലിക്കൽ കഥകളുടെ ലളിതമായ ആവിഷ്ക്കാരങ്ങൾ എത്രയോ അമേരിക്കൻ മലയാളികൾക്ക് കലാവിഷ്ക്കാരത്തിന്‍റെ പുതുവെളിച്ചം പകർന്നു. ഇപ്പോഴും പി.ടി. ചാക്കോ എന്ന എഴുത്തുകാരന്‍റെ ബൈലൈനു താഴെയുള്ള അക്ഷരങ്ങൾ ഭക്തിയും ന·യുടെയും കൂട്ടക്ഷരങ്ങളാണ്. കർട്ടനു മുന്നിലും പിന്നിലും പാറിനടക്കുന്ന നാടകത്തിന്‍റെ മർമ്മമറിഞ്ഞ സ്നേഹനിധിയായ ചാക്കോച്ചന് ഫൈനാർട്സ് മലയാളത്തിന്‍റെ സ്നേഹാദരവുകൾ.

ഒരു പ്രേമകാവ്യം എന്ന കാവ്യ ശിൽപ്പത്തിലൂടെ ആദിപ്രകൃതിയിൽ ആരംഭിച്ച പ്രേമം എന്ന വികാരം അനശ്വരമാണെന്നും അതിൽ ദൈവികസാന്നിധ്യമുണ്ടെന്നും ഉദ്ഘോഷിക്കുന്ന കഥാകാരനായ പി.ടി. ചാക്കോ (മലേഷ്യ)യെ കാണാം. കേരളത്തിന്‍റെ കിഴക്കൻ മലയോരപ്രദേശത്തിന്‍റെ പശ്ചാത്തലത്തിൽ ആദിവാസികളുടെ വിയർപ്പും വേദനയും സമന്വയിപ്പിച്ച കഥയായിരുന്നു ഒരു പ്രേമകാവ്യം എന്ന നാടകം പറഞ്ഞത്. നാട്ടുപ്രമാണികൾ കൊടികുത്തി വാഴുന്ന ആ നാട്ടിലെ ഒരു പ്രദേശമാണ് കാക്കോത്തിക്കാവ്. ആ കാക്കോത്തിക്കാവിലേക്കാണ് പി.ടി. ചാക്കോ (മലേഷ്യ) ഒരു പ്രേമകാവ്യത്തിലൂടെ പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോയത്. അദ്ദേഹത്തിന്‍റെ പത്താമത്തെ ഡാൻസ് ഡ്രാമ അമേരിക്കൻ മലയാളികൾ ഏറ്റെടുത്തത് അവരെയത് മനസ്‌സു കൊണ്ട് മലയാളനാട്ടിലേക്ക് ഒരു മടക്കയാത്ര നടത്തിച്ചു എന്ന രീതിയിലാണ്. അതു കൊണ്ട് തന്നെ, നമുക്ക് പി.ടി. ചാക്കോ എന്ന അക്ഷരസ്നേഹിയുടെ കലാപൂർണ്ണിമയ്ക്ക് മുന്നിലും ജ·ദിനത്തിലും ആശംസകൾ നേരാം.. സഹസ്രപൂർണ്ണിമ വിരിഞ്ഞ അദ്ദേഹത്തിന്‍റെ അക്ഷരങ്ങൾക്കും ജീവിതത്തിനും ദീർഘായുസ് നേരാം.

റിപ്പോർട്ട്: ജോർജ് തുന്പയിൽ

ബോസ്റ്റൺ സെന്‍റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷന് തുടക്കമായി.
ബോസ്റ്റൺ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി യൂത്ത് കോൺഫറൻസ് രജിസ്‌ട്രേ
സൈമൺ ചാമക്കാലയെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള അസോസിയേഷൻ ഓഫ് ഡാളസ്.
ഡാളസ്: കരോൾട്ടൺ സിറ്റി കൗൺസിലിലേക്ക് മത്സരിക്കുന്ന സൈമൺ ചാമക്കാലയെ വിജയിപ്പിക്കണമെന്ന അഭ്യർഥനയുമായി കേരള അസോസി
കേരള അസോസിയേഷൻ ഓഫ് ഡാളസ് സീനിയർ ഫോറം ശനിയാഴ്ച.
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്‍റെ ആഭിമുഖ്യത്തിൽ സീനിയർ ഫോറം “മധുരമോ മാധുര്യമോ”സംഘടിപ്പിക്കുന്നു.
ഐപിസിഎൻഎ ഫിലാഡൽഫിയ ചാപ്റ്റർ പ്രവർത്തനോദ്ഘാടനം സംഘടിപ്പിച്ചു.
ഫിലാഡൽഫിയ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലാഡൽഫിയ റീജിയൺ 2024 2025 പ്രവർത്തനോദ്ഘാടനം സീറോമലബാർ ഓഡിറ്റ
റെയ്ച്ചല്‍ ഏബ്രഹാം അന്തരിച്ചു.
പോത്താനിക്കാട്: കീപ്പനശേരില്‍ പരേതനായ കെ.കെ. ഏബ്രഹാമിന്‍റെ (ആദായി മാസ്റ്റര്‍) ഭാര്യ റെയ്ച്ചല്‍ ഏബ്രഹാം(84) അന്തരിച്ചു.