• Logo

Allied Publications

Americas
ഇന്ത്യാ പ്രസ്ക്ലബ് അന്താരാഷ്ട്ര മാധ്യമ കോണ്‍ഫറൻസ്: ജോയി നെടിയകലാ പ്ലാറ്റിനം സ്പോണ്‍സർ
Share
ഷിക്കാഗോ: ഐപിസിഎൻഎ ഷിക്കാഗോ ചാപ്റ്ററിന്‍റെ ആതിഥ്യത്തിൽ നവംബർ 11 മുതൽ 14 വരെ ഷിക്കാഗോയിൽ നടത്തപെടുന്ന അന്താരാഷ്ട്ര മീഡിയാ കോണ്‍ഫറൻസിന്‍റെ പ്ലാറ്റിനം സ്പോണ്‍സർ ആയി മിഡ്വെസ്റ്റ് റീജിയണിലെ പ്രമുഖ വ്യവസായിയും പ്രവാസികളുടെ സ്വന്തം ചാനലായ പ്രവാസി ചാനലിന്‍റെ ഉടമകളിലൊരാളുമായ ജോയി നേടിയകാലയും സഹധർമ്മിണി ഫിൻസിയും എത്തുന്നു.

മിഡ്വെസ്റ്റ് സംസ്ഥാനങ്ങളിലെ ഹോൾസെയിൽ ഗ്യാസ് വിതരണ രംഗത്ത് പ്രമുഖരായ ഗ്യാസ് ഡിപ്പോ ഓയിൽ കന്പനിയുടെ സ്ഥാപകനും ഉടമസ്ഥനുമാണ് ജോയി നെടിയകാലായിൽ. ഇന്ധനവിതരണത്തിൽ ഹോൾസെയിൽ രംഗത്തും റീട്ടെയിൽ രംഗത്തും ഏറെ അറിയപ്പെടുന്ന ജോയി, ഗ്യാസ് ഡിപ്പോയ്ക്ക് പുറമെ ക്യാപിറ്റൽ ഡിപ്പോ, ഷിക്കാഗോ ഡൗണ്‍ടൗണിലെ ഹയാത്ത് റീജൻസി ഹോട്ടൽ തുടങ്ങി നിരവധി വ്യവസായ സംരംഭങ്ങളുടെ ഉടമ കൂടിയാണ്.

അമേരിക്കൻ മലയാളികളുടെ സ്വന്തം ചാനൽ എന്ന് വിശേഷിപ്പാക്കാവുന്ന പ്രവാസി ചാനലിന്‍റെ സംരഭകരിലൊരാളും, മാനേജിംഗ് പാർട്ണറും അഡ്വൈസറുമായി പ്രവാസി ചാനലിന്‍റെ നടത്തിപ്പിൽ അദ്ദേഹത്തിന്‍റെ പ്രാഗൽഭ്യം ചാനലിന്‍റെ വിജയത്തിൽ വളരെ പങ്കു വഹിച്ചിട്ടുണ്ട്.

വ്യവസായ രംഗത്തിനൊപ്പം അമേരിക്കയിലും ഇന്ത്യയിലും നിരവധി ജീവകാരുണ്യ പ്രവത്തനങ്ങളിൽ സജീവ പങ്കാളിയായ ജോയി മലയാളി സംഘടനകൾക്കും മാധ്യമങ്ങൾക്കും സാന്പത്തികമായ പിന്തുണ നൽകുകയും ചെയ്തിട്ടുണ്ട്.

ജോയി നെടിയകാലായ്ക്ക് നന്ദി അറിയിക്കുന്നതായും പ്രസ് ക്ലബിന്‍റെ ആരംഭം മുതൽ എല്ലാ പരിപാടികളിലും ഒരു മടിയും കൂടാതെ സഹകരിച്ചിട്ടുള്ള അദ്ദേഹത്തെപോലുള്ള സ്പോണ്‍സേഴ്സിന്‍റെ സാന്നിധ്യം കോണ്‍ഫറൻസിന് കരുത്തേകുമെന്നും ഐപിസിഎൻഎ നാഷണൽ പ്രസിഡന്‍റ് ബിജു കിഴക്കേക്കുറ്റ് അറിയിച്ചു. ജോയ് നേടിയകാലായുടെ പ്ലാറ്റിനം സ്പോണ്‍സർഷിപ്പിൽ വളരെ അധികം സന്തോഷമുണ്ടെന്ന് പ്രവാസി ചാനലിന്‍റെ മാനേജിങ് പാർട്ണറും, പ്രസ് ക്ലബ് നാഷണൽ സെക്രട്ടറിയുമായ സുനിൽ ട്രൈസ്റ്റാർ പറയുകയുണ്ടായി.

ഷിക്കാഗോ ചാപ്റ്ററിന്‍റെ ആതിഥ്യത്തിൽ നവംബർ 11 മുതൽ 14 വരെ നടക്കുന്ന കോണ്‍ഫറൻസ്, ഗ്ലെൻവ്യൂവിലെ റിനയസൻസ് ഷിക്കാഗോ ഗ്ലെൻവ്യൂ സ്യൂട്ട്സിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. വിവിധ നഗരങ്ങളിൽ നിന്നും മാധ്യമ പ്രവർത്തകരും സംഘടനാ നേതാക്കളും ഒൻപതാമത് കോണ്‍ഫറൻസിൽ പങ്കെടുക്കും. കൂടാതെ കേരളത്തിൽ നിന്ന് മാധ്യമ രംഗത്തും രാഷ്ട്രീയരംഗത്തും നിന്നുള്ള വിവിധ വിശിഷ്ട വ്യക്തികളും പങ്കെടുക്കും.

പ്രസിഡന്‍റ് ബിജു കിഴക്കേക്കുറ്റ്, ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ, ട്രഷറർ ജീമോൻ ജോർജ്ജ്, ജോയിന്‍റ് സെക്രട്ടറി ബിജിലി ജോർജ്ജ്, ജോ. ട്രഷറർ ഷീജോ പൗലോസ് എന്നിവർ അടങ്ങിയ എക്സിക്യൂട്ടീവ് കമ്മറ്റിയാണ് കോണ്‍ഫറൻസിന് നേതൃത്വം നൽകുന്നത്. വർണശബളവും അർത്ഥ സന്പുഷ്ടവുമായ ഒരു സമകാലീന മീഡിയ കോണ്‍ഫറൻസ്, വൈവിധ്യമാർന്ന പരിപാടികളോടെയും വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തോടെയും നടത്തുവാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ട്രഷറർ ജീമോൻ ജോർജ് അറിയിച്ചു.

കോണ്‍ഫ്രൻസ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക ബിജു കിഴക്കേക്കുറ്റ് ( 17732559777), സുനിൽ ട്രൈസ്റ്റാർ (19176621122), ജീമോൻ ജോർജ്ജ് (12679704267)

റിപ്പോർട്ട്: അനിൽ മറ്റത്തികുന്നേൽ

ഡോ. ജെഫ് മാത്യു അമേരിക്കയിൽ അന്തരിച്ചു.
ന്യൂയോർക്ക്: ഉഴവൂർ വട്ടാടിക്കുന്നേൽ ജോസഫ് മാത്യുവിന്‍റെ (ബേബി) മേരിക്കുട്ടി മാത്യു പുറയമ്പള്ളിയുടെയും മകൻ ഡോ.
മോളി മാത്യുവിന്‍റെ സംസ്കാരം ശനിയാഴ്ച.
ന്യൂജഴ്‌സി: ന്യൂജഴ്സിയിൽ അന്തരിച്ച മിഡ്‌ലാൻഡ് പാർക്ക് സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയ വികാരി റവ. ഡോ. ബാബു കെ.
സിജു മാളിയേക്കൽ സിയാറ്റിൽ അന്തരിച്ചു.
വാഷിംഗ്‌ടൺ ഡിസി: തൃശൂർ കൊരട്ടി മാളിയേക്കൽ പരേതനായ എം.ഡി.
ഒക്‌ലഹോമ നഗരത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
ഒക്‌ലഹോമ സിറ്റി: തിങ്കളാഴ്ച രാവിലെ ഒക്‌ലഹോമ സിറ്റിയിലെ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ
നഴ്സിംഗ് ഹോമുകൾക്ക് ദേശീയ മിനിമം സ്റ്റാഫിംഗ് മാനദണ്ഡങ്ങൾ സ്ഥാപിക്കും: കമല ഹാരിസ്പി.
ല ക്രോസ്‌സ് (വിസ്കോൺസിൻ): ഫെഡറൽ ധനസഹായമുള്ള നഴ്സിംഗ് ഹോമുകൾക്കായി ബൈഡൻ ഭരണകൂടം ദേശീയ മിനിമം സ്റ്റാഫിംഗ് മാനദണ്ഡ