• Logo

Allied Publications

Middle East & Gulf
ഓണം കെങ്കേമമാക്കാൻ ലുലു
Share
അബുദാബി: കേരളത്തിൽ നിന്നുള്ള ഓണവിഭവങ്ങളുടെ നിരയൊരുക്കി യുഎഇയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഓണച്ചന്ത സജീവം. സദ്യവട്ടങ്ങൾക്കായുള്ള പച്ചക്കറികളും പഴങ്ങളുമുൾപ്പെടെയുള്ളവയും തൂശനില തൊട്ട് രണ്ടുകൂട്ടം പായസമടങ്ങുന്ന റെഡിമെയ്ഡ് ഓണസദ്യയുമെല്ലാം ലുലു ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. പരന്പരാഗത ഓണക്കോടികളുടെ വലിയ ശേഖരമാണ് ആഘോഷങ്ങളുടെ ഭാഗമായി എത്തിച്ചിരിക്കുന്നത്.

കൈത്തറിയുടെയും ഖാദിയുടെയും തുണിത്തരങ്ങളും പാട്ടു പാവാടയുമെല്ലാം ഓണത്തിന്‍റെ ഓർമ്മകൾ പകരുന്നവയാണ്. ശനിയാഴ്ച വരെ നടക്കുന്ന ഓണച്ചന്തയിൽ ഇവയെല്ലാം മിതമായ നിരക്കിലാണ് ലഭ്യമാക്കിയിരിക്കുന്നത്. 20 പച്ചക്കറി വിഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓണസദ്യ ഓണ്‍ലൈനായും ബുക്കുചെയ്യാൻ അവസരമുണ്ട്. ബാച്ചിലർ മുറികളിൽ ഭക്ഷണം പാകം ചെയ്ത് ശീലമില്ലാത്തവർക്കുപോലും എളുപ്പത്തിൽ ഉണ്ടാക്കാനാവും വിധം പ്രത്യേകം തയ്യാർ ചെയ്ത ഓണക്കിറ്റ് ലുലുവിൽ ലഭ്യമാണ്.

ആളുകളുടെ എണ്ണത്തിനനുസരിച്ച് സജ്ജമാക്കിയ കിറ്റിലെ നിർദേശങ്ങൾ പാലിച്ചുകൊണ്ട് പാകം ചെയ്താൽ ആർക്കും എളുപ്പത്തിൽ ഓണസദ്യ തയാറാക്കാൻ കഴിയുമെന്ന് ലുലു പ്രതിനിധികൾ അറിയിച്ചു. വ്യത്യസ്തയിനം പായസങ്ങളുടെ വിപണിയും ഇതോടൊന്നിച്ചുണ്ട്. ലുലുവിന്‍റെ 57000 ജീവനക്കാരും ഹൃദയം നിറഞ്ഞ ഓണം ആശംസിക്കുന്നതായി ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി പറഞ്ഞു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള

51000 റിയാൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി 14 വർഷത്തിന് ശേഷം പീറ്റർ മടങ്ങിയത് ജീവനറ്റ ശരീരമായി.
റിയാദ് : 2010ൽ ഹൗസ് ഡ്രൈവർ വിസയിലെത്തിയ റിയാദിലെത്തിയ തിരുവനന്തപുരം ആശ്രമം സ്വദേശി ബ്രൂണോ സെബാസ്റ്റ്യൻ പീറ്റർ(65) ഒടുവിൽ വീ
സൗദിയിൽ ഇൻഷ്വറൻസ് പോളിസി സെയിൽസ് ജോലി ഇനി വിദേശികൾക്കില്ല.
റിയാദ്: സൗദി അറേബ്യയിൽ ഇൻഷ്വറൻസ് പോളിസി സെയിൽസ് ജോലികൾ ഇനി സൗദി പൗരന്മാർക്ക് മാത്രം.
യുഎഇയിൽ മഴയ്ക്ക് ശമനം പിന്തുണയുമായി ഭരണകൂടം.
അബുദാബി: മുക്കാൽ നൂറ്റാണ്ടിനിടയിലെ റിക്കാർഡ് മഴ പെയ്തതിന്‍റെ കെടുതികളിൽനിന്നു യുഎഇ കരകയറുന്നു.
പ്രതികൂല കാലാവസ്ഥ: അജ്മാനില്‍ അപകടത്തില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനായില്ല.
കണ്ണൂർ: നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടയില്‍ അജ്മാനില്‍ അപകടത്തില്‍ മരിച്ച പയ്യന്നൂര്‍ കാരയിലെ കെ.പി.
ദുബായിയിൽ മഴ; നിരവധി വിമാന സർവീസുകൾ റദ്ദാക്കി.
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ദുബായിയിലേക്കുള്ള വിമാനങ്ങൾ ഇന്നും റദ്ദാക്കി.