• Logo

Allied Publications

Americas
ബാങ്ക് കവർച്ച കേസിൽ ജയിലിൽ കഴിയുന്ന എണ്‍പത്തിനാലുകാരന് വീണ്ടും 21 വർഷം തടവ്
Share
ഫിനിക്സ്: ജീവിതത്തിന്‍റെ ഭൂരിഭാഗവും ജയിലഴികൾക്കുള്ളിൽ കഴിയേണ്ടി വന്ന ബാങ്ക് കവർച്ചക്കാരൻ റോബർട്ട് കെർബ്സിന് (84) ഫിനിക്സ് കോടതി 21 വർഷത്തേക്ക് വീണ്ടും കോടതി ജയിൽ ശിക്ഷ വിധിച്ചു.

അരിസോണ ക്രെഡിറ്റ് യൂണിയനിൽ സായുധ കവർച്ച നടത്തിയതിനാണ് പുതിയ ശിക്ഷ വിധിച്ചത്. കവർച്ചാ കേസിൽ വർഷങ്ങൾക്കുശേഷം 2018 ൽ ജയിൽ വിമോചിതനായ റോബർട്ട് ഏഴുമാസങ്ങൾക്കു ശേഷം വീണ്ടും ജയിലിലെത്തുകയായിരുന്നു. പുറത്തു ജീവിക്കുവാൻ സാധിക്കുകയില്ലെന്നാണ് ഇതേ കുറിച്ചു റോബർട്ടിന്‍റെ അറ്റോർണി കോടതിയിൽ പറഞ്ഞത്.

ചൊവ്വാഴ്ച വിധി പ്രസ്താവിക്കുന്പോൾ വീൽ ചെയറിലായിരുന്ന പ്രതി കേൾവി കുറവായതിനാൽ ജഡ്ജിയുടെ ചോദ്യങ്ങൾക്കൊന്നും ഉത്തരം പറഞ്ഞില്ല.

തുടർച്ചയായി ബാങ്ക് കവർച്ച നടത്തി ജനങ്ങളേയും സമൂഹത്തേയും ഭീതിയിലാഴ്ത്തിയ റോബർട്ട് ദയ അർഹിക്കുന്നില്ല എന്ന് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ജനിഫർ സിപ്സ് വിധി ന്യായത്തിൽ ചൂണ്ടിക്കാട്ടി. ഫ്ളോറിഡായിൽ ബാങ്ക് കവർച്ച നടത്തിയതിന് 1981ൽ 30 വർഷത്തെ ജയിൽ ശിക്ഷക്ക് വിധിച്ചിരുന്നു.

2018 ൽ ജയിൽ വിമോചിതനായപ്പോൾ സോഷ്യൽ സെക്യൂരിറ്റിയായി ലഭിച്ചിരുന്ന 800 ഡോളർ പ്രതിമാസ ചെലവിനു മതിയായിരുന്നില്ലെന്നും അതുകൊണ്ടു മനപൂർവം വീണ്ടും കവർച്ച നടത്തി ജയിലിൽ എത്തിയതാണെന്നും റോബർട്ട് വിചാരണക്കിടെ കോടതിയിൽ പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഡോ. ജെഫ് മാത്യു അമേരിക്കയിൽ അന്തരിച്ചു.
ന്യൂയോർക്ക്: ഉഴവൂർ വട്ടാടിക്കുന്നേൽ ജോസഫ് മാത്യുവിന്‍റെ (ബേബി) മേരിക്കുട്ടി മാത്യു പുറയമ്പള്ളിയുടെയും മകൻ ഡോ.
മോളി മാത്യുവിന്‍റെ സംസ്കാരം ശനിയാഴ്ച.
ന്യൂജഴ്‌സി: ന്യൂജഴ്സിയിൽ അന്തരിച്ച മിഡ്‌ലാൻഡ് പാർക്ക് സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയ വികാരി റവ. ഡോ. ബാബു കെ.
സിജു മാളിയേക്കൽ സിയാറ്റിൽ അന്തരിച്ചു.
വാഷിംഗ്‌ടൺ ഡിസി: തൃശൂർ കൊരട്ടി മാളിയേക്കൽ പരേതനായ എം.ഡി.
ഒക്‌ലഹോമ നഗരത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
ഒക്‌ലഹോമ സിറ്റി: തിങ്കളാഴ്ച രാവിലെ ഒക്‌ലഹോമ സിറ്റിയിലെ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ
നഴ്സിംഗ് ഹോമുകൾക്ക് ദേശീയ മിനിമം സ്റ്റാഫിംഗ് മാനദണ്ഡങ്ങൾ സ്ഥാപിക്കും: കമല ഹാരിസ്പി.
ല ക്രോസ്‌സ് (വിസ്കോൺസിൻ): ഫെഡറൽ ധനസഹായമുള്ള നഴ്സിംഗ് ഹോമുകൾക്കായി ബൈഡൻ ഭരണകൂടം ദേശീയ മിനിമം സ്റ്റാഫിംഗ് മാനദണ്ഡ