• Logo

Allied Publications

Americas
ഭാരതത്തിന്‍റെ 75ാം സ്വാതന്ത്ര്യ ദിനം ഗാന്ധി സ്റ്റഡി സർക്കിൾ അമേരിക്ക ആഘോഷിച്ചു
Share
ഫിലഡൽഫിയ: ഭാരതത്തിന്‍റെ 75ാം സ്വാതന്ത്ര്യ ദിനം ഗാന്ധി സ്റ്റഡി സർക്കിൾ അമേരിക്ക ആഘോഷിച്ചു. ഓഗസ്റ്റ് 15 ഞായറാഴ്ച്ച രാവിലെ 8ന് പ്രശസ്ത എഴുത്തുകാരി നീനാ പനയ്ക്കൽ ഇന്ത്യൻ പതാക ഉയർത്തി. വിൻസന്‍റ് ഇമ്മാനുവേൽ (മുതിർന്ന മാധ്യമപ്രവർത്തകൻ), ജോർജ് ഓലിക്കൽ (ഇന്ത്യാ പ്രസ് ക്ലബ് ഫിലഡൽഫിയാ ചാപ്റ്റർ പ്രസിഡന്‍റ്), ജോസ് ആറ്റു പുറം (വേൾഡ് മലയാളി കൗണ്‍സിൽ ഫിലഡൽഫിയാ ചെയർമാൻ), സിബിച്ചൻ ചെന്പ്ളായിൽ (ഓർമാ ഇന്‍ററ്നാഷണൽ മുൻ പ്രസിഡന്‍റ്), ഫീലിപ്പോസ് ചെറിയാൻ (ട്രൈസ്റ്റേറ്റ് കേരളാ ഫോറം വൈസ് ചെയർമാൻ), റോഷിൻ പ്ലാമൂട്ടിൽ (കലാ സെക്രട്ടറി) എന്നിവർ ആശംസകളർപ്പിച്ചു. ഗാന്ധി സ്റ്റഡി സർക്കിൾ ചെയർമാൻ ജോർജ് നടവയൽ സ്വാഗതവും എഴുത്തുകാരൻ ഏബ്രാഹം മേട്ടിൽ നന്ദിയും പറഞ്ഞു.

പ്രശസ്ത നോവലിസ്റ്റ് നീനാ പനയ്ക്കൽ: ന്ധസ്വാതന്ത്ര്യ ദിനത്തേക്കുറിച്ച് ഓർക്കുന്പോൾ എന്‍റെ മനസിൽ ആദ്യം വരുന്നത് ഗാന്ധിജി ആണ്. ഗാന്ധിജിയെ ഞാൻ ആദ്യമായി കാണുന്നത് നാലാം ക്ലാസിൽ പഠിക്കുന്പോഴാണ്. ചർക്കയിൽ നൂല് നൂൽക്കുന്ന മഹാത്മാവിന്‍റെ ചിത്രം. ന്ധ മുൻവരി പല്ലുപോയി മോണ കാട്ടി ചിരിച്ചൊരാൾ ചമ്രം പടിഞ്ഞിരിക്കുന്ന പടം നീ കണ്ടതില്ലയോ ന്ധഎന്ന്, ഒരു കവിതയുടെ ആദ്യ വരികളുമായി. ആറാം ക്ലാസിൽ പഠിക്കുന്പോഴാണ് ബ്രിട്ടീഷുകാർ ഭാരതത്തെ കൈവശമാക്കി അവിടെയുണ്ടായിരുന്നതെല്ലാം ബ്രിട്ടനിലേക്ക് കടത്തിയതും, ഗാന്ധി ജി യുടെ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനവും ദണ്ഡി യാത്രയും, നിരാഹാര സത്യാഗ്രഹവും ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസും ഒക്കെ ഞാൻ പഠിക്കുന്നതും. ബ്രിട്ടീഷുകാരെ വെറുക്കാൻ ഇതിൽപ്പരം ഒന്നും എനിക്കാവശ്യം ഉണ്ടായിരുന്നില്ല. മഹാത്മാവിന്‍റെ പല്ല് അടിച്ചു തെറിപ്പിച്ചവന് മാപ്പുകൊടുക്കാനാവുമോ ഭാരതീയന്?

കച്ചവടത്തിന് വന്ന ബ്രിട്ടീഷുകാരൻ എങ്ങനെ ഇന്ത്യ കൈവശമാക്കി? അതിഥിയെ ദേവനെപ്പോലെ കാണണം എന്ന ചിന്ത തന്നെയാണ് ഒന്നാമത്തെ കാരണം. കച്ചവടത്തിന് വന്നവർ ചൂഷകരാകുന്പോൾ അവരെങ്ങനെ എങ്ങനെ അതിഥി ആവും?

ഭാരതത്തിന്‍റെ അന്നത്തെ പരാജയത്തിന്‍റെ രണ്ടാമത്തെ കാരണം നാട്ടുരാജാക്ക·ാർ തമ്മിലുള്ള ഐക്യമില്ലായ്മയായിരുന്നു. തമ്മിൽ തമ്മിലുള്ള പകയും കുതികാൽ വെട്ടും അവരെ പരസ്പരം അകറ്റി നിർത്തി. ഒരു കെട്ട് ചുള്ളിക്കന്പായി ഒരുമിച്ചു നിൽക്കാൻ മനസില്ലാത്ത അവരെ ഒറ്റ ചുള്ളിക്കന്പ് പോലെ ഒടിച്ചൊടിച്ചു അകത്തു കയറി ബ്രിട്ടീഷ്കാർ ഭാരതം കൈവശമാക്കി.

റിപ്പോർട്ട്: പി.ഡി. ജോർജ് നടവയൽ

തോമസ് മാലക്കരയുടെ നോവൽ പ്രകാശനം ചെയ്തു.
എഡ്മന്‍റൺ: മാത്യു മാലക്കര എഴുതിയ "ലൈവ്‌സ് ബിഹൈൻഡ് ലോക്കഡ് ഡോർസ്'എന്ന നോവൽ എഡ്‌മന്‍റണിൽ പ്രകാശനം ചെയ്‌തു.
തോമസ് മാലക്കരയുടെ നോവൽ പ്രകാശനം ചെയ്തു.
എഡ്മന്‍റൺ: മാത്യു മാലക്കര എഴുതിയ "ലൈവ്‌സ് ബിഹൈൻഡ് ലോക്കഡ് ഡോർസ്'എന്ന നോവൽ എഡ്‌മന്‍റണിൽ പ്രകാശനം ചെയ്‌തു.
ആക്സിലറേറ്റർ പെഡൽ തകരാർ: 3,878 വാഹനങ്ങൾ തിരിച്ചുവിളിച്ച് ടെസ്‌ല.
ന്യൂയോർക്ക്: ആക്‌സിലറേറ്റർ പെഡലിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ടെസ്‌ല 3,878 സൈബർട്രക്കുകൾ തിരിച്ചുവിളിക്കും.
ഓർമ ഇന്‍റർനാഷനൽ യുഎസ് റീജിയണിന് പുതിയ നേതൃത്വം.
ന്യൂയോർക്ക്: ഓർമ ഇന്‍റർനാഷനൽ അമേരിക്ക റീജിയൺ അലക്സ് തോമസിന്‍റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി ചുമതലയേറ്റു.
ഫിസാറ്റ് വിദ്യാർഥികൾക്ക് അമേരിക്കൻ അംഗീകാരം.
അങ്കമാലി: ഫിസാറ്റ് എൻജിനിയറിംഗ് കോളജിലെ അവസാനവർഷ മെക്കാനിക്കൽ എൻജിനി