• Logo

Allied Publications

Americas
20 വർഷത്തെ തടവിനുശേഷം നിരപരാധിയെന്ന് കണ്ടെത്തിയ 83കാരന് രണ്ട് മില്യൻ ഡോളർ
Share
ലാസ്വേഗസ്: നവേഡ സംസ്ഥാനത്തെ ലാസ്വേഗസിൽ 1974ൽ നടന്ന കൊലപാതക കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ജയിലിലടച്ച ഫ്രാങ്ക് ലഫിനയെ 20 വർഷത്തെ തടവിനുശേഷം നിരപരാധിയാണെന്ന് കണ്ടെത്തി വിട്ടയച്ചു. ഇപ്പോൾ 83 വയസുള്ള ഫ്രാങ്കിന് രണ്ട് മില്യണ്‍ ഡോളർ നഷ്ടപരിഹാരം നൽകുന്നതിന് തീരുമാനിച്ചതായി സ്റ്റേറ്റ് അറ്റോർണി ഓഫിസിൽ നിന്നും അറിയിപ്പു ലഭിച്ചു.

കാസിനൊ മഗ്നാറ്റ മാർവിൻ ക്രൗസിന്‍റെ ഭാര്യ ഹിൽഡാ ക്രൗസിനെ 1974 ൽ ജനുവരി 14ന് കവർച്ച ചെയ്തശേഷം കൊലപ്പെടുത്തി എന്നതായിരുന്നു ഫ്രാങ്കിനെതിരെ ആരോപിച്ചിരുന്ന കുറ്റം. ലാസ്വേഗസ് ഹസിൻഡാ റിസോർട്ടിലെ ബെൽ ക്യാപ്റ്റനായിരുന്ന ഫ്രാങ്ക്. ഫ്രാങ്കും കാമുകിയുമാണ് ഈ കൊലപാതകത്തിനു പുറകിലെ ബുദ്ധികേന്ദ്രമെന്നു പോലീസ് കണ്ടെത്തിയിരുന്നു.

1977 ൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും തടവ് ശിക്ഷ വിധിക്കുകയുമായിരുന്നു. 1982 ൽ നവേഡ സുപ്രീം കോടതി ഇയാൾക്കെതിരെയുള്ള കൊലക്കുറ്റം തള്ളിക്കളഞ്ഞെങ്കിലും 1989 ൽ വീണ്ടും കുറ്റകാരനാണെന്ന് റിട്രയലിൽ കോടതി വിധിച്ചു.

2019 ൽ ഇയാൾ നിരപരാധിയാണെന്ന് കണ്ടെത്തിയ പാർഡൻസ് കമ്മീഷണർ യാതൊരു നിയന്ത്രണവും വയ്ക്കാതെ മാപ്പു നൽകുകയും ചെയ്തു.

ഫ്രാങ്ക് നവേഡ സംസ്ഥാനത്തെ കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ട്, ഒടുവിൽ നിരപരാധിയാണെന്നു കണ്ടെത്തിയ അഞ്ചാമത്തെ വ്യക്തിയാണ്. 83 വയസിൽ ലഭിച്ച മോചനം പുതിയ ജീവിതത്തിനു തുടക്കം കുറിക്കട്ടെ എന്നു നഷ്ടപരിഹാരം പ്രഖ്യാപിച്ച ശേഷം സ്റ്റേറ്റ് അറ്റോർണി ഓഫിസ് പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

പിച്ചവച്ച് നടക്കുവാൻ ഒരു കൈത്താങ്ങായി അമേരിക്കൻ മലയാളിയുടെ ലൈഫ് ആൻഡ് ലിംബ്.
ന്യൂയോർക്ക്: കാലുകൾ നഷ്ടപ്പെട്ട് ചലന ശേഷി ഇല്ലാത്തവർക്ക് പിച്ചവച്ച് നടക്കുവാൻ ഒരു കൈത്താങ്ങായി സൗജന്യ കൃത്രിമ കാലുക
ഡോ. ജെഫ് മാത്യു അമേരിക്കയിൽ അന്തരിച്ചു.
ന്യൂയോർക്ക്: ഉഴവൂർ വട്ടാടിക്കുന്നേൽ ജോസഫ് മാത്യുവിന്‍റെ (ബേബി) മേരിക്കുട്ടി മാത്യു പുറയമ്പള്ളിയുടെയും മകൻ ഡോ.
മോളി മാത്യുവിന്‍റെ സംസ്കാരം ശനിയാഴ്ച.
ന്യൂജഴ്‌സി: ന്യൂജഴ്സിയിൽ അന്തരിച്ച മിഡ്‌ലാൻഡ് പാർക്ക് സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയ വികാരി റവ. ഡോ. ബാബു കെ.
സിജു മാളിയേക്കൽ സിയാറ്റിൽ അന്തരിച്ചു.
വാഷിംഗ്‌ടൺ ഡിസി: തൃശൂർ കൊരട്ടി മാളിയേക്കൽ പരേതനായ എം.ഡി.
ഒക്‌ലഹോമ നഗരത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
ഒക്‌ലഹോമ സിറ്റി: തിങ്കളാഴ്ച രാവിലെ ഒക്‌ലഹോമ സിറ്റിയിലെ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ