• Logo

Allied Publications

Americas
മാസ്കിന് നിർബന്ധിക്കുന്നവരുടെ ശന്പളം തടഞ്ഞുവയ്ക്കും: ഫ്ളോറിഡ ഗവർണർ
Share
ഫ്ളോറിഡ: പുതിയ അധ്യയന വർഷം വിദ്യാലയങ്ങൾ തുറക്കുന്പോൾ വിദ്യാർഥികൾ മാസ്ക് ധരിക്കേണ്ടതില്ലെന്ന ഫ്ളോറിഡ ഗവർണറുടെ ഉത്തരവ് ലംഘിച്ച് സ്കൂൾ ലീഡർമാർ കുട്ടികളെ മാസ്ക് ധരിക്കാൻ നിർബന്ധിച്ചാൽ അവരുടെ ശന്പളം തടഞ്ഞുവയ്ക്കാൻ മടിക്കുകയില്ലെന്ന് ഫ്ളോറിഡ ഗവർണർ വീണ്ടും മുന്നറിയിപ്പ് നൽകി. സ്വയമായി മാസ്ക്ക് ധരിച്ചാൽ അതിനെ എതിർക്കയില്ലെന്നും ഗവർണർ വ്യക്തമാക്കി.

യുവജനങ്ങളിൽ ഡെൽറ്റാ വേരിയന്‍റ് വർധിക്കുന്ന സാഹചര്യത്തിലാണ് ചില വിദ്യാഭ്യാസ ജില്ലകളിൽ മാസ്ക് ധരിക്കണമെന്ന് നിർബന്ധിക്കുന്നത്. ഇതു വിദ്യാർഥികളുടെ സുരക്ഷ കരുതിയാണെന്നാണ് ഇവരുടെ വാദം.

ഡെൽറ്റാ വേരിയന്‍റ് വ്യാപനം കുട്ടികളിൽ കാണുന്നില്ലെന്നും അമേരിക്കയിൽ ഇതുവരെ ഏകദേശം 1 ശതമാനത്തിന് താഴെ മാത്രമേ കുട്ടികളിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളതെന്നും അതിൽ തന്നെ 0.01 ശതമാനത്തിനു താഴെ മാത്രമേ കുട്ടികളെ കോവിഡ് ബാധിച്ചു ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളൂവെന്നുമാണ് കണക്കുകൾ ഉദ്ധരിച്ചു ഫ്ളോറിഡ ഗവർണർ പറയുന്നത്.

അമേരിക്കയിൽ സ്കൂളുകളിൽ പോയതിനാൽ കോവിഡ് ബാധിച്ചു കുട്ടികളാരും മരിച്ചുവെന്ന് ഒരു സംഭവം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടതായി അറിവില്ലെന്നും എന്നാൽ സ്കൂളിൽ പോകാതെ വീട്ടിലിരുന്നു നിരാശമൂലവും, മറ്റു പല മാനസിക അസ്വസ്ഥത മൂലവും കുട്ടികൾ മരിച്ച സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും വിശദീകരണം നൽകിയിട്ടുണ്ട്. ഇതിന്‍റെയെല്ലാം അടിസ്ഥാനത്തിലാണ് കുട്ടികൾ സ്കൂളുകളിൽ പോയി പഠിക്കണമെന്ന തീരുമാനം സ്വീകരിച്ചതെന്നും വിശദീകരണമുണ്ട്. ടെക്സസ് ഗവർണറും, ഫ്ളോറിഡ ഗവർണറും സ്കൂൾ തുറന്ന് വിദ്യാർഥികൾ ക്ലാസിൽ വരണമെന്ന് ഉത്തരവിറക്കിയിട്ടുള്ളത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ

പുരോഹിതനായി ചമഞ്ഞ് പള്ളികളിൽ മോഷണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റിവർസൈഡ് കൗണ്ടി, കലിഫോർണിയ: കലിഫോർണിയയിലെ പള്ളിയിൽ മോഷണം നടത്താൻ ശ്രമിച്ച കുപ്രശസ്ത കുറ്റവാളി മാലിൻ റോസ്റ്റാസിനെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്‌ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെക്സസ്: ടെക്സസിലെ സ്മിത്ത് കൗണ്ടിയിൽ, ഏകദേശം 40 വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ അധികൃതർ തിരിച്ച
വാഷിംഗ്ടൺ ഡിസിയിലെ ശ്രീ നാരായണ മിഷൻ സെന്‍റർ വിഷു ആഘോഷിച്ചു.
വാഷിംഗ്ടൺ ഡിസി: പാരമ്പര്യത്തിന്‍റേയും സാമുദായിക ചൈതന്യത്തിന്‍റേയും വർണാഭമായ ചടങ്ങുകളോടെ വാഷിംഗ്ടൺ ഡിസിയിലെ ശ്രീ നാരായ
ക്ലിഫ്ടൺ സെന്‍റ് ഗ്രിഗോറിയോസ് ഇടവകയിൽ ഫാമിലി യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് തുടക്കമായി.
ക്ലിഫ്ടൺ (ന്യൂജേഴ്സി) : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി, യൂത്ത് കോൺഫറൻസ
റോയി ആൻഡ്രൂസ് ന്യുജഴ്സിയിൽ അന്തരിച്ചു.
ന്യൂജേഴ്സി: വാകത്താനം വള്ളിക്കാട്ട് പുതുവേലിൽ പരേതനായ പി. വി.