• Logo

Allied Publications

Americas
15 വർഷത്തിനിടെ ന്യൂയോർക്കിൽ ആരോപണങ്ങളെ തുടർന്ന് പുറത്താകുന്ന മൂന്നാമത്തെ ഡമോക്രാറ്റിക് ഗവർണറാണ് ആഡ്രു കുമൊ
Share
ന്യൂയോർക്ക്: കഴിഞ്ഞ15 വർഷത്തിനിടെ ന്യൂയോർക്കിൽ ആരോപണങ്ങളെ തുടർന്ന് പുറത്താകുന്ന മൂന്നാമത്തെ ഡമോക്രാറ്റിക് ഗവർണറാണ് ആഡ്രു കുമെ.

2006 ൽ റിപ്പബ്ലിക്കൻ ഗവർണറായിരുന്ന ജോർജ് പാറ്റ്സ്ക്കിയെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയ എലിയറ്റ് സ്വിറ്റ്സർ പ്രോസ്റ്റിറ്റ്യൂഷൻ റിംഗ് ആരോപണത്തെ തുടർന്ന് രണ്ടു വർഷത്തിനുശേഷം 2008ൽ കാലാവധി പൂർത്തിയാകാതെ രാജിവച്ചു. 2008 ൽ ഗവർണറുടെ രാജിയെ തുടർന്ന് ഇടക്കാല ഗവർണറായി ചുമതലയേറ്റ മുൻ അറ്റോർണി ജനറൽ ഡേവിഡ് പാറ്റേഴ്സണ്‍ 2010 ൽ സഹപ്രവർത്തകയുടെ കുടുംബ കലഹത്തിൽ ഇടപെട്ടുവെന്ന ആരോപണത്തെ തുടർന്ന് രാജിവച്ചു. തുടർന്നെത്തിയ ഇപ്പോഴത്തെ ഗവർണർ ആഡ്രു കുമോക്കെതിരെ 7 സ്ത്രീകൾ ലൈംഗീകാരോപണം ഉന്നയിക്കുകയും അന്വേഷണ കമ്മീഷൻ ആരോപണത്തിൽ കഴന്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് രാജിവയ്ക്കുകയാണ്.

1995 ൽ ആഡ്രു കുമൊയുടെ പിതാവായിരുന്ന മാറിയോ കുമോയെ പരാജയപ്പെടുത്തിയത് റിപ്പബ്ലിക്കൻ സ്ഥാനാർഥിയായിരുന്ന ജോർജ് പാറ്റ്സ്ക്കിയായിരുന്നു. ജോർജ് പാറ്റ്സ്ക്കിക്കു ശേഷം റിപ്പബ്ലിക്കൻ സ്ഥാനാർഥികൾ ആരും ന്യുയോർക്ക് ഗവർണറായിട്ടില്ല.

ആഡ്രു കുമൊ രാജിവച്ചതോടെ ന്യൂയോർക്ക് ഗവർണർമാരുടെ ചരിത്രം തിരുത്തിയെഴുതി ആദ്യമായി ഒരു വനിത ഗവർണറായി ചുമതലയേൽക്കുന്ന അസുലഭ സന്ദർഭത്തിനും ന്യൂയോർക്ക് സാക്ഷിയാകുന്നു. 14 ദിവസത്തിനുശേഷം മാത്രമേ ഒൗദ്യോഗികമായി കുമോ ഗവർണർ സ്ഥാനത്തു നിന്നു പുറത്തുപോകുകയുള്ളു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഗ്രാമി പുരസ്കാര ജേതാവും പ്രശസ്ത ഗായികയുമായ മാൻഡിസ വിടവാങ്ങി.
നാഷ്‌വില്ല: ഗ്രാമി പുരസ്കാര ജേതാവും പ്രശസ്ത ഗായികയുമായ മാൻഡിസ ലിൻ ഹണ്ട്‌ലി(47) അന്തരിച്ചു.
സ്വർഗീയ നാദം സംഗമം അറ്റ്ലാന്‍റയിൽ ഓഗസ്റ്റ് രണ്ട് മുതൽ.
അറ്റ്ലാന്‍റാ: അറ്റ്ലാന്‍റാ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വർഗീയ നാദം എന്ന ക്രിസ്ത്യൻ ഡിവോഷണൽ ലൈവ് സൂം പ്രോഗ്രാമിന്‍റെ ആഭി
ഗിഫ്റ്റ് കാർഡ് ഡ്രയിനിംഗ്: പുതിയ തട്ടിപ്പിൽ രണ്ട് പേർ അറസ്റ്റിൽ.
ടെക്സസ്: പുതിയ ഒരു തട്ടിപ്പ് പോലീസ് അനാവരണം ചെയ്തു.
വിസ്‌കോൻസെനിൽ ട്രംപിനും ബൈഡനും 54 ശതമാനം നെഗറ്റീവ് വോട്ട്.
വിസ്‌കോൻസെൻ: യുഎസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക്‌ സ്‌ഥാനാർഥിയും യുഎസ് പ്രസിഡന്‍റുമായ ജോ ബൈ
സീറോത്സവം ഞായറാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി.
ഷിക്കാഗോ: ഞായറാഴ്ച യെല്ലോ ബോക്സ് നേപ്പർവില്ലയിൽ സെന്‍റ് തോമസ് സീറോമലബാർ കത്തിഡ്രലിന്‍റെ ആഭിമുഖ്യത്തിൽ മലയാളത്തിന്‍റ